Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മ​ഹാ​ഭാ​ര​ത​ത്തി​ലെ​ ഭീ​ഷ്മ​ര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 08:38 pm IST
in Samskriti

മഹാഭാരതത്തിലെ പ്രത്യേകത നിറഞ്ഞ കഥാപാത്രമായ ശന്തനു മഹരാജാവ് നായാട്ടു ചെയ്തുകൊണ്ട് ഗംഗാതീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു. അതിയായ ഒരു സുഗന്ധം രാജാവിന് അനുഭൂതമായി. ഗന്ധത്തിന്റെ ഉറവിടം തേടി ചെന്ന രാജാവിന് അതിസുന്ദരിയായ (കസ്തൂരി ഗന്ധി) ഒരു തരുണിയെ കാണാന്‍ കഴിഞ്ഞു. ഗംഗയില്‍ തോണികടത്തിക്കൊണ്ടിരുന്ന ദാശന്റെ കന്യകയായിരുന്നു ഈ സുന്ദരി. ഈ സൗന്ദര്യസര്‍വസ്വത്തില്‍ ശന്തനു അത്യന്തം ആകൃഷ്ടനായി.

സ്വര്‍ഗീയ സൗന്ദര്യത്തില്‍ ആമഗ്നനായ രാജാവ് ആ കന്യകയോട് വിവാഹാഭ്യര്‍ത്ഥ്യന നടത്തി. കന്യകക്ക് സമ്മതമാണ്. പക്ഷേ അച്ഛന്റെ അനുവാദം വേണം. അദ്ദേഹം ദാശനെ ചെന്നുകണ്ടു കാര്യം പറഞ്ഞു. ദാശന് കാര്യമറിഞ്ഞപ്പോള്‍ ബഹുസന്തോഷം. പക്ഷേ ഒരു വ്യവസ്ഥ വേണം. അവള്‍ക്കുണ്ടാകുന്ന മകന് രാജ്യഭരണാധികാരവും സിംഹാസനവും ലഭിക്കണം. ആദ്യപുത്രനായ ഗംഗാദത്തന്‍ ഉള്ളപ്പോള്‍ രാജാവിന് ഇത് വിഷമമായിത്തോന്നി. നിരുത്സാഹിയായ രാജാവ് കൊട്ടാരത്തില്‍ തിരിച്ചെത്തി വിഷാദഗ്രസ്തനായി വസിച്ചു.

അച്ഛന്റെ വിഷാദമെന്തെന്നറിയാനും അതു മാറ്റാനും ഗംഗാദത്തന്‍ അതിയായി ആഗ്രഹിച്ചു. മന്ത്രിമാര്‍ മുഖേന രാജാവ് വിഷാദകാരണം ഗംഗാദത്തനെ അറിയിച്ചു. സകല വേദശാസ്ത്രപണ്ഡിതനും യുവാവുമായ ഗംഗാദത്തന്‍ ദാശനെ ചെന്നുകണ്ട് തന്റെ പിതാവിനുവേണ്ടി, പിതാവിന്റെ അത്യുത്സാഹഭരിതവും സന്തോഷപ്രദവുമായ ജീവിതത്തിനുവേണ്ടി താന്‍ ആജീവനാന്ത ബ്രഹ്മചര്യം സ്വീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ഈ ഭീഷ്മ (ഭയങ്കര) പ്രതിജ്ഞ കേട്ട് ദേവന്മാര്‍പോലും അദ്ഭുതപ്പെട്ടു. അന്നുമുതല്‍ക്കാണ് ഗംഗാദത്തന്‍ ഭീഷ്മരെന്നപേരില്‍ അറിയപ്പെട്ടത്. ദാശന്‍ സന്തുഷ്ടനായി കന്യകയെ ശന്തനുവിനു നല്‍കി. ”പുത്രന്റെ പിതൃഭക്തിയിലും ത്യാഗനിഷ്ഠയിലും അഭിനന്ദിച്ച് ആശിര്‍ഭവിച്ച് ”നീ മൃത്യുഞ്ജയനാവട്ടെ” എന്ന് പിതാവ് അനുഗ്രഹിച്ചു.

ഭീഷ്മര്‍ ഹസ്തിനപുരത്തില്‍ വസിച്ചിരുന്നതിനാല്‍ മഹാഭാരത യുദ്ധത്തില്‍ കൗരവപക്ഷത്തിന് സഹായിയായി നിന്നു. വീണ്ടും വീണ്ടും തോല്‍ക്കാനിടയാവുന്നതില്‍ ദുര്യോധനന്‍ ഭീഷ്മരുടെ ആത്മാര്‍ത്ഥതയില്‍ സംശയാലുവായി. അദ്ദേഹം പാണ്ഡവപക്ഷപാതിയാണെന്നു പറഞ്ഞു. വിവരമറിഞ്ഞു ദുഃഖിതനായ ഭീഷ്മര്‍ ഇന്ന് ശ്രീകൃഷ്ണനെക്കൊണ്ട് നിരായുധനായിരിക്കുമെന്ന പ്രതിജ്ഞ തെറ്റിച്ച് ആയുധമെടുപ്പിക്കുമെന്ന് ശപഥം ചെയ്തു. തുടര്‍ന്ന് ഭയങ്കരമായ യുദ്ധം നടന്നു. അര്‍ജ്ജുനനുപോലും പാണ്ഡവരുടെ വിജയത്തില്‍ ശങ്കയുണ്ടായി. ഇതില്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഭക്തവാത്സല്യപ്രേരിതനായി, തന്റെ പ്രതിജ്ഞ തെറ്റിയാലും ഭക്തന്റെ പ്രതിജ്ഞ നിറവേറട്ടെ എന്നു നിശ്ചയിച്ച് ആയുധമെടുത്തു. സുദര്‍ശനചക്രമേന്തിയ ഭഗവാനെക്കണ്ട് തന്റെ പ്രതിജ്ഞ നിറവേറ്റിയ സന്തോഷത്തോടെ ഭീഷ്മര്‍ അസ്ത്രം പ്രയോഗിക്കാതെ നിന്ന് അര്‍ജുനശരമേറ്റ് ശരതല്പത്തില്‍ വീണു.

സൂര്യന്‍ ദക്ഷിണായനത്തിലാകയാല്‍ സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ ഉടനെ ദിവംഗതനായില്ല. സദ്ഗതിക്ക് ഉത്തരായണമാണ് വേണ്ടത്. ഉത്തരായണം വന്നപ്പോള്‍ അദ്ദേഹം സ്വര്‍ഗതനായി. അത് മാഘമാസം വെളുത്തപക്ഷ അഷ്ടമിദിവസമാണ്. തന്നിമിത്തം ഉത്തരേന്ത്യക്കാര്‍ ആ പുണ്യാത്മാവായ ത്യാഗമൂര്‍ത്തിയുടെ സ്മരണക്കുവേണ്ടി ഭീഷ്മാഷ്ടമി ദിവസം വ്രതാചരണവും പൂജയും പ്രാര്‍ത്ഥനയും ഒക്കെ നടത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.