Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുന്ദംകുളം നഗരസഭക്കെതിരെ കോടതിയലക്ഷ്യകേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 09:58 pm IST
in Thrissur

കുന്നംകുളം: നഗരസഭക്കെതിരായുള്ള കോടതിയലക്ഷ്യകേസ് ബഹു ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ നിര്‍ത്തലാക്കുകയോ, ശാസ്ത്രീയമായ അറവ് ശാല സ്ഥാപിക്കുകയോ ചെയ്യണമെന്ന കോടതി വിധി നിരാകരിച്ചതായി നഗരസഭ കൗണ്‍സിലറും ആര്‍.എം.പി നേതാവുമായി സോമന്‍ സമര്‍പ്പിച്ച കേസാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.

2010 ല്‍ അറവ് ശാല നിര്‍മ്മിക്കാന്‍ തീരുമാനമെടുത്ത നഗരസഭ 2011 ല്‍ ഐആര്‍ടിസി എന്ന സ്വകാര്യസ്ഥാപനവുമായി ഒരു കോടി പതിനാറു ലക്ഷം രൂപയുടെ കരാറുണ്ടാക്കുകയും, 23 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പണം വാങ്ങിയ സ്ഥാപനമാകട്ടെ മൂന്ന് ലക്ഷം രൂപയുടെ പ്രവര്‍ത്തി ചെയ്തു. സ്ഥലം വിട്ടു.

തുറക്കുളം മാര്‍ക്കറ്റില്‍ പദ്ധതി സ്ഥലം മതില്‍ കെട്ടി തിരിച്ചുവെന്നല്ലാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നു നടത്താതിരുന്നിട്ടും നഗരസഭ. ഭരണസമതി ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയോ, പ്രതിപക്ഷം ഇത് ഗൗരവമായി കാണുകയോ ചെയ്തില്ല, പുതുതായി വന്ന ഭരണ സമതിയുടെ പദ്ധതിയില്‍ അറവ് ശാലയില്ലെന്നതും കൗതുകകരമാണ്.

കേരളത്തിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അറവ് ശാവലകളില്ലെന്നും സ്വകാര്യ സ്ഥലങ്ങളിലും മറ്റും അശാസ്ത്രീയമായി മൃഗങ്ങളെ കൊന്നെടുത്താണ് മാംസം വില്‍പന നടത്തുന്നതെന്ന് എന്ന വ്യാപക പരാതിയുയര്‍ന്നതോടെയാണ് ഇക്കഴിഞ്ഞ ജൂണ്‍മാസത്തില്‍ ഹൈക്കോടതി മുഴുവന്‍ പരാതിക്കാര്‍ക്കുമായി ഏക വിധി പുറപ്പെടുവിച്ചത്.

കുന്ദംകുളത്ത് മൃഗങ്ങളെ കൊല്ലുന്നത് അശാസ്ത്രീയമാണെന്നും വൃത്തിഹീനമായെന്നുമുള്ള സപ്ഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുര്‍ന്ന് ജില്ലാ കളക്ടര്‍ രണ്ട് തവണ നഗരസഭക്ക് നോട്ടീസ് നല്‍കിയിരുന്നു. അറവ് ശാല സ്ഥാപിക്കുകയോ അല്ലാത്തപക്ഷം മാര്‍ക്കറ്റ് അടച്ചുപൂട്ടുണം എന്നായിരുന്നു നോട്ടീസ്.

ഇതിനു പുറകെ കുന്നംകുളത്തെ മത്സ്യ മാംസ മാര്‍ക്കറ്റുകളുടെ ദയനീയത അറിയിച്ച് ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ തന്നെ നഗരസഭക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്നതോടെയാണ് കോടതി വിധിയെ നിരാകരിച്ചതായി കാണിച്ച് പരാതി നല്‍കിയത്.

വിഷയത്തില്‍ അടിയന്തിരമായി തീര്‍പ്പുണ്ടാകുമെന്നാണ് കരുതുന്നത്. നഗരസഭക്കെതിരെ കോടതിയില്‍ ഹാജരാകുന്നത് മുന്‍ സ്റ്റാറ്റിയൂട്ടറി കൗണ്‍സിലായിരുന്ന അഡ്വ. അജിത് ആണെന്നാണ് മറ്റൊരു കൗതുകം. ബാര്‍ ലൈസന്‍സ് സംമ്പന്ധിച്ചുള്ള കോടതിവിധിയുമായി ബന്ധപ്പെട്ടതര്‍ക്കമാണ് അജിതിനെ മാറ്റാന്‍ കാരണമായിരുന്നത്.

നഗരസഭയുടെ ഫയലുകള്‍ സംബന്ധിച്ചു പൂര്‍ണ്ണ ഗ്രാഹ്യമുള്ള വക്കീലാണ് എതിര്‍ചേരിയിലെന്നതിനാല്‍ ഈ കേസ് വലിച്ചു നീട്ടാന്‍ നഗരസഭ നന്നേ വിയര്‍ക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.