Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലഹരിവസ്തുക്കളുടെ ഉപഭോഗം വര്‍ദ്ധിക്കുന്നു; ഇരകളാകുന്നത് ഏറെയും വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 03:26 pm IST
in Kollam

പത്തനാപുരം: നിരോധിത ലഹരിവസ്തുക്കള്‍ വില്‍പനയും ഉപയോഗവും വര്‍ദ്ധിക്കുന്നു. മേഖലയില്‍ ലഹരിക്ക് പിന്നാലെ പായുന്നത് ഹൈസ്‌ക്കൂള്‍തലം മുതലുള്ള കുട്ടികള്‍ നിരോധിതപുകയില ഉല്‍പന്നങ്ങളുടെയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെയും ഉപഭോക്താക്കളും വക്താക്കളുമായി മാറുകയാണ്.

പത്തനാപുരം, നടുക്കുന്ന്, മാലൂര്‍, വലിയകാവ് എന്നിവിടങ്ങളിലെ ഹൈസ്‌ക്കൂളുകളും മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്,കുരിയോട്ടുമല എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം യുഐറ്റി സെന്റര്‍ തുടങ്ങിയ കോളജുകളുമാണ് പത്തനാപുരത്ത് ഉള്ളത്. അദ്ധ്യാപകര്‍ കുട്ടികളില്‍ നിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്തിയാല്‍ പോലും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കാട്ടി മാനേജ്‌മെന്റ് പോലീസില്‍ പോലും അറിയിക്കാറില്ല. കഴിഞ്ഞദിവസം മേഖലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും കടലാസില്‍ പൊതിഞ്ഞ ലഹരി വസ്തു കണ്ടെത്തിയിരുന്നു. എന്നാല്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ മൂലം രക്ഷിതാക്കളെ പോലും അറിയിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പത്തനാപുരം മാര്‍ക്കറ്റ്, കടയ്‌ക്കാമണ്‍, വാഴപ്പാറ എന്നിവിടങ്ങളിലെ കോളനികളില്‍ നിന്നാണ് കഞ്ചാവ് വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നത്.കുട്ടികള്‍ക്കായി പ്രത്യേക പേരുകളിലാണ് ലഹരിവസ്തുക്കളുടെ വില്‍പന.

പരസ്യമായ മദ്യഉപയോഗവും നടക്കുന്നുണ്ടത്രെ. എന്നാല്‍ ലഹരിവിനിയോഗം ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതിയുയരുന്നു. മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പരസ്യമായി ലഹരിവില്‍പന നടക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യാവസ്ഥ. മുന്‍വര്‍ഷങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനുകളോ പരിശോധനകളോ ഇത്തവണ ആരംഭിച്ചിട്ടില്ല.

നഗരത്തിലെ ഒഴിഞ്ഞ കെട്ടിടങ്ങളും കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിലെ സാംസ്‌കാരികനിലയത്തിന് പിന്‍വശവുമാണ് ഇവരുടെ ലഹരി ഉപയോഗിക്കുന്നവരുടെ പ്രധാനകേന്ദ്രം. വിദ്യാര്‍ത്ഥികളാണേറെയും ഇവിടെ ലഹരി ഉപയോഗിക്കാനെത്തുന്നത്. രക്ഷിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കുട്ടികള്‍ക്കിടയില്‍ ലഹരി വിനിയോഗം ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ട്. മറ്റുള്ളവരിലേക്ക് മദ്യം അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തിക്കാനും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. കോളജ് സമയത്തിന് പുറമേ രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തമ്പടിക്കുന്നവര്‍ രാത്രി ഏറെ വൈകിയാണ് ഇവിടെ നിന്നും പോകുന്നത്. തമിഴ്‌നാടാണ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ പ്രധാന ഉറവിടം. കഴിഞ്ഞമാസം പത്തനാപുരം, കുന്നിക്കോട് സ്‌റ്റേഷനുകളില്‍ കഞ്ചാവുമായി പിടികൂടിയ പ്രതികളെല്ലാം സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പനക്കായി ലഹരിവസ്തുക്കള്‍ കൊണ്ടുവന്നവരായിരുന്നു. ലഹരി ഉപയോഗത്തിനായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)
India

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

World

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

India

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

‘ലോകത്തിലെ പ്രണയ നിധികളിൽ ഒന്ന് ‘ : ഭാര്യയോടൊപ്പം താജ്മഹൽ സന്ദർശിച്ച് മാർക്കോ റൂബിയോ

അസമിൽ ഒന്നിലധികം വിവാഹങ്ങൾ കഴിക്കുന്നവർക്ക് പൂട്ട് വീഴും : യൂണിഫോം സിവിൽ കോഡ് ഉടൻ ; ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഓസ്‌ട്രേലിയ-ഇന്ത്യ പങ്കാളിത്തം എക്കാലത്തേക്കാളും പ്രാധാന്യം നിറഞ്ഞത് : ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തും

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്‌ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും

ഇഷ മറിയം ഹാരിസ് (ഇടത്ത്) പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി (നടുവില്‍) മദനിയുടെ ഭാര്യ സൂഫീയ മദനി (വലത്ത്)

ഇന്‍റലിജന്‍സ് ബ്യൂറോ തിരയുന്ന സിജെപിയുടെ മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസ് ആരെന്നോ?, പിഡിപി നേതാവ് മദനിയുടെ ഭാര്യയുടെ അടുത്ത ബന്ധു

15 വർഷമായി നാട്ടുകാരെ വിറപ്പിച്ച് നടന്ന തൃണമൂൽ ഗുണ്ടകളെ ഒതുക്കി ; പിടികൂടി തല മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ച് ബംഗാൾ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.