Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നോര്‍ക്ക നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 10:38 pm IST
inWorld

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഉയര്‍ത്തിയതിനു പിന്നില്‍ പ്രവാസി മലയാളികളുടെ വിയര്‍പ്പും കണ്ണീരുമാണെന്ന സത്യം മറക്കുന്നു. മരുഭൂമിയില്‍ പണിയെടുത്ത് നാട്ടിലേക്കയയ്‌ക്കുന്ന പണമാണ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നത്. ഒരു സുപ്രഭാതത്തില്‍ എല്ലാം വിട്ടെറിഞ്ഞ് നാട്ടിലെത്തുന്നവരെ കാത്തിരിക്കുന്നത് സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും പദ്ധതികളും.

*പെന്‍ഷന്‍

കേരള പ്രവാസിക്ഷേമ ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതി. പ്രവാസികളില്‍ നിന്ന് അംശാദായം വാങ്ങിയ ശേഷം 60 വയസ് കഴിഞ്ഞാല്‍ നല്‍കുന്നത് തുച്ഛം. പ്രവാസ ജീവിതം ഉപേക്ഷിച്ചു വന്നവര്‍ക്ക് 500 രൂപ, പ്രവാസ ജീവിതം തുടരുന്നവര്‍ക്ക് 1000 രൂപ. വര്‍ഷംതോറും മൊത്തം ഒരു ലക്ഷം കോടി രൂപ നാട്ടിലേക്ക് അയയ്‌ക്കുന്നവര്‍ക്കാണ് ഇത്. ബോര്‍ഡില്‍ 85,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

*നോര്‍ക്ക വകുപ്പ്

പ്രവാസി ക്ഷേമത്തിന് 1996 ലാണ് ഭാരതത്തില്‍ ആദ്യമായി കേരളം നോര്‍ക്ക വകുപ്പ് രൂപീകരിച്ചത്. വിദേശ മലയാളിയുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തുക, വിദേശത്തു മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം ചെയ്യുക, അനന്തരാവകാശികള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുക, അപകടത്തില്‍പെടുന്നവരെ സഹായിക്കുക, നിയമസഹായവും നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വിമാനടിക്കറ്റും ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. എന്നാല്‍, വകുപ്പ് വെറും നോക്കുകുത്തി.

സാന്ത്വന പദ്ധതി, കാരുണ്യപദ്ധതി, ചെയര്‍മാന്‍സ് പദ്ധതി, പുനഃരധിവാസ പദ്ധതി എന്നിവ കടലാസിലൊതുങ്ങി. തൊഴില്‍ തുടങ്ങാന്‍ ഇരുപത് ലക്ഷം രൂപ വരെ വായ്‌പ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ടു ലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക് ജാമ്യമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍, ബാങ്ക് അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം എല്ലാ വായ്‌പയ്‌ക്കും ജാമ്യം വാങ്ങണമെന്നായിരുന്നു. വെറുംകൈയോടെ എത്തുന്നവര്‍ക്ക് ജാമ്യം നല്‍കാന്‍ സാധിക്കാതായതോടെ വായ്‌പയില്‍ നിന്നു പിന്തിരിഞ്ഞു.

തിരികെ വന്നവര്‍ക്ക് പാക്കേജില്‍ പ്രത്യേക പരിഗണനയില്ല. മറ്റുള്ളവരെ തെരഞ്ഞെടുക്കുന്ന അതേ മാനദണ്ഡമാണ് ഇവര്‍ക്കും. തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത് പൂര്‍ണ്ണമായും വിദേശ പ്രതിനിധികളുടെ ഇഷ്ടത്തിനനുസരിച്ച്. അവര്‍ക്ക് താമസ സൗകര്യം ഒരുക്കുക, ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുക മാത്രമാണ് നോര്‍ക്കയുടെ ഉത്തരവാദിത്തം. തൊഴില്‍ നഷ്ടപ്പെട്ടവരെ തെരഞ്ഞെടുക്കാന്‍ കമ്പനികള്‍ തയ്യാറല്ല. ഇതോടെ തൊഴില്‍

പാക്കേജും പാളി.

മുപ്പത് ലക്ഷത്തിലധികം പ്രവാസികള്‍ ഉണ്ടെന്നാണ് കണക്ക്. കൃത്യമായ കണക്കെടുപ്പു പൂര്‍ത്തിയായിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസി ക്ഷേമത്തിന് 34 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എല്ലാം പഴയ പദ്ധതികള്‍ക്കായി.

പ്രവാസികളുടെ കണക്കില്‍ നേട്ടം കൊയ്യുന്നവരാണ് നോര്‍ക്ക റൂട്ട്‌സ് ഓഫീസ് ജീവനക്കാര്‍. മാറി വരുന്ന സര്‍ക്കാരുകള്‍ നിയമിക്കുന്നവര്‍. പാര്‍ട്ടിയില്‍ സ്വാധീനമുള്ളവര്‍ ജീവനക്കാരാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.