Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

‘113 കോടിയുടെ കേന്ദ്ര പദ്ധതി കേരളം അട്ടിമറിക്കുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 02:17 pm IST
in Palakkad

പാലക്കാട്: കേന്ദ്ര സില്‍ക്ക് ബോര്‍ഡും കൈത്തറി ബോര്‍ഡുംചേര്‍ന്ന് 113 കോടി രൂപ നല്‍കി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നന്നും സംസ്ഥാനത്തിന്റെ അനാസ്ഥമൂലം സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം തൊഴിലവസരം നഷ്ടപ്പെടുകയാണെന്നും ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള സര്‍ക്കാര്‍ പോര് നടത്തുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് 113 കോടി രൂപ വാങ്ങി ജോലി ലഭ്യത ഉറപ്പിക്കുവാനുള്ള പദ്ധതി അട്ടിമറിക്കുന്നതിനു പകരം മുഖ്യമന്ത്രി ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പട്ടുനൂല്‍,വസ്ത്രനിര്‍മ്മാണം,വിപണനം, കയറ്റുമതി എന്നിവയിലൂടെ കോടികണക്കിന് രൂുപയുടെ വരുമാനം സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതമൂലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അടിയന്തിരമായി മുഖ്യമന്ത്രി ഈവിഷയത്തില്‍ പ്രതികരിക്കണം. സെറിഫെഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും, പദ്ധതി മുന്നോട്ടുകൊണ്ടു പോകുന്നതിലുള്ള തടസം എന്താണെന്നും വ്യക്തമാക്കണം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതിന് നടപടിയെടുക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. സെറിഫെഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് സെറിഫെഡിന്റെ പ്രവവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുവാനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കണം. കൈത്തറിമേഖലയെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്ര കൈത്തറിമന്ത്രാലയം സജ്ജമായിരിക്കുന്നത്. നിര്‍ദ്ദിഷ്ട പദ്ധതിക്കു വേണ്ടി ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായി 300 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയത്. എന്നാല്‍ കേരളസര്‍ക്കാര്‍ നല്‍കേണ്ടിയിരുന്ന 19 ശതമാനം വിഹിതം നല്‍കാതെ ഉപേക്ഷകാണിക്കുകയാണ്. ഇതുസംബന്ധിച്ച് നിരവധി തവണ ചര്‍ച്ച നടന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സമീപനം പ്രതിഷേധാര്‍ഹമാണ്.

ഭക്ഷ്യസുരക്ഷാ നിയമം സംബന്ധിച്ച് ഇതുവരെ സുതാര്യമായ കണക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുമായി സഹകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. റേഷന്‍കടകളിലെ സാധനസാമഗ്രികള്‍ അനധികൃതമായി മറിച്ചുവില്‍ക്കുന്നത് കേന്ദ്രകമ്മീഷന്‍ കണ്ടെത്തിയിരുന്നു. റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തുന്നതിന് മണിക്കൂറുകണക്കാണ് കേരളത്തിലെ അമ്മമാര്‍ പൊരിവെയ്‌ലത്ത് കാത്തുനില്‍ക്കുന്നത്. സര്‍ക്കാരിന്റെ അനാസ്ഥമൂലമാണ് റേഷന്‍കാര്‍ഡ് സംവിധാനത്തില്‍ തെറ്റുവന്നിരിക്കുന്നത്. തെറ്റുതിരുത്തുന്നതിന് സര്‍ക്കാര്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കണം.

സോളാര്‍ അഴിയതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനായി പണിറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം നേതൃത്വം ഉപരോധം അട്ടിമറിച്ചു. കോടതി വിധി പുറത്തുവന്ന സാഹചര്യത്തിലെങ്കിലും പൊതുസമൂഹത്തോട് ഈവിഷയത്തില്‍ മാപ്പു പറയാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്‌ട്രീയത്തിന്റെ ധാര്‍മ്മികത ബാക്കിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം.

2020 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് എന്ന പ്രധാനമന്ത്രി ആവാസ് യോജന വികസനപദ്ധതി നടപ്പിലാക്കുന്നതിനു പകരം കണ്ണൂരില്‍ രാഷ്‌ട്രീയപ്രതിയോഗികളുടെ വീട് അടിച്ചുതകര്‍ക്കുന്ന സിപിഎമ്മിന്റെ ക്രിമിനലുകള്‍ക്ക് പരോക്ഷമായ സഹായം നല്‍കുന്നത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ ലീഡര്‍ മാത്രമല്ല ഒരുജനതയുടെ മുഖ്യമന്ത്രിയാണ് എന്ന തലത്തിലേക്ക് പിണറായി വിജയന്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കണമെന്നും കണ്ണൂരില്‍ എല്ലാവര്‍ക്കും ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ എ.പി.അച്യുതാനന്ദനും ഒപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

പുതിയ വാര്‍ത്തകള്‍

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.