Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൂഞ്ച് മുതല്‍ പത്താന്‍കോട്ട് വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 05:05 pm IST
in Vicharam

ഈ വര്‍ഷം പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ അതിര്‍ത്തി പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ അനവധിയാണ്. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ നല്‍കിയ മറുപടി പ്രകാരം, ജൂണ്‍ 30 വരെ 90 നുഴഞ്ഞുകയറ്റം അതിര്‍ത്തിയില്‍ നടന്നു. മുന്‍ വര്‍ഷം 29 ആയിരുന്നു. ഏറെ ആസൂത്രിതമായി നടത്തുന്ന ഈ നുഴഞ്ഞുകയറ്റങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ കൃത്യമായ പദ്ധതിയുണ്ടെന്നു വ്യക്തം.

പൂഞ്ച് ആക്രമണം

ഈ മാസം മൂന്നു ദിവസം ഭീകരരും സൈനികരുമായി നേര്‍ക്കു നേര്‍ നടന്ന പോരാട്ടമാണ് തൊട്ടുമുമ്പത്തെ സംഭവം. നാല് ഭീകരര്‍ മിനി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ കടന്നു. ലഷ്ഷര്‍ ഇ തൊയ്ബ ഭീകരരായിരുന്നു. ആറുപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു; രണ്ട് സൈനികര്‍, മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു സാധാരണക്കാരന്‍. പത്താന്‍കോട്ട് വ്യോമത്താവള ആക്രമണത്തില്‍ നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ കീഴടക്കിയത്.

പുല്‍വാമ

സ്പതംബര്‍ ഒമ്പതിനാണ് ഭീകരര്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചത്. സൈനികരുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടു. അതിനു നാലു ദിവസം മുമ്പും അതേസ്ഥലത്ത് ആക്രമണമുണ്ടായി. ആഗസ്റ്റില്‍ പോലീസുകാരനെ വീട്ടുമുറ്റത്ത് കൊന്നു. അതിനുമുമ്പ് സൈനിക വാഹനത്തിനുനേര്‍ക്ക് ഗ്രനേഡാക്രമണം നടത്തി 18 അര്‍ദ്ധ സൈനികര്‍ക്ക് പരിക്കേറ്റു.

ഖവാജ ബാഗ് ആക്രമണം

സ്വാതന്ത്ര്യദിനത്തിന് രണ്ടുനാള്‍ മുമ്പ്, ശ്രീനഗര്‍- ബാരമുള്ള റോഡില്‍ സൈനിക വാഹനം ആക്രമിച്ചു. എട്ടുപേര്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്കേറ്റു. സ്വാതന്ത്ര്യ ദിനത്തില്‍, ശ്രീനഗറിലെ നൗഹാട്ടയില്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് കമാന്റന്റും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. നാലു ഭീകരരെ സൈന്യം കൊന്നു. ഇവര്‍ നാലും വിദേശികളാണെന്നതിനു തെളിവുകള്‍ ലഭിച്ചു. ആഗസ്ത് 19 ന് കുപ്‌വാരയില്‍ ഭീകരാക്രമണത്തില്‍ മൂന്നു ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.

കുപ്‌വാര ആക്രമണം

ജൂലൈയില്‍ നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തിയ വന്‍ ആക്രമണം സൈന്യം തകര്‍ത്തു. സൈനികന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ പാക് അതിര്‍ത്തി പ്രദേശത്തേക്ക് രക്ഷപ്പെട്ടു.

പാംപോര്‍ ആക്രമണം

ജൂണില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ പാംപോറില്‍ ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ലഷ്‌കര്‍ ഇ തൊയ്ബ ഉത്തരവാദിത്തമേറ്റിരുന്നു. രണ്ടംഗ ചാവേര്‍ സംഘമായിരുന്നു ആക്രമണം നടത്തിയത്.

ജൂണ്‍ നാലിന് അനന്തനാഗ് നഗരത്തിലെ ചെക്‌പോസ്റ്റ് ഭീകരര്‍ ആക്രമിച്ചു, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു. ജൂണ്‍ മൂന്നിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ മൂന്നു ബിഎസ്എഫ് ജവാന്മാരെ വധിച്ചു. ഫെബ്രുവരിയില്‍ പാംപോറിലെ ഭീകരാക്രമണത്തില്‍ രണ്ടു ബിഎസ്എഫുകാര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്കു പരിക്കേറ്റു. ഭീകരര്‍ അടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചു, മൂന്നുദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരേയും വധിച്ചു. രണ്ടു ക്യാപ്റ്റന്മാരെയും ഒരു പ്രത്യേക സൈനികനേയും ഭാരത സൈന്യത്തിനു നഷ്ടപ്പെട്ടു.

പത്താന്‍കോട്

ഈ വര്‍ഷം ജനുവരിയിലായിരുന്നു പത്താന്‍കോട്ട് ആക്രമണം. ആറ് ജയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനു നാളുകള്‍ ശേഷിക്കെ ആയിരുന്നു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.