Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂ​ർ​ണ്ണാ​വ​താ​രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 07:56 pm IST
in Samskriti

വ്യാസൻ പറഞ്ഞു: ദേവകിയുടെ പുത്രന്മാരെ ആറുപേരെയും കംസൻ വധിച്ചു. എഴാമത്തെ ഗർഭം അലസിപ്പോവുകയും ചെയ്തു. ഇനിയുണ്ടാവുന്ന കുട്ടി തന്റെ കാലനാവുമല്ലോ എന്നോർത്ത് കംസൻ വ്യാകുലചിത്തനായി. എട്ടാമത്തെ ഗർഭം ഏതുവിധേനെയും ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം തീർച്ചയാക്കി. അതിനുള്ള ഏർപ്പാടുകൾ ചെയ്തു. ഹരിയുടെ അംശം വസുദേവരിലൂടെ ദേവകിയിൽ പ്രവേശിച്ചു. അതേസമയം യോഗമായ യശോദാ ഗർഭത്തിലും ഉണ്ടായി.

ഗോകുലത്തിലാണ് രോഹിണിയുടെ പുത്രനായി ബലരാമൻ പിറന്നത്. കംസനെ ഭയന്ന് രോഹിണി അവിടെയാണല്ലോ കഴിഞ്ഞിരുന്നത്. കംസൻ ദേവകിയെ കാരാഗൃഹത്തിൽ അടച്ചപ്പോൾ ഭാര്യയോടുള്ള പ്രിയം നിമിത്തം വസുദേവരും അവിടെത്തന്നെ കഴിഞ്ഞു. ദേവകാര്യാർത്ഥം ഭഗവാൻ ശ്രീഹരി ദേവകിയിൽ വളർന്നു പൂർണ്ണാവതാരത്തിനു തയ്യാറായി.

കാവൽക്കാരോട് ദേവകിയെ പ്രത്യേകം നിരീക്ഷിക്കണമെന്നു കംസൻ ഏർപ്പാടുചെയ്തിരുന്നു. ‘എട്ടാമൻ കാലരൂപനാണ്. അവനെ കൊന്നാലേ എനിക്ക് സുഖമായി ഉറങ്ങാനാവൂ. നിങ്ങൾ ഉറങ്ങാതെ അവൾക്ക് കാവൽ നിൽക്കണം. അവൾ പ്രസവിച്ചാൽ ഉടൻ എന്നെ അറിയിക്കുകയും വേണം.’ എന്നദ്ദേഹം കാവൽക്കാരോട് പറഞ്ഞിരുന്നു.

ദേവകി പ്രസവിച്ചത് അർദ്ധരാത്രി സമയത്താണ്. അപ്പോൾ തന്റെയടുത്ത് നന്ദപത്‌നി പറഞ്ഞിട്ടുള്ള കാര്യം അവൾ ഭർത്താവിനോട് പറഞ്ഞു. ‘പ്രസവം കഴിഞ്ഞാൽ ഉടനെ കുഞ്ഞിനെ എന്റെ വീട്ടിലേയ്‌ക്ക് അയച്ചോളൂ. ഞാനവനെ പോന്നു പോലെ നോക്കിക്കൊള്ളാം. പകരം ഞാൻ പ്രസവിക്കുന്ന കുഞ്ഞിനെ കൊണ്ട് പൊയ്‌ക്കൊള്ളുക’ എന്നാ അമ്മ ദേവകിക്ക് വാക്ക് കൊടുത്തിരുന്നു.

‘അങ്ങ് കുറച്ചങ്ങു മാറി നിൽക്കൂ.’ എന്ന് പറഞ്ഞു ദേവകി ഒരു തൂണിനു പിറകിലേയ്‌ക്ക് പോയി. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിൽ രോഹിണി നക്ഷത്രത്തിൽ ദേവകി ഭഗവാനെ പ്രസവിച്ചു. ആ പുണ്യരൂപം കണ്ട് ദേവകിയിലെ അമ്മ ഹർഷപുളകിതയായി.’ഈ കുഞ്ഞിനേയും ആ കാലൻ കൊന്നുകളയാൻ നോക്കുമല്ലോ!’ എന്ന് വസുദേവർ വിലപിച്ചു. അദ്ദേഹം ചിന്താകുലനായി. ‘

ഭയങ്കരന്മാരായ കാവൽക്കാർ ചുറ്റും നിൽക്കുന്നു, നാമിനി എന്ത് ചെയ്യും? എങ്ങിനെയാണ് നാം കുട്ടികളെ വെച്ച് മാറുക?’ എന്ന് വസുദേവർ ചിന്തിക്കവേ, ആകാശത്ത് നിന്നും ഒരശരീരിയുണ്ടായി. ‘ഈ ബാലനെ ഇപ്പോൾത്തന്നെ ഗോകുലത്തിൽ കൊണ്ട് പോയാക്കുക. കാവൽക്കാരെല്ലാം നല്ല മയക്കത്തിലാണ്. എട്ടു വാതിലുകളും ചങ്ങലയഴിഞ്ഞു തുറന്നു കിടക്കുന്നുമുണ്ട്. ഇവനെ നന്ദഗോപരുടെ അടുക്കൽ ആക്കിയിട്ട് ക്ഷണത്തിൽ അവിടെയുള്ള പെൺകുഞ്ഞിനെ ഇവിടേയ്‌ക്ക് കൊണ്ടുവരിക.’

വസുദേവർ കുഞ്ഞിനെയെടുത്ത് പൂട്ടഴിഞ്ഞു തുറന്നു കിടന്ന വാതിലുകൾ താണ്ടി കാരാഗൃഹത്തിനു പുറത്തു കടന്നു. അദ്ദേഹം നടന്നു കാളിന്ദിയുടെ തീരത്തെത്തി. യോഗമായയുടെ പ്രാഭവത്താൽ ആ നദിയിലെ വെള്ളം അരയ്‌ക്കൊപ്പം ആഴം മാത്രമുള്ളതായി മാറി. അദ്ദേഹം നിഷ് പ്രയാസം ആ നദി കുറുകെ കടന്നു. വഴിയിൽ ആരും ഉണ്ടായിരുന്നില്ല. അദ്ദേഹം ഗോകുലത്തിന്റെ വാതിൽക്കൽ എത്തി അവിടുത്തെ ഐശ്വര്യം നോക്കി ഒരൽപം നിന്നുപോയി.

നന്ദഗൃഹത്തിന്റെ വാതിൽ തുറന്നു ദാസീരൂപത്തിൽ ദേവിതന്നെ യശോദ പ്രസവിച്ച കുഞ്ഞിനെ കൊണ്ടുവന്നു വസുദേവരുടെ കയ്യിൽ കൊടുത്തു. തന്റെ കയ്യിലുള്ള ആൺകുഞ്ഞിനെ ആ സൈരന്ധ്രിയെ ഏൽപ്പിച്ച് വസുദേവർ മടങ്ങി. കൂടെ കൊണ്ടുവന്ന പെൺകുഞ്ഞിനെ ദേവകിയുടെ ശയ്യയിൽ കൊണ്ട് വന്നു കിടത്തി.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

Kerala

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

പുതിയ വാര്‍ത്തകള്‍

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.