Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുറുവ ദ്വീപ് അടഞ്ഞുതന്നെ സഞ്ചാരികള്‍ക്ക് നിരാശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 07:20 pm IST
in Wayanad

പാല്‍വെളിച്ചം: അവധി ദിനങ്ങളില്‍ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും അന്യജില്ലകളില്‍ നിന്നും വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുമ്പോള്‍ പ്രധാന ആകര്‍ഷണകേന്ദ്രമായ കുറുവാദ്വീപ് അടഞ്ഞു തന്നെ കിടക്കുന്നു. മഴക്കാലത്തോടനുബന്ധിച്ച് ജൂണ്‍ ഒന്നിന് അടച്ച കുറുവ മഴപൂര്‍ണ്ണമായും വിട്ടുമാറിയിട്ടും തുറക്കുന്നതിനാവശ്യമായ നടപടികളില്ല. വനം വകുപ്പില്‍ നിന്നുള്ള തടസ്സങ്ങളാണ് കേന്ദ്രം തുറക്കുന്നതിന് താമസത്തിനിടയാക്കുന്നതെന്നാണ് പറയപ്പെടുന്നത്. വനം വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കേന്ദ്രത്തിനും ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടവും സംഭവിക്കുന്നു. കുറുവ ദ്വീപ് തുറക്കാത്ത വിവരമറിയാതെ അന്യനാടുകളില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിരാശയില്‍ മടങ്ങേണ്ട സാഹചര്യമണ് നിലവിലുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ ദ്വീപിനുള്ളിലെ ചങ്ങാടങ്ങളുടെ അറ്റകുറ്റപ്പണികളെല്ലാം ഈ കാലയളവില്‍ പൂര്‍ത്തിയാക്കി ഒക്‌ടോബര്‍ ആദ്യത്തില്‍ കേന്ദ്രം സഞ്ചാരികള്‍ക്കായി തുറക്കുമായിരുന്നു. നിത്യവും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇപ്പോള്‍ ഇവിടെയെത്തി നിരാശരായി മടങ്ങുന്നത്. മഹാനവമി, മുഹറം എന്നിവയോടനുബന്ധിച്ച് തുടര്‍ച്ചയായി അഞ്ച് ദിവസത്തെ അവധിയായതിനാല്‍ ഇന്നലെ ഉച്ചയോടെ തന്നെ ആയിരത്തിലധികം പേര്‍കുറുവയുടെ പാല്‍വെളിച്ചം പ്രവേശന കവാടത്തിലെത്തി തിരിച്ചു പോയതായി നാട്ടുകാര്‍ പറയുന്നു. കുറുവ ദ്വീപിലേക്കുള്ള പുല്‍പ്പള്ളി പാക്കം ഭാഗത്ത് കൂടിയുള്ള പ്രവേശനത്തിന്റെ നിയന്ത്രണം വനം വകുപ്പിനും പാല്‍വെളിച്ചം ഭാഗത്ത് കുടിയുള്ള പ്രവേശനത്തിന്റെ നിയന്ത്രണം ഡി.ടി.പി.സിക്കുമാണ്. ഡി.ടി.പി.സി. വരുമാനത്തിന്റ ഒരുഭാഗം വനം വകുപ്പിന് നല്‍കണം. ഡി.ടി.പി.സിക്ക് ഇവിടെ 24 ജീവനക്കാരാണ് നിലവിലുള്ളത്.അവധി ദിവസങ്ങളില്‍ 5000ത്തോളം സന്ദര്‍ശകര്‍ വരെ കുറുവ സന്ദര്‍ശിക്കാനെത്താറുണ്ട്. പ്രവേശനത്തിന് സ്വദേശികള്‍ക്ക് 80 രൂപയും വിദേശികള്‍ക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ കാമറ ടിക്കറ്റ് ഉള്‍പ്പെടെയുള്ള വരുമാനവും ലഭിക്കുന്നുണ്ട്. 950 ഏക്കര്‍ വനപ്രദേശത്തുള്ള കുറുവ ദ്വീപ് സമൂഹം വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട താവളമാണ്. അപൂര്‍വ്വയിനം ഔഷധച്ചെടികളും ഓര്‍ക്കിഡുകളും പച്ചപ്പും അടങ്ങിയ കുറുവ ദ്വീപിനുള്ളില്‍ ഒരു കിലോമീറ്ററോളം നടന്നശേഷമുള്ള പുഴയിലെ കുളിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടം കാണാനെത്തുന്നവര്‍ക്ക് നവ്യാനുഭവമാകാറുണ്ട്. ദ്വീപിനുള്ളിലേക്കുള്ള ചങ്ങാടയാത്രയും പ്രകൃതി ഭംഗിയുമെല്ലാം സഞ്ചാരികളുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധനവാണ് വരുത്തുന്നത്. വിദ്യാലങ്ങളിലെ വിനോദ സഞ്ചാര യാത്രകള്‍ ഈമാസം തുടങ്ങാനിരിക്കെ കേന്ദ്രം തുറക്കാത്തത് ജില്ലയിലെത്തുന്ന കുട്ടികള്‍ക്കം മോഹഭംഗമാണ് സൃഷ്ടിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.