Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മഹാനിമജ്ജനത്തിന് ഗണേശവിഗ്രഹങ്ങള്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 02:47 pm IST
in Palakkad

പാലക്കാട്: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഉദ്‌ഘോഷിക്കുന്ന ഗണേശോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഗണേശോത്സവം സമാനതകളില്ലാത്ത ഒരു വന്‍ ആഘോഷമായി തീര്‍ന്നിരിക്കുകയാണ്. കുഗ്രാമങ്ങളില്‍ നിന്നുവരെ ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിന് മുന്നോടിയായി വിവിധ ആഘോഷക്കമ്മറ്റികള്‍ക്ക് നല്‍കുവാനുള്ള ഗണേശവിഗ്രഹങ്ങള്‍ ഒരുങ്ങി.

പാലക്കാട് ഗണേശോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെന്നൈ, പോണ്ടിച്ചേരി, ചെങ്കല്‍പേട്ട, വിഴുപുരം, കാഞ്ചിപുരം, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വിഗ്രഹങ്ങളെത്തിക്കുന്നത്. കുടില്‍ വ്യവസായം എന്ന നിലക്ക് മുന്നൂറോളം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ വിഗ്രഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പടക്കനിര്‍മ്മാണത്തിന് ശിവകാശി എത്രയും പ്രസിദ്ധിനേടിയോ ആനിലയിലേക്ക് ഉയരുകയാണ് ഈപ്രദേശങ്ങളും. പേപ്പര്‍ പള്‍പ്പ് കൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും.

പേപ്പര്‍ പള്‍പ്പ്‌കൊണ്ട് അച്ചില്‍ നിര്‍മ്മിക്കുന്ന വിഗ്രഹം ഉണങ്ങാന്‍ ഒരുമാസത്തോളം സമയമെടുക്കും. ആയതിനാല്‍ 45വിവിധ ഭാഗങ്ങളായിട്ടാണ് വിഗ്രഹങ്ങളെത്തിക്കുന്നത്. മൂന്ന് അടി മുതല്‍ 20 അടി വരെ ഉയരമുള്ള 450 വിഗ്രഹങ്ങളാണ് കമ്മറ്റി ഇത്തവണ കൊണ്ടുവന്നിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആലപ്പുഴ, കോട്ടയം,എറണാകുളം, കോഴിക്കോട്, മലപ്പുറം, കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും മാതാഅമൃതാനന്ദമയിയുടെ ആശ്രമങ്ങളിലേക്കും ഇവിടെ നിന്നാണ് വിഗ്രഹങ്ങള്‍ കൊണ്ടുപോകുന്നത്.

വിവിധ ഭാഗങ്ങളായി കൊണ്ടുവരുന്ന വിഗ്രഹങ്ങള്‍ ഇവിടെവച്ചാണ് പൂര്‍ണ്ണ രൂപത്തിലാക്കുന്നത്. വിഗ്രഹം നിര്‍മ്മിച്ചവര്‍ തന്നെയാണ് കൈകാലുകള്‍, തല, തുമ്പിക്കൈ എന്നിവ നൂല്‍പ്പൊടി, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പൂളമാവ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പശകൊണ്ട് ഒട്ടിച്ച് പൂര്‍ണ്ണതയിലെത്തിക്കുന്നത്. പിന്നീട് വാട്ടര്‍ കളര്‍ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ക്ക് വിവിധ നിറങ്ങള്‍ നല്‍കും. വിഗ്രഹനിര്‍മ്മാണത്തിന്റെ ഏറ്റവും അവസാനമാണ് വിനായകനും അദ്ദേഹത്തിന്റെ വാഹനത്തിനും കണ്ണുവരക്കുന്നത്. കൃഷ്ണമണി വരയ്‌ക്കുന്നതിന് കണ്ണുതുറക്കല്‍ ചടങ്ങെന്നാണ് പറയുന്നത്.

പ്രശസ്തരായ ചിത്രകാരന്‍മാരാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുക. നല്ലസമയം നോക്കി പൂജയ്‌ക്കുശേഷമാണ് ഇന്നലെ കണ്ണുതുറക്കല്‍ ചടങ്ങു നടത്തിയത്. പേപ്പര്‍പള്‍പ്പ് കൊണ്ടു നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്താല്‍ ഒരുമണിക്കൂറിനകം അലിഞ്ഞുപോകുമെന്നതാണ് ഇതിന്റെ പ്രത്യേകത .23 വര്‍ഷം മുമ്പ് ഒരു വിനായകനില്‍ തുടങ്ങിയ ആഘോഷം ഇപ്പോള്‍ 450 വിനായകന്‍മാരിലെത്തിയിരിക്കുകയാണ്. തണുപ്പത്ത് വിഗ്രഹം ചുരുങ്ങാന്‍ ഇടയുള്ളതിനാല്‍ വിഗ്രഹം വച്ചിരിക്കുന്ന സ്റ്റാന്റിനടിയില്‍ വിറക് കത്തിച്ച് ചൂട് നിലനിറുത്താറുണ്ട്. എന്നാല്‍ ഇത്തവണ മഴകുറവായതിനാല്‍ ചൂട് കൊടുക്കേണ്ട ആവശ്യവും വന്നിട്ടില്ല.

സെപ്തംബര്‍ 5, 6 തിയ്യതികളില്‍ നടക്കുന്ന ഗണേശോത്സവം വളരെ വിപുലമായി ആഘോഷിക്കാനുള്ള പ്രവര്‍ത്തനങ്ങളള്‍ നടക്കുകയാണെന്ന് ജില്ലാ ഗണേശോത്സവ കമ്മറ്റി ജനറല്‍ സെക്രട്ടറി എം.ശിവഗിരി പറഞ്ഞു. വിഗ്രഹങ്ങള്‍ ആവശ്യമുള്ളവര്‍ 8089485626 ബന്ധപ്പെടാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

India

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

India

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം
India

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.