Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ വ്യാപക സിപിഎം അക്രമം ഓണാഘോഷത്തിനിടയില്‍ ആശങ്കയോടെ ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 11:44 pm IST
in Kannur

കണ്ണൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജില്ലയിലെങ്ങും ദിവസങ്ങളായി തുടര്‍ന്നു വരുന്ന അക്രമവും ജില്ലയിലെ സിപിഎം കേന്ദ്രങ്ങളില്‍ നിന്നും ദിനം പ്രതി ഉഗ്രശേഷിയുളള ബോംബ് ഉള്‍പ്പെടെയുളള സ്‌ഫോടക വസ്തുക്കള്‍ പിടികൂടുന്നതും കാരണം ജനങ്ങള്‍ ആശങ്കയില്‍. ഓണാഘോഷ ത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഎമ്മിന്റെ നീക്കങ്ങള്‍ ജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റെടുത്ത് മൂന്ന് മാസമായി. കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തി വരുന്ന തുടര്‍ അക്രമങ്ങള്‍ക്ക് ഓണക്കാലത്തും ശമനമില്ലാത്തത് ജില്ലയിലെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പലതരത്തിലും ബാധിച്ചിരിക്കുകയാണ്. വോട്ടെടുപ്പ് ഫലം വന്ന് ഭൂരിപക്ഷം ലഭിച്ച ദിവസം മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ആരംഭിച്ച സിപിഎം അക്രമം ഏറ്റവും അവസാനം കഴിഞ്ഞ ദിവസം രാത്രി പാതിരിയാട് ആര്‍എസ്എസ് പ്രവര്‍ ത്തകനെ വെട്ടിക്കൊലപ്പെടുത്താനുളള ശ്രമത്തില്‍ എത്തി നില്‍ക്കുകയാണ്. ഏകപക്ഷീയമായാണ് ജില്ലയുടെ വ്യത്യസ്ത മേഖലകളില്‍ യാതൊരു പ്രകേപനവുമില്ലാതെ സിപിഎം അക്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന ഭരണത്തിന്റെ തണലില്‍ തങ്ങളെന്തും ചെയ്യുമെന്ന ധാര്‍ഷ്ട്യത്തോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്ത കര്‍ക്കു നേരെ സിപിഎം അക്ര മം നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമങ്ങള്‍ നടത്തുന്ന സിപി എം സംഘങ്ങളെ ഭരണ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്തുകയാണ്. പല കേസുകളിലും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടിയുടെ ഭീഷണിയുടേയും സമ്മര്‍ദ്ദത്തിന്റെയും ഫലമായി പിടികൂടാനാകാതെ പോലീസ് ബുദ്ധിമുട്ടുകയാണ്. പയ്യന്നൂരില്‍ ബിഎംഎസ് നേതാവ് കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെടെ സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പ്രതികളെ ചൂണ്ടിക്കാട്ടിയിട്ടു പോലും ആഭ്യന്തര വകുപ്പിന്റെയും സിപിഎം നേതൃത്വത്തിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാവാത്ത സ്ഥിതിയാണ്.

തില്ലങ്കേരിയില്‍ വിനീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസം പാതിരിയാട് യുവാവിനെ വെട്ടിയതുമെല്ലാം വളരെ ആസൂത്രിതമായി ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് വ്യക്തമാണ്. യാതൊരുപ്രശ്‌നങ്ങളും ഇല്ലാത്ത പാതിരിയാട് മേഖലയില്‍ കരുതിക്കൂട്ടി നടത്തിയ അക്രമണമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവജിത്തിനു നേരെ നടന്ന അക്രമം. അടുത്ത കാലത്തായി നിരവിധി സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് സംഘപരിവാര്‍ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്. ബുധനാഴ്ച വെട്ടേറ്റ നവജിത്ത് ഉള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ സിപിഎം വിട്ട് വന്നവരാണ്.

ഇത്തരത്തിലുളളവരെ അക്രമിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കൂടുതല്‍ പേര്‍ സിപിഎം വിട്ട് പുറത്തുപോവാതിരിക്കാനുമുളള തന്ത്രമെന്ന രൂപത്തിലാണ് സിപിഎം വളരെ ആസൂത്രിതമായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ അക്രമം നടത്തുന്നത്. സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ജില്ലയിലെ സൈ്വര്യ ജീവിതത്തിന് തന്നെ തടസ്സമായി കഴിഞ്ഞിരിക്കുകയാണ്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്‍പ്പെടെ അക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ഏവരും സന്തോഷത്തോടെ ഉറ്റുനോക്കുന്ന ഓണക്കാലത്തെ കണ്ണീര്‍ ചാലും ചോരചാലുമാക്കി മാറ്റുന്ന സിപിഎം നീക്കത്തില്‍ അതീവ ആശങ്കയിലാണ് ജനങ്ങള്‍. ഏപ്പോഴാണ് എവിടെയാണ് സിപിഎം സംഘം ഒളിഞ്ഞും തെളിഞ്ഞും അക്രമങ്ങള്‍ നടത്തുന്നതെന്ന് പറയാനാവാത്ത സാഹചര്യമാണ് ജില്ലയിലെമ്പാടും ഉളളത്. അക്രമങ്ങള്‍ ഭയന്ന് സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പലയിടങ്ങളിലും ജനം ഭയക്കുകയാണ്. സിപിഎം അധികാരത്തിലേറിയ അന്നുമുതല്‍ നടന്നു വരുന്ന അക്രമങ്ങള്‍ ഓണാ ഘോഷങ്ങളുടെ പൊലിമ പോലും നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

Kerala

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

Kerala

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.