Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേണ്ടത് വ്യോമാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 02:25 am IST
in Vicharam

 

പാക്കിസ്ഥാന്റെ ആക്രമണ തന്ത്രം, ഇപ്പോള്‍ത്തന്നെ അണ്വായുധ സാന്നിദ്ധ്യംകൊണ്ട് സംഘര്‍ഷ ഭരിതമായ ഭൂഖണ്ഡത്തിന് തീരെ ഗുണകരമല്ല. പാക്കിസ്ഥാന്‍ കൂടുതല്‍ ആയുധം സംഭരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. യുദ്ധഭൂമിയിലെ അണ്വായുധമെന്നുപേരുകേട്ട, ഹ്രസ്വദൂര മിസൈലുകളുള്ള ഏകരാജ്യവും ഒരുപക്ഷേ, പാക്കിസ്ഥാനാണ്.

ഭാരതത്തിന്റെ ഒരു കവചിത വ്യൂഹം തകര്‍ക്കാന്‍ പാക്കിസ്ഥാന് എട്ടുകിലോ ടണ്ണിന്റെ 57 ആയുധങ്ങള്‍ വേണമെന്നാണ് പാക്കിസ്ഥാന്‍ വിലയിരുത്തല്‍. യുദ്ധഭൂമിയിലെ ആണവാക്രമണത്തോടുള്ള ഭാരതപ്രതികരണം, അസാധാരണ നാശംവിതയ്‌ക്കുന്ന പ്രത്യാക്രമണമായിരിക്കും. ഇത് ഭാരതത്തിന്റെ ആണവ സിദ്ധാന്തത്തില്‍ വിശദീകരിച്ചിരിക്കുന്നു: തന്ത്രപരമായ അണ്വായുധങ്ങളുടെ വിന്യാസം തന്ത്രപരമായ പ്രതികരണവും അതിലൂടെ അനിയന്ത്രിതമായ കടന്നുകയറ്റവുമായിരിക്കും.

ഉറി ആക്രമണത്തിന് തക്ക മറുപടികൊടുക്കുന്ന കാര്യം ഭാരതം ചര്‍ച്ചചെയ്യുമ്പോള്‍, സാധ്യതകള്‍ ആലോചിക്കേണ്ടത് ഈ പരിമതികള്‍ മുന്‍നിര്‍ത്തിവേണം. അതുകൊണ്ടാണ്, നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനു പകരം, വ്യോമാക്രമണമാവും മികച്ചതെന്ന് ഞാന്‍ കരുതുന്നത്. കാര്‍ഗില്‍ സംഘര്‍ഷകാലത്ത് സൂക്ഷ്മതയുള്ള ആയുധങ്ങളുടെ ആവശ്യകതയും മൂര്‍ച്ചകൂട്ടലും സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്തത് ഞാനായിരുന്നു.

നമുക്ക് രണ്ടുസേനകളെയും വിലയിരുത്താം. പൊരുതല്‍ശേഷി കൂടുതല്‍ ഭാരതത്തിനാണ്, അതുകൊണ്ടാണ് സാധാരണ യുദ്ധമുറ പാക്കിസ്ഥാന്‍ ഒഴിവാക്കാനാഗ്രഹിക്കുന്നത്. അണ്വായുധ യുദ്ധം ഒഴിവാക്കാന്‍ അതിര്‍ത്തികടക്കാതിരിക്കുന്നതാണ് ബുദ്ധി. കരസേനയേക്കാള്‍ വ്യോമസേനയുടെ ബുദ്ധിപരമായ ഉപയോഗത്തിലൂടെ പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തന ശേഷി തകര്‍ക്കാനാകും. അതിര്‍ത്തിക്ക് അപ്പുറംപോയി സേനാ വിന്യാസം വേണ്ട. വ്യോമാക്രമണത്തിലൂടെ നാം നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ലഷ്‌കറെ തൊയ്ബ ക്യാമ്പുകള്‍ തകര്‍ക്കാന്‍ കഴിയും.

വ്യോമാക്രമണം യുദ്ധമായി ചിത്രീകരിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഉറിയിലെ വ്യോമസേനാ താവളം ആക്രമിച്ചതും, പത്താന്‍കോട്ടെ ആക്രമണവും യുദ്ധമായി കരുതാമല്ലോ. ഭാരത സൈനിക കേന്ദ്രങ്ങളും ക്യാമ്പുകളും അതിര്‍ത്തിക്കപ്പുറത്തുനിന്നുവന്ന ഭീകരര്‍ ആക്രമിച്ച സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. ഇവയൊക്കെ യുദ്ധസംഭവങ്ങളല്ലെന്നു പറയാനാവുമോ? ഈ രാഷ്‌ട്രീയ ഇച്ഛയാണ് കൃത്യമായി സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.

പ്രഹരശേഷിയുടെ കാര്യം നോക്കുമ്പോള്‍, വ്യോമസേനയ്‌ക്ക് ഏറ്റവും സൂക്ഷ്മതയുള്ള ആയുധങ്ങള്‍കൊണ്ട്, ആഴത്തില്‍ കടന്നുകയറുന്ന യുദ്ധസാമഗ്രികള്‍കൊണ്ട് പുത്തന്‍ യുദ്ധവിമാനങ്ങളില്‍നിന്ന് ഭീകരരെ ആക്രമിക്കാം. തക്ക ഉപകരണങ്ങള്‍ വ്യോമസേനയ്‌ക്കുണ്ട്. വിമാനങ്ങള്‍ക്ക് ഏതു വ്യോമാന്തരീക്ഷവും കടന്നുകയറാന്‍ ശേഷിയുണ്ട്.

അത്തരം ആക്രമണങ്ങള്‍ക്ക് കൃത്യമായ രഹസ്യ വിവരങ്ങള്‍ നിര്‍ണ്ണായകമാണ്. ഇതിന് തുടര്‍ച്ചയായ നിരീക്ഷണപ്പറക്കലുകള്‍ വേണ്ടിവരും.

ചര്‍ച്ചചെയ്യപ്പെടാത്ത വിഷയമുണ്ട്: നമ്മുടെ വ്യോമസേനയ്‌ക്ക് ശത്രുസങ്കേതങ്ങളില്‍ കടന്നുചെന്ന് പരിശോധന നടത്താനുള്ള തന്ത്രപരമായ സംവിധാനത്തിനും ഉപഗ്രഹ സാങ്കേതികതയ്‌ക്കും വിടവുകളുണ്ട്. ഈ പോരായ്‌മ അതിവേഗം പരിഹരിച്ചാലേ ദൗത്യം വിജയിക്കൂ.

അണ്വായുധ ശേഷികൊണ്ട് പാക്കിസ്ഥാന്‍ നടത്തുന്ന ബ്ലാക്‌മെയില്‍ നേരിടാന്‍ എല്ലാ സാധ്യതകളും പരിശോധിച്ച് കൃത്യമായ തീരുമാനം കൈക്കൊള്ളണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.