Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബൈപ്പാസ് പണി അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2016, 11:31 am IST
inKollam

സ്വന്തം ലേഖകന്‍

കൊല്ലം: കാത്തിരിപ്പിന് വിരാമമിട്ട് മോദിസര്‍ക്കാര്‍ അധികാരത്തിലെത്തി അനുമതി നല്‍കിയ ബൈപാസ് പണി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. 2017 നവംബറില്‍ പൂര്‍ത്തിയാക്കേണ്ട പണിയാണ് രാഷ്‌ട്രീയ ഇടപെടല്‍ മൂലം അട്ടിമറിക്കപ്പെടുന്നത്. 2015 ഏപ്രിലില്‍ തുടങ്ങിയ പണി അതിവേഗത്തില്‍ നടക്കുന്നതിനിടെയാണ് മണ്ണ് ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നത്. മണ്ണ് എത്തിക്കേണ്ട ജില്ലാഭരണകൂടമാണ് ഇല്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് പണി തടസപ്പെടുത്തുന്നത്.

മേജര്‍ പദ്ധതിയെന്ന പരിഗണനയില്ലാതെയാണ് അധികൃതര്‍ ബൈപ്പാസ് പണിയെ കാണുന്നത്. തുടക്കത്തില്‍ ജില്ലാ കളക്ടറായിരുന്ന കൗശിഗന്‍ ബൈപാസ് പണിക്കാവശ്യമായ മണ്ണ് കൊട്ടാരക്കരയിലെ നവോദയ സ്‌കൂളില്‍ നിന്നും ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണത്തിന് മലയിടിക്കുമ്പോള്‍ ലഭിക്കുന്ന മണ്ണ് ഇതിന് പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ പിന്നീട് വന്ന കളക്ടര്‍മാരും ജിയോളജിവകുപ്പ് ഉദ്യോഗസ്ഥരും ഈ നീക്കത്തിന് തടയിടുകയായിരുന്നു. സ്‌കൂളില്‍ നിന്നും മണ്ണ് നല്‍കിയാല്‍ ഗ്രൗണ്ട് പണിത് കൊടുക്കണമെന്ന നിര്‍ദ്ദേശം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ ഭരണകൂടം മുന്നോട്ടുവെച്ചു. നിര്‍ദ്ദേശം അതേപടി കരാര്‍ എടുത്ത ചെറിയാന്‍ ഗ്രൂപ്പ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മണ്ണെടുക്കാന്‍ ജിയോളജി വകുപ്പ് അനുമതി നല്‍കിയില്ല. മണ്ണെടുക്കുന്ന സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പും മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചു. മാസങ്ങളായി ജില്ലാ ഭരണകൂടത്തെയും ജിയോളജി, വനംവകുപ്പുകളെയും സമീപിച്ചിട്ടും യാതൊരു കടലാസുജോലികളും മുന്നോട്ടുകൊണ്ടുപോകാന്‍ ഇവര്‍ തയാറാകുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ പ്രവര്‍ത്തനമാണ് കൊല്ലം ബൈപാസ്. മുന്നൂറ് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പതിമൂന്ന് കിലോ മീറ്റര്‍ റോഡില്‍ മൂന്ന് കൂറ്റന്‍പാലങ്ങളാണ് ഉള്ളത്. ഈ പാലങ്ങളുടെയെല്ലാം പകുതി പണി തീര്‍ന്നിരിക്കുകയാണ്. ഇനി മണ്ണ് ലഭിച്ചാല്‍ മാത്രമേ മറ്റു പണികളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ഏക ദേശം. 140000 ഘനമീറ്റര്‍ മണ്ണാണ് ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പണിയുടെ പുരോഗതി പോലും വിലയിരുത്തുന്നില്ല. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കേണ്ട ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ അനാവശ്യ ന്യായങ്ങള്‍ നിരത്തുന്നത് സംശയത്തിന് ഇട നല്‍കുന്നുണ്ട്.

അതേസമയം മന്ത്രിമരുള്‍പ്പടെയുള്ളവരുടെ മുന്നില്‍ ഈ വിഷയം എത്തിയിട്ടും അവരും മൗനത്തിലാണ്. ബൈപാസ് കടന്നു പോകുന്ന പ്രദേശത്തെ എംഎല്‍എപോലും ഇവിടെ എത്താറില്ല. മുമ്പ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ബൈപ്പാസിന്റെ ഒന്നാംഘട്ട പണി നടന്നത്. എന്നാല്‍ പിന്നീട് മാറി ഭരിച്ച സര്‍ക്കാരുകള്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.