Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചൈനയില്‍ സംഭവിക്കുന്നതും ഇന്ത്യന്‍ സഖാക്കള്‍ കാണാത്തതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 09:16 pm IST
in Vicharam

ജനാധിപത്യ-മതേതര രാജ്യമെന്ന ലോക സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ചൈനയ്‌ക്ക് നിര്‍ബന്ധമില്ല. ടിയാനന്‍മെന്‍ ചത്വരത്തിലെ ജനാധിപത്യവാദികളെ അവര്‍ എങ്ങനെ നേരിട്ടു എന്നത് ചരിത്ര പാഠം. ഇസ്ലാമിക ഭീകരവാദികളെ നേരിടുന്നതിലും അതേ കാര്‍ക്കശ്യം തന്നെ അവര്‍ അനുവര്‍ത്തിക്കുന്നു. അനേകംപേര്‍ പാരിസിലും സിഡ്‌നിയിലും 9/11നുശേഷം ലോകത്തെമ്പാടും നടന്ന മുസ്ലിം ഭീകരാക്രമണങ്ങളില്‍ കൊലചെയ്യപ്പെട്ടു. ”ഇസ്ലാം നിരോധിക്കുന്നതിന് ചൈനയുടെ വമ്പന്‍ നീക്കം” എന്ന പേരില്‍ ടോപ് റൈറ്റ് ന്യൂസ് കോളമിസ്റ്റ് ബില്‍ കോളന്‍ 2015 ഓഗസ്റ്റ് 6ന് എഴുതി: ”മുസ്ലിം മൗലികവാദികളെ നോര്‍വെ എങ്ങനെ നാടുകടത്തിയെന്ന് ടോപ് റൈറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. ആ നടപടി കുറ്റകൃത്യങ്ങളില്‍ 31% കുറവുണ്ടാക്കി.

”ഒരാക്രമണം തടയാന്‍ അമേരിക്കപോലും കാര്യമായൊന്നും ചെയ്യാതിരുന്നപ്പോള്‍ ചൈന അവരുടെ നാട്ടില്‍ അനേകം നടപടികള്‍ എടുത്തു.

”ചൈന എന്തുചെയ്യുന്നു? ഇസ്ലാം അവരെ മറി കടക്കരുതെന്നും അവരെ ആക്രമിക്കാന്‍ കരുത്തു സമ്പാദിക്കരുതെന്നും ഉറപ്പാക്കുന്നതിന് അവര്‍ എല്ലാം മറന്ന് ഒരു യുദ്ധപ്രഖ്യാപനം നടത്തിയിരിക്കയാണ്. അവരുടെ നടപടികളില്‍ ഉള്‍പ്പെടുന്ന ചില കാര്യങ്ങള്‍:

”സ്ത്രീകള്‍ മുഖംമറയ്‌ക്കുന്നത് നിരോധിച്ചു. ചൈനീസ് നിയമനിര്‍മാതാക്കള്‍ തുടര്‍ച്ചയായി പറയുന്നത് ബുര്‍ഖ ‘മുസ്ലിങ്ങളുടെ ദേശീയവസ്ത്രമല്ല’ എന്നാണ്. മാത്രമല്ല, ഖുറാന്‍ ഇത് അനുശാസിക്കുന്നില്ല. പൊതുസുരക്ഷിതത്വം കണക്കിലെടുത്ത് ബല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അതേപോലുള്ള നിരോധനങ്ങള്‍ നടപ്പാക്കിയത് ചൂണ്ടിക്കാട്ടി നിരോധനത്തെ അവര്‍ ന്യായീകരിക്കുന്നു.

”പുരുഷന്മാര്‍ നീണ്ട താടി വയ്‌ക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു. നീണ്ട താടിയുള്ളവര്‍ പൊതു ബസുകളില്‍ കയറുന്നത് നിരോധിച്ചു. നീണ്ട താടി വെച്ച മുസ്ലിം പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും, സൂയിസൈഡ് ബെല്‍റ്റുകളും ഒളിപ്പിക്കാനുതകുന്ന ബുര്‍ഖ ധരിച്ച് വേഷം മാറുന്ന പുരുഷന്മാരില്‍നിന്നും ചൈനക്കാര്‍ അനേകം ഭീകരാക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്. 2014ലെ ചൈനീസ് റെയില്‍വേ സ്റ്റേഷനിലെ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 33 പേര്‍ മരിക്കുകയുണ്ടായി.

”ഇസ്ലാമിന്റെ കടകളില്‍ സിഗററ്റുകളും മദ്യവും വില്‍ക്കുന്നത് നിര്‍ബന്ധമാക്കി. അതു രണ്ടും അവര്‍ പ്രമുഖമായി പ്രദര്‍ശിപ്പിക്കണം. ഈ ആജ്ഞ നടപ്പാക്കാത്ത ബിസിനസ്‌കാരന്റെ ബിസിനസ് നഷ്ടപ്പെടും.

”’ലഹരിപദാര്‍ത്ഥങ്ങള്‍’ ഉപയോഗിക്കുന്നത് പാപമാണെന്ന് ഖുര്‍ ആന്‍ പറയുന്നു. ചില മുസ്ലിം മതനേതാക്കള്‍ പുകവലിക്കുന്നതുകൂടി നിഷിദ്ധമാക്കി. ഈ സാധനങ്ങള്‍ ആവശ്യപ്പെട്ട ഏതാനും അമുസ്ലിം ഇടപാടുകാരെയും, ഭക്ഷണത്തിന് പോര്‍ക്കിറച്ചി ആവശ്യപ്പെട്ടവരെയും കയ്യേറ്റം ചെയ്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

”ചൈന ഇസ്ലാമിനെ സഹിക്കാന്‍ തയ്യാറല്ല. പാശ്ചാത്യലോകത്ത് എന്തു സംഭവിക്കുന്നു എന്നത് അവര്‍ കണ്ടു. ഫ്രാന്‍സില്‍, യൂറോപ്യന്‍ ലോകത്ത്, ബോസ്റ്റണില്‍, ടെക്‌സാസില്‍ എന്തു സംഭവിക്കുന്നു എന്നത് അവര്‍ കാണുന്നു. അതും മഞ്ഞുമലയുടെ അറ്റം മാത്രം! അവരതു കാണുന്നു, കൈവിട്ടു പോകുന്നതിനുമുമ്പ് ഈ രാഷ്‌ട്രീയ ഇസ്ലാമിക പ്ലേഗിനെ അവസാനിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞു”, ബില്‍ കോളന്‍ എഴുതുന്നു.

”രാഷ്‌ട്രീയ ശരിയെക്കുറിച്ചോ യുഎന്നിനെക്കുറിച്ചോ വേവലാതികളില്ലാതെ പാശ്ചാത്യലോകം ചെയ്യാന്‍ മടിച്ച കാര്യം അവര്‍ ചെയ്യാന്‍ തീരുമാനിച്ചു. രാജ്യസുരക്ഷക്ക് പ്രഥമ പരിഗണന നല്‍കി.”

‘സഹിഷ്ണുത’ നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത് തീവ്രവാദികളായ ഒരുപറ്റം ആള്‍ക്കാര്‍ക്കുമാത്രം ഗുണം ചെയ്യുന്ന ഭീകരവാദത്തിലേക്കാണ്. സഹിഷ്ണുതക്കും ജനാധിപത്യത്തിനും നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന ‘ധര്‍മഭീരു’ക്കളുടെ ആനുകൂല്യങ്ങള്‍ പറ്റി അവസരങ്ങള്‍ ദുരുപയോഗം ചെയ്ത ഭീകരവാദികള്‍ വിഷവൃക്ഷമായി വളരുന്നു. ഇതരസംസ്‌കാരങ്ങളിലേക്ക് സാവധാനം നുഴഞ്ഞുകയറി കരുത്തരാകുമ്പോള്‍ അവര്‍ ആ സംസ്‌കാരത്തെ തകര്‍ക്കുന്നു. അവര്‍ പ്രതിനിധാനം ചെയ്യുന്നത് നാം ധരിച്ചുവച്ചിരിക്കുന്നതുപോലെയുള്ള മതമല്ല, രാഷ്‌ട്രീയ തത്വശാസ്ത്രമാണ്, മാരകമായ അവരുടെ തീട്ടൂരങ്ങള്‍ക്കപ്പുറം മറ്റൊന്നും അവര്‍ക്ക് ശരിയല്ല.

ദേശീയ അസ്തിത്വം തകര്‍ക്കാന്‍ ഇസ്ലാം ഭീകര്‍ക്കു നിന്നുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് ചൈന കാണിക്കുന്നത്. അവര്‍ക്ക് പ്രത്യേക പൗരാവകാശങ്ങളൊന്നുമില്ല. ഹലാല്‍ ഇറച്ചിയില്ല. പള്ളികള്‍ പണിയാന്‍ അനുവാദമില്ല. പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ മരണശിക്ഷയില്‍നിന്നോ ജീവപര്യന്തം തടവില്‍നിന്നോ രക്ഷപ്പെട്ടാല്‍ നാടുകടത്തപ്പെടും. ഭീകരപ്രവര്‍ത്തനമോ കൊലപാതകമോ ബലാല്‍സംഗമോ ചെയ്യുന്നവരെ ജയിലിടച്ചാല്‍ പിന്നെ പുറംലോകം കാണില്ല. 2014-15ല്‍ ഭീകരവാദത്തിന്റെ പേരില്‍ 27 മുസ്ലിം സ്ത്രീപുരുഷന്മാരെ ചൈന തൂക്കിക്കൊന്നു, അനേകംപേര്‍ വിധികാത്ത് ജയിലിലാണ്. ചൈനയില്‍ നിങ്ങള്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടാത്തിടത്തോളം കുറ്റവാളിയാണ്.

‘സമാധാനത്തിന്റെ മത’മായ ഇസ്ലാമിനെതിരെ കമ്യൂണിസ്റ്റു ചൈന എടുക്കുന്ന ശക്തമായ നടപടികള്‍ക്കെതിരെ കേരളത്തിലെ സഖാക്കളുടെ പ്രതികരണം അറിയുന്നത് രസാവഹമായിരിക്കും. ഭീകരതയെ ഫലപ്രദമായി തടയാന്‍ ചൈന സ്വീകരിച്ച ഏതെങ്കിലും നടപടികള്‍ ഭാരതം സ്വീകരിച്ചാല്‍ മോദിസര്‍ക്കാരിനെതിരെ എന്തായിരിക്കും അവരുടെ സമീപനം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഗംഗാ നദി ബീഹാർ വഴി ബംഗാളിലേക്ക് ‘ ; അന്ന് മോദി പറഞ്ഞ വാക്ക് ഇന്ന് സത്യമായി

India

തോറ്റ് തുന്നം പാടിയിട്ടും പരാജയം വിസമ്മതിച്ച് മമത ; സൂര്യാസ്തമയത്തിനുശേഷം നിങ്ങൾ എല്ലാവരും വിജയിക്കുമെന്ന് പ്രവർത്തകരോട് ആഹ്വാനം 

India

ബിജെപിയുടെ കൊടുങ്കാറ്റിൽ ടിഎംസി പൂർണ്ണമായും തകർന്നടിഞ്ഞു , പശ്ചിമ ബംഗാളിൽ മമതയ്‌ക്ക് എവിടെയാണ് പിഴച്ചത് ? പരിശോധിക്കാം പരാജയ കാരണങ്ങൾ

India

“മമത പോയി, ഗൊഗോയ് പോയി, സ്റ്റാലിനിസം പോയി, ഇനി ഇന്ത്യയിൽ മോദിയുടെ ദേശീയത നിലനിൽക്കും,” : ബിജെപി ദേശീയ വക്താവ് അജയ് അലോക്

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

‘ മെയ് 4 ന് ഉച്ചയ്‌ക്ക് 1 മണിയോടെ ദീദി അധികാരത്തിൽ നിന്ന് പുറത്താകും ‘ ; ഏപ്രിൽ 22 ന് അമിത് ഷാ നടത്തിയ പ്രവചനം സത്യമാകുന്നു

‘മെയ് 5 മേം ഹമാര ദീദി ഗയി’ : തൃണമൂലിന്റെ 15 വർഷത്തെ കാടൻ ഭരണം അവസാനിപ്പിച്ച് ബിജെപി ; നാണം കെട്ട തോൽവി ഇനി മമത എങ്ങനെ മറയ്‌ക്കും?

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.