Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഒരു മാസത്തെ സൗജന്യ അരി വാങ്ങാന്‍ ചെലവേറെ പറക്കാട് കോളനി നിവാസികള്‍ തീരാത്ത ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2016, 09:57 am IST
in Kozhikode

സ്വന്തം ലേഖകന്‍

നാദാപുരം : വിലങ്ങാട് കുറ്റല്ലൂരിലെ പറക്കാട്ടെ ആദിവാസികള്‍ക്ക് ഒരുമാസത്തെ സൗജന്യ റേഷന്‍ അരിവാങ്ങാന്‍ ചെലവ് 2500 രൂപയാത്രചെയ്യേണ്ടത് അറുപത് കിലോമീറ്റര്‍ .കോഴിക്കോട് ജില്ലയിലെ വിലങ്ങാട് നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള കണ്ണവം വനത്തോട് ചേര്‍ന്ന് കിടക്കുന്ന പറക്കാട്‌കോളനിയിലെ ആദിവാസികളുടെ വര്‍ഷങ്ങളായുള്ള ദുരിതങ്ങള്‍ക്ക് അറുതിയില്ല. കണ്ണൂര്‍ കോഴിക്കോട് അതിര്‍ത്തി പ്രദേശമാണ് ഇത് .വിലങ്ങാട് നിന്നും ഒന്‍പത് കിലോമീറ്റര്‍ പോയാല്‍ പ്രകൃതി കനിഞ്ഞു നല്‍കിയ ചെറുഅരുവികളും ഹരിതഭംഗി തുളുമ്പിനില്‍ക്കുന്ന കുന്നിന്‍ചെരിവുകളുമുള്ള കുറ്റല്ലൂര്‍ എന്ന ആദിവാസികോളനി. ഇവിടെനിന്നും ചെങ്കുത്തായഉരുളന്‍കല്ലുകള്‍ഉള്ള മണ്‍പാതതാണ്ടി ഏകദേശം പത്തുകിലോമീറ്റര്‍ അകലെയാണ് കണ്ണവം ഫോറസ്റ്റിനോട് ചേര്‍ന്ന് കിടക്കുന്ന പറക്കാട് ആദിവാസികോളനി. ഇവിടെ കുറിച്യവിഭാഗത്തില്‍ നാല്‍പ്പത്തിരണ്ട് കുടുംബങ്ങളാണ് കഴിയുന്നത്. കണ്ണൂര്‍ ജില്ലയിലെ കോളാട് ഗ്രാമപഞ്ചായത്തിലാണ് രേഖാപരമായി ഇവര്‍. എഴുപത്തിയഞ്ച് വര്‍ഷത്തോളമായി താമസം റേഷന്‍ അരിവാങ്ങണമെങ്കില്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ കണ്ണവം വനത്തിലൂടെ വേണം ചെമ്പുക്കടവിലുള്ള കോളയാട് ടൗണിലുള്ള റേഷന്‍ കടയില്‍ എത്താന്‍ . വനത്തിലൂടെ റോഡ് വേണമെന്ന ഇവരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട് .അതേസമയം കാട്ടാനകളും മറ്റുകാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഈ വനത്തിലൂടെ ഉള്ള യാത്ര ഒഴിവാക്കി വിലങ്ങാട് വഴി 2500 വണ്ടിക്കൂലി നല്‍കിയാണ്ആശുപത്രിയിലേക്കും റേഷന്‍കടയിലേക്കും ഇവരുടെ യാത്ര. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യറേഷന്‍ വാങ്ങാനും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലേക്കും പോകണമെങ്കില്‍ അറുപത് കിലോമീറ്റര്‍ ചുറ്റി വാഹനങ്ങള്‍ക്ക് വന്‍തുക വാടകനല്‍കി പോകേണ്ട അവസ്ഥയിലാണ് ഈ കാടിന്റെ മക്കള്‍ . തലമുറകളായി ഈ വനാതൃത്തി യില്‍ കാടിന്റെ കാവല്‍ക്കാരായി ജീവിതം ;തള്ളിനീക്കുന്ന ഈ സമൂഹത്തിനെ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ തേര്‍ത്തും അവഗണിക്കുകയാണ് .കുടിവെള്ളത്തിനായി കുന്നിന്‍ മുകളില്‍ നിന്ന് ഒഴുകിയെത്തുന്ന നീരുറവകളെയാണ് ഇവര്‍ ആശ്രയിക്കുന്നത് തങ്ങള്‍ താമസിക്കുന്ന ഭൂമിക്ക് പട്ടയം അനുവദിച്ചുതരണമെന്നുമുള്ള കാലങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താല്‍ക്കാലിക പട്ടയം സര്‍ക്കാര്‍ നല്‍കിയെങ്കിലും ഈ പട്ടയമാണ് ഇവര്‍ക്ക് എപ്പോള്‍ വിനയാകുന്നത്. ഇത് ഉപയോഗിച്ച് ബാങ്ക് ലോണ്‍ എടുക്കാനോ മറ്റാവശ്യത്തിനോ പറ്റുന്നില്ല എന്നപരാതിയും ഇവര്‍ക്കുണ്ട് .ഇവര്‍താമസിക്കുന്ന ഭൂമിയില്‍ നിന്ന് വീട് നിര്‍മ്മാണ ആവശ്യത്തിന് മരം മുറിക്കാന്‍ സര്‍ക്കാര്‍ രേഖാമൂലം അനുവാദം നല്കിയിരുന്നെങ്കിലും മരം മുറിച്ചാല്‍ വനംവകുപ്പ് കേസ് എടുക്കുകയാണെന്ന് ഇവര്‍ പറയുന്നു .സ്ഥിരപട്ടയം അനുവദിച്ചുതണമെന്ന ആവശ്യവുമായി അന്നത്തെ പട്ടികജാതി വകുപ്പ് മന്ത്രി ജയലക്ഷ്മിയ്‌ക്ക് പരാതി നല്‍കി.

വര്‍ഷങ്ങളായി വനത്തിന്റെ കാവല്‍ക്കാരായി ജീവിക്കുകയും വന വിഭവങ്ങളായ തേനും ,പച്ചമരുന്നുകളും ശേഖരിച്ച് വില്‍പ്പനടത്തി ജീവിതമാര്‍ഗം കണ്ടെത്തുകയും ചെയ്തിരുന്ന ഇവരെ ഇപ്പോള്‍ മാവോയിസ്‌റ് ഭീഷഷണിയെ തുടര്‍ന്ന് വനത്തില്‍ പ്രവേശിക്കാന്‍ വനം വകുപ്പ് അനുമതിക്കുന്നില്ല .പതിനാലോളം വിദ്യാര്‍ത്ഥികളാണ് ഈ കോളനിയില്‍ ഉള്ളത് .പഠനത്തിലും സ്‌പോട്‌സിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമോ സാഹചര്യങ്ങളോ ഇല്ലാത്തതും ഈ സമൂഹം നേരിടുന്ന വെല്ലുവിളിയാണ് .ഇവര്‍ക്ക് സ്‌കൂളില്‍ പോകണമെങ്കില്‍ ഇരുപത് കിലോമീറ്റര്‍ ആകലെയുള്ള വാണിമേല്‍ ഗവണ്മെന്റ് സ്‌കൂളില്‍ എത്തണം .പിഞ്ചു കുട്ടികളടക്കം കാലത്ത് ആറുമണിക്ക് വീട്ടില്‍ നിന്ന് കാല്‍നടയായി നടന്നുപോയാല്‍ പത്തുമണിക്ക് സകൂളില്‍ എത്താന്‍കഴിയൂ വെന്നാണ് വെള്ളിയോട് ഗവണ്മെണ്ട് സ്‌കൂളില്‍ പഠിക്കുന്ന ശ്രീജിന എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പറഞ്ഞു .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

Kerala

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

World

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Kerala

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

കേരള തീരത്ത് ചരക്കുകപ്പലിന് തീപിടിത്തം: രക്ഷാപ്രവര്‍ത്തനം നട്ത്തിയ ഭാരത സൈന്യത്തിന് നന്ദി അറിയിച്ച് ചൈന

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

ഹലാല്‍ തീണ്ടിയ വികസനം: അമ്പലവും ചര്‍ച്ചും പൊളിച്ചു; മസ്ജിദിനു മുന്നില്‍ കെ. മുരളീധരന് മുട്ടുവിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.