Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് ദുരിതയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 01:12 pm IST
in Pathanamthitta

പത്തനംതിട്ട: ഗവി സഞ്ചാരികള്‍ക്ക് പറുദീസയൊരുക്കുമെന്ന വാഗ്ദാനം പാഴ്‌വാക്കാകുന്നു.

ഗവിയിലേക്കെത്താനുള്ള റോഡുകളെല്ലാം തകര്‍ന്ന് തരിപ്പണമായി. മൂന്നുമാസങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡുപോലും മെറ്റലിളകി കുണ്ടുംകുഴിയും വലിയ ഗര്‍ത്തങ്ങളുമായി മാറി. പത്തനംതിട്ടയില്‍ നിന്നും ചിറ്റാര്‍, ആങ്ങമൂഴിവഴി കൊച്ചാണ്ടി ചെക്ക്‌പോസ്റ്റിലെത്തി മൂഴിയാര്‍ റൂട്ടിലെത്തി ഗവിയിലേക്ക് പോകുന്ന റോഡും വണ്ടിപ്പെരിയാറില്‍ നിന്നും വള്ളക്കടവ് ചെക്ക്‌പോസ്റ്റ് കടന്ന് ഗവിയിലേക്കെത്തുന്ന റോഡുമാണ് പ്രധാന സഞ്ചാരമാര്‍ഗ്ഗങ്ങള്‍. ഈ രണ്ട് ടാര്‍ റോഡുകളും ഗതാഗതയോഗ്യമല്ല. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ഗവിയുടെ മനോഹാരിത ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ മനംമടുപ്പിക്കുന്ന സ്വീകരണമാണ് വനംവകുപ്പും ഒരുക്കുന്നതെന്ന് ആക്ഷേപമുണ്ട്.

അവധി ദിവസങ്ങളില്‍ ആദ്യമെത്തുന്ന കേവലം 30 വാഹനങ്ങള്‍ക്ക് മാത്രമാണ് ആങ്ങമൂഴിയിലെ വനംവകുപ്പിന്റെ ഓഫീസില്‍ നിന്നും പ്രവേശനാനുമതി നല്‍കുന്നത്. മറ്റ് ദിവസങ്ങളില്‍ പത്തുവാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാനാകൂ. ഇതുമൂലം ദൂരദേശങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് ഗവിയിലെത്താനാകാതെ മടങ്ങേണ്ടിവരുന്നു.

വിദേശികളടക്കം നിരവധി വിനോദസഞ്ചാരികളെത്തുന്ന ഗവിയില്‍ മതിയായ താമസ സൗകര്യമോ ഭക്ഷണ സൗകര്യമോ ലഭ്യമല്ല. വനംവകുപ്പിന്റെ ടൂറിസം പാക്കേജില്‍ ഉള്‍പ്പെട്ടു വരുന്നവര്‍ക്ക് മാത്രമാണ് നാമമാത്രയെങ്കിലും ഈ സൗകര്യങ്ങള്‍ ലഭിക്കുന്നത്. ഗവിയിലേക്ക് പോകാന്‍ എത്തുന്നവര്‍ ആളൊന്നിന് 30 രൂപയുടെ പാസ് എടുക്കണം.

ആനത്തോട് വരെമാത്രമേ ഇതില്‍ പ്രവേശനമൊള്ളു. ആനത്തോട്ടില്‍ നിന്നും ഗവിയിലേക്ക് പോകാന്‍ വാഹനത്തിനും പണം അടച്ച് പാസ് വാങ്ങണം. എന്നാല്‍ വിനോദസഞ്ചാരികള്‍ കടന്നുവരുന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കിത്തീര്‍ക്കാന്‍ യാതൊരു ഉല്‍സാഹവും വനംവകുപ്പോ പൊതുമരാമത്ത് വകുപ്പോ കാണിക്കുന്നില്ല. മൂഴിയാറില്‍ നിന്നും ഗവിയിലേക്കുള്ള റോഡ് ടാറ് ചെയ്ത് മൂന്നുമാസങ്ങള്‍ക്കുള്ളില്‍ മെറ്റലിളകി ഗതാഗതയോഗ്യമല്ലാതായി. ഗവി റൂട്ടിലെ അരണമുഴി ഭാഗത്ത് റോഡില്‍ മെറ്റലിളകി കൂനകൂടികിടക്കുന്നു.

റോഡിന്റെ വശങ്ങളില്‍ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ചതുരക്കള്ളി ഭാഗത്തെത്തുമ്പോഴേക്കും റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളംകെട്ടികിടക്കുന്ന സ്ഥിതിയാണിപ്പോള്‍. ഈ ഭാഗമെല്ലാം മൂന്നുമാസങ്ങള്‍ക്കുള്ളില്‍ റീടാറു ചെയ്തതാണ്. ആനത്തോട് ഡാമിന്റെ പരിസരത്തേക്കെത്തുമ്പോള്‍ ഏറെക്കാലമായി ടാറ്‌ചെയ്ത റോഡ് പൂര്‍ണ്ണമായും നാശോന്മുഖമാണ്. വലിയ ഗര്‍ത്തങ്ങളാണ് കൊച്ചുപമ്പയ്‌ക്ക് സമീപം കാണാനാകുന്നത്. ഗവിയിലെത്തി വള്ളക്കടവിലേക്ക് പോകുമ്പോഴും റോഡിന്റെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടതല്ല. നിബിഡവനത്തില്‍കൂടിയുള്ള ഈ റോഡെല്ലാം വീതി കുറഞ്ഞവയാണ്. റോഡിന്റെ വശങ്ങളില്‍ ഈറ്റക്കാടുകള്‍ നിറഞ്ഞുനില്‍ക്കുന്നിടത്ത് മിക്കപ്പോഴും ആനയും കാട്ടുപോത്തുമടക്കമുള്ള മൃഗങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.

ജില്ലയുടെ വിനോദസഞ്ചാര മാപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഗവിയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തണമെങ്കില്‍ റോഡുകളെങ്കിലും ഗതാഗതയോഗ്യമാക്കണമെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌
Sports

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

Football

ലാ റോജ 26; റയല്‍ താരങ്ങളില്ലാതെ സ്പാനിഷ് പട

Football

മെസി കളിക്കിടെ പരിക്കേറ്റ് പിന്‍വാങ്ങി

Kerala

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പുതിയ വാര്‍ത്തകള്‍

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.