Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങള്‍ പിന്നിടുന്നു : മുനിസിപ്പാലിറ്റിക്ക് നിസംഗത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 09:42 pm IST
in Wayanad

കല്‍പ്പറ്റ : കല്‍പ്പറ്റ ടൗണിലും പരിസരങ്ങളിലുമുള്ള തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായിട്ടും കല്‍പ്പറ്റ മുനിസിപ്പാലിറ്റിക്ക് നിസംഗതയെന്ന് ആക്ഷേപമുയരുന്നു. തെരുവുവിളക്കുകള്‍ കത്താത്തത് സംബന്ധിച്ച് വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടും മുനിസിപ്പല്‍ അധികൃതര്‍ കണ്ടമട്ടില്ല. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ ടൗണില്‍ രാത്രികാലത്ത് ഏക ആശ്രയം കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള വെളിച്ചമാണ്. വ്യാപാരികള്‍ കടപൂട്ടിപ്പോയാല്‍ പിന്നെ ടൗണ്‍ ഇരുട്ടിലാകും. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ രാത്രികാലങ്ങളില്‍ ബസ് കാത്തുനില്‍ക്കുന്ന കല്‍പ്പറ്റ അനന്തവീര തീയറ്ററിനു സമീപമുള്ള ബസ് സ്‌റ്റോപ്പിലും വെളിച്ചമില്ല. വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ മദ്യപാനികളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നുണ്ട്. അന്യസംസ്ഥാന ബസുകള്‍ കല്‍പ്പറ്റ വഴിയാണ് കടന്നുപോകുന്നതെന്നതിനാല്‍ ഒട്ടേറെ അന്യസംസ്ഥാന യാത്രക്കാരും ഇവിടെയാണ് ബസ് കാത്തുനില്‍ക്കുന്നത്. പ്രധാന ബസ് സ്‌റ്റോപ്പില്‍ പോലും വെളിച്ച സൗകര്യമേര്‍പ്പെടുത്താത്ത അധികൃതരുടെ നടപടിയെ ഇവരും കുറ്റപ്പെടുത്തുന്നുണ്ട്. രാപകല്‍ ഭേദമെന്യേ ഈ ബസ്‌സ്‌റ്റോപ്പില്‍ യാത്രക്കാരുണ്ടാവും.കൈനാട്ടി, പഴയ ബസ് സ്റ്റാന്‍ഡ്, പുതിയബസ് സ്റ്റാന്‍ഡ്, പള്ളിത്താഴെ റോഡ്, പിണങ്ങോട് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള തെരുവുവിളക്കുകള്‍ ഭൂരിഭാഗവും കത്തുന്നില്ല. പലസ്ഥലങ്ങളിലെയും ഹൈമാസ്റ്റ്‌ലൈറ്റുകളും തെളിയുന്നില്ല. ജനപ്രതിനിധികളുടെ ഫണ്ടുപയോഗിച്ച് കൊട്ടിഘോഷിച്ച് ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിച്ചതിന്റെ കമ്മീഷന്‍ അടിച്ചു മാറ്റുന്നതിലല്ലാതെ ഗുണനിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രമിക്കാത്തതുകൊണ്ടാണ് കല്‍പ്പറ്റ ടൗണ്‍ ഇരുട്ടിലായതെന്ന് ആക്ഷേപമുയരുന്നുണ്ട്. പ്രവര്‍ത്തനക്ഷമമല്ലാത്ത തെരുവുവിളക്കുകളുടെ ബള്‍ബുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാലാണ് അനാസ്ഥയുള്ളത്. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍നല്‍കുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് വ്യവസ്ഥചെയ്യാറുണ്ട്. നിശ്ചിതസമയത്തിനള്ളില്‍ ബള്‍ബുകള്‍ കേടായാല്‍ കരാറുകാരന്‍ മാറ്റി സ്ഥാപിക്കണമെന്നാണ് ചട്ടം. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. തെരുവുവിളക്കുകള്‍ കത്തിക്കാന്‍ മുനിസിപ്പാലിറ്റി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധ സൂചകമായി വ്യാപാരികളും നാട്ടുകാരും തെരുവുവിളക്കുകള്‍ക്ക് മുമ്പില്‍ പന്തംകൊളുത്തി പ്രതിഷേധിച്ചതൊന്നും അധികൃതര്‍ ഗൗനിച്ചിട്ടില്ല. തെരുവുവിളക്കുകള്‍ കണ്ണടച്ചത് ടൗണിലെ കഞ്ചാവ് കച്ചവടക്കാര്‍ക്കാണ് അനുഗ്രഹമായിരിക്കുന്നത്. ഇരുട്ടിന്റെ മറപറ്റിയാണ് കഞ്ചാവ് കച്ചവടവും ഉപയോഗവും നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

പുതിയ വാര്‍ത്തകള്‍

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.