Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുള വിമാനത്താവള അനുമതികള്‍ പിന്‍വലിക്കാനൊരുങ്ങുന്നു; മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ കെജിഎസ് ഗ്രൂപ്പ് പഴുതുകള്‍ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 08:49 pm IST
inPathanamthitta

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതികള്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നതോടെ മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ സംരംഭകരായ കെജിഎസ് ഗ്രൂപ്പ് പഴുതുകള്‍ തേടുന്നു. 1000കോടി രൂപയുടെ പദ്ധതിയാണ് ആറന്മുളയില്‍ കമ്പനി വിഭാവനം ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ നല്‍കിയ അനുമതിയും, സര്‍ക്കാര്‍ പങ്കാളിത്തവും, പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചതും കെജിഎസ് ഗ്രൂപ്പിന് മുതല്‍മുടക്കിനുപിന്‍ബലമേകി.

വ്യവസായ മേഖലപ്രഖ്യാപനം വന്നതോടെ നിമയങ്ങളില്‍ ലഭ്യമായ ഇളവ് ഉപയോഗിച്ചാണ്പദ്ധതിക്കുവേണ്ടി കൂടുതല്‍ നെല്‍പ്പാടം ഏറ്റെടുത്തതും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും.

സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിക്കെതിരായ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതോടെ 2010 മുതല്‍ പദ്ധതിക്കുവേണ്ടി നടത്തിയ മുതല്‍മുടക്ക് തിരികെ പിടിക്കാനുള്ള സാധ്യതകളാണ് കെജിഎസ് തേടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവരാനാണ് കമ്പനിയുടെ നീക്കമെന്നും സൂചനയുണ്ട്.

സര്‍ക്കാര്‍ അനുമതിയുടെ ചുവടുപിടിച്ച് 2011 ഫെബ്രുവരി 24ന്അസാധാരണ ഗസറ്റിലൂടെ നടത്തിയ വ്യവസായ മേഖല പ്രഖ്യാപനവുംപിന്‍വലിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതിയുടെ സംരംഭകരായ

കെജിഎസ് ഗ്രൂപ്പിന്റെ ആവശ്യപ്രകാരമാണ് വ്യവസായ മേഖലയായിപ്രഖ്യാപിച്ചത്. വിമാനത്താവള പ്രദേശം മാത്രമായി വ്യവസായമേഖലയാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വ്യവസായ വകുപ്പ്

പുറത്തിറക്കിയ ഉത്തരവില്‍ ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ലേജുകളിലായി നിരവധി സര്‍വേ നമ്പരുകള്‍ ഇതിലുള്‍പ്പെട്ടു. 500ഹെക്ടറോളം പ്രദേശം വ്യവസായ മേഖലയില്‍ ഉള്‍പ്പെട്ടപ്പോള്‍ വിവാദങ്ങളുംഉണ്ടായി. പ്രഖ്യാപനം പിന്‍വലിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ഒരുങ്ങിയെങ്കിലും തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലം വ്യവസായ മേഖലയില്‍ നിലനിര്‍ത്തണമെന്ന് കെജിഎസിന്റെ ആവശ്യമുണ്ടായി. സര്‍വേ നമ്പരുകളുടെഅടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടു കാരണം പിന്‍വലിക്കല്‍വൈകി.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതികള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണംആരംഭിച്ചിട്ടുള്ളതായി സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.അനുമതി പിന്‍വലിക്കുന്നതിനൊപ്പംആറന്മുളയിലെ മൂന്നു വില്ലേജ് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ വ്യവസായമേഖലാ പ്രഖ്യാപനവും പിന്‍വലിക്കുമെന്ന് കോടതിയെഅറിയിച്ചിട്ടുണ്ട്. 2010 സെപ്റ്റംബര്‍ എട്ടിന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരാണ്ആറന്മുള വിമാനത്താവളത്തിന് ഉപാധികളോടെ അംഗീകാരം നല്‍കിയത്.നിലവിലുള്ള നിയമങ്ങള്‍ക്കു വിധേയമായി സ്വന്തമായി സ്ഥലം കണ്ടെത്തി വിമാനത്താവളം സ്ഥാപിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഭൂസംരക്ഷണനിയമം, നീര്‍ത്തട സംരക്ഷണ നിയമം എന്നിവയെല്ലാംബാധകമായിരുന്നു. എന്നാല്‍ നിയമവും ചടങ്ങളും സംരംഭകന്‍ ലംഘിച്ചതായി ഇതിനോടകം വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനുമുന്നിലുണ്ട്. പദ്ധതിക്കുവേണ്ടി കുന്നിടിച്ചതിലും വയലും തോടുംനികത്തിയതിലും നിയമലംഘനമുണ്ടെന്നും വ്യക്തമായിരുന്നു. പദ്ധതിക്കു ഭൂമിവാങ്ങിയതിലും നികത്തിയതിലും ക്രമക്കേടു ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാകളക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂപരിഷ്‌കരണ നിയമത്തിലെ ഭൂപരിധി വ്യവസ്ഥയുടെ നഗ്നമായ ലംഘനമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെഅടിസ്ഥാനത്തില്‍ വിമാനത്താവളം പ്രദേശം മിച്ചഭൂമിയായിപ്രഖ്യാപിക്കാനുള്ള നിര്‍ദേശം താലൂക്ക് ലാന്‍ഡ്‌ബോര്‍ഡ് പരിഗണനയിലാണ്. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി പദ്ധതിയുടെ അനുമതി പിന്‍വലിക്കാനാകുമെന്നാണ് നിയമവകുപ്പിന്റെ ഉപദേശം. മുഖ്യമന്ത്രി അനുമതി നല്‍കിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ഉത്തരവിറക്കിയാല്‍ മാത്രം മതിയാകും. ഇതോടെ ആറന്മുളയിലെ വിമാനത്താവള പദ്ധതി പ്രാവര്‍ത്തികമാകില്ലെന്ന് ഉറപ്പായതോടെ മുടക്കുമുതല്‍ എങ്ങനെ തിരികെ പിടിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.