Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൂഞ്ച് മുതല്‍ പത്താന്‍കോട്ട് വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 05:05 pm IST
in Vicharam

ഈ വര്‍ഷം പാക്കിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ അതിര്‍ത്തി പ്രദേശത്ത് നടത്തിയ ആക്രമണങ്ങള്‍ അനവധിയാണ്. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ നല്‍കിയ മറുപടി പ്രകാരം, ജൂണ്‍ 30 വരെ 90 നുഴഞ്ഞുകയറ്റം അതിര്‍ത്തിയില്‍ നടന്നു. മുന്‍ വര്‍ഷം 29 ആയിരുന്നു. ഏറെ ആസൂത്രിതമായി നടത്തുന്ന ഈ നുഴഞ്ഞുകയറ്റങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ കൃത്യമായ പദ്ധതിയുണ്ടെന്നു വ്യക്തം.

പൂഞ്ച് ആക്രമണം

ഈ മാസം മൂന്നു ദിവസം ഭീകരരും സൈനികരുമായി നേര്‍ക്കു നേര്‍ നടന്ന പോരാട്ടമാണ് തൊട്ടുമുമ്പത്തെ സംഭവം. നാല് ഭീകരര്‍ മിനി സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ കടന്നു. ലഷ്ഷര്‍ ഇ തൊയ്ബ ഭീകരരായിരുന്നു. ആറുപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു; രണ്ട് സൈനികര്‍, മൂന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു സാധാരണക്കാരന്‍. പത്താന്‍കോട്ട് വ്യോമത്താവള ആക്രമണത്തില്‍ നീണ്ട പോരാട്ടത്തിലൂടെയാണ് ഭീകരരെ കീഴടക്കിയത്.

പുല്‍വാമ

സ്പതംബര്‍ ഒമ്പതിനാണ് ഭീകരര്‍ പുല്‍വാമയിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ചത്. സൈനികരുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടു. അതിനു നാലു ദിവസം മുമ്പും അതേസ്ഥലത്ത് ആക്രമണമുണ്ടായി. ആഗസ്റ്റില്‍ പോലീസുകാരനെ വീട്ടുമുറ്റത്ത് കൊന്നു. അതിനുമുമ്പ് സൈനിക വാഹനത്തിനുനേര്‍ക്ക് ഗ്രനേഡാക്രമണം നടത്തി 18 അര്‍ദ്ധ സൈനികര്‍ക്ക് പരിക്കേറ്റു.

ഖവാജ ബാഗ് ആക്രമണം

സ്വാതന്ത്ര്യദിനത്തിന് രണ്ടുനാള്‍ മുമ്പ്, ശ്രീനഗര്‍- ബാരമുള്ള റോഡില്‍ സൈനിക വാഹനം ആക്രമിച്ചു. എട്ടുപേര്‍ കൊല്ലപ്പെട്ടു, 22 പേര്‍ക്ക് പരിക്കേറ്റു. സ്വാതന്ത്ര്യ ദിനത്തില്‍, ശ്രീനഗറിലെ നൗഹാട്ടയില്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് കമാന്റന്റും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. നാലു ഭീകരരെ സൈന്യം കൊന്നു. ഇവര്‍ നാലും വിദേശികളാണെന്നതിനു തെളിവുകള്‍ ലഭിച്ചു. ആഗസ്ത് 19 ന് കുപ്‌വാരയില്‍ ഭീകരാക്രമണത്തില്‍ മൂന്നു ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു.

കുപ്‌വാര ആക്രമണം

ജൂലൈയില്‍ നിയന്ത്രണ രേഖയില്‍ ഭീകരര്‍ നടത്തിയ വന്‍ ആക്രമണം സൈന്യം തകര്‍ത്തു. സൈനികന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ പാക് അതിര്‍ത്തി പ്രദേശത്തേക്ക് രക്ഷപ്പെട്ടു.

പാംപോര്‍ ആക്രമണം

ജൂണില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ പാംപോറില്‍ ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ലഷ്‌കര്‍ ഇ തൊയ്ബ ഉത്തരവാദിത്തമേറ്റിരുന്നു. രണ്ടംഗ ചാവേര്‍ സംഘമായിരുന്നു ആക്രമണം നടത്തിയത്.

ജൂണ്‍ നാലിന് അനന്തനാഗ് നഗരത്തിലെ ചെക്‌പോസ്റ്റ് ഭീകരര്‍ ആക്രമിച്ചു, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു. ജൂണ്‍ മൂന്നിന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ മൂന്നു ബിഎസ്എഫ് ജവാന്മാരെ വധിച്ചു. ഫെബ്രുവരിയില്‍ പാംപോറിലെ ഭീകരാക്രമണത്തില്‍ രണ്ടു ബിഎസ്എഫുകാര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്കു പരിക്കേറ്റു. ഭീകരര്‍ അടുത്തുള്ള കെട്ടിടത്തില്‍ ഒളിച്ചു, മൂന്നുദിവസത്തെ ഏറ്റുമുട്ടലിനൊടുവില്‍ മൂന്നു ഭീകരരേയും വധിച്ചു. രണ്ടു ക്യാപ്റ്റന്മാരെയും ഒരു പ്രത്യേക സൈനികനേയും ഭാരത സൈന്യത്തിനു നഷ്ടപ്പെട്ടു.

പത്താന്‍കോട്

ഈ വര്‍ഷം ജനുവരിയിലായിരുന്നു പത്താന്‍കോട്ട് ആക്രമണം. ആറ് ജയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനു നാളുകള്‍ ശേഷിക്കെ ആയിരുന്നു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.