Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന് വലിയ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:07 pm IST
in Vicharam

ദി അറേബ്യയില്‍ നിതാഖത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കിയതോടെ 7700ഓളം ഭാരതീയര്‍ തൊഴില്‍ നഷ്ടപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പുകളിലായി. മറ്റു ഗള്‍ഫ് രാ ജ്യങ്ങളിലും തൊഴിലവസരങ്ങളിലും ശമ്പളത്തിലും ഗണ്യമായ കുറവുണ്ടായി, തിരിച്ചുവരവിന്റെ ഭീഷണിയിലാണ്. 2008ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ പൂര്‍ണമായി മാറാത്ത അവസ്ഥ.

മൂന്നുവര്‍ഷമായി ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവുണ്ടായതും ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു. വിദേശികളുടെ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു, വേതനത്തില്‍ വ്യത്യാസം വരാത്ത അവസ്ഥയുമുണ്ടായി. സമീപഭാവിയില്‍ വന്‍തോതില്‍ കുടിയേറ്റക്കാര്‍ മടങ്ങിവരാന്‍ ഇടയാക്കും.

മടങ്ങിവരവ് ബാധിക്കുക മലയാളികളെയാണ്. പ്രവാസികളില്‍ പകുതിയോളം മലയാളികളാണ്. 2014ലെ സിഡിഎസ് പഠനമനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ 20.33 ലക്ഷം മലയാളി കുടിയേറ്റക്കാരും ആശ്രിതരുമുണ്ട്. 8.87 ലക്ഷംപേര്‍ യുഎഇയിലും 5.15 ലക്ഷം സൗദി അറേബ്യയിലും 1.86ലക്ഷം ഒമാനിലും 1.81 ലക്ഷം കുവൈറ്റിലും 1.46 ലക്ഷം ബഹറിനിലും 1.04 ലക്ഷം ഖത്തറിലും.

സൗദ്യ അറേബ്യയിലാണ് രൂക്ഷമായ പ്രതിസന്ധി.

നാലു ദശാബ്ദമായി കേരളത്തിന്റെ സമ്പദ്ഘടനയിലും തൊഴില്‍രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കിയത് ഗള്‍ഫ് കുടിയേറ്റവും അവിടെനിന്നുള്ള പണപ്രവാഹവുമാണ്. 20 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഗള്‍ഫ് പണത്തെ ആശ്രയിച്ച് ജീവിക്കുന്നു. പ്രതിസന്ധി ലക്ഷക്കണക്കിന് കുടുംബങ്ങളെ സാമ്പത്തിക പ്രശ്‌നത്തിലാക്കും. ഗള്‍ഫിലെ പുതിയ തൊഴില്‍സാധ്യതകള്‍, പ്രത്യേകിച്ച് അണ്‍സ്‌കില്‍ഡ് തൊഴിലാളികളുടെ, പൂര്‍ണമായും ഇല്ലാതാവും.

ഇത് കേരളത്തിലെ തൊഴിലില്ലായ്‌മ രൂക്ഷമാക്കും.

തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവരെ പുനരധിവസിപ്പിക്കേണ്ട ഭാരിച്ച ചുമതല സര്‍ക്കാരിനുണ്ടാവും. കുടിയേറ്റ കുടുംബങ്ങളുള്ള പ്രദേശങ്ങളില്‍ സാമ്പത്തിക മാന്ദ്യവും ഉണ്ടാവും. ഉപഭോഗം കുറയും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. അനുബന്ധരേഖകള്‍ക്കും വ്യാപാര വാണിജ്യമേഖലകള്‍ക്കും തിരിച്ചടിയുണ്ടാകും. പണി പൂര്‍ത്തീകരിക്കാനാവാത്ത വീടുകള്‍ പെരുകും. വായ്‌പ കുടിശിക വര്‍ദ്ധിക്കും. ഭൂമിയുടെ വില ഇടിയും. റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് കനത്ത തിരിച്ചടിയുണ്ടാവും.

2014ല്‍ 73,000 കോടി രൂപ ഗള്‍ഫില്‍നിന്നും പ്രതിവര്‍ഷം ലഭിച്ചിരുന്നതായാണ് സിഡിഎസ് പഠനം പറയുന്നത്. ഇപ്പോള്‍ അത് ഒരുലക്ഷം കോടിയായിട്ടുണ്ടെന്നാണ് അനുമാനം. സംസ്ഥാന ബജറ്റിനേക്കാള്‍ കൂടുതല്‍ തുക. പ്രതിസന്ധി ഏറ്റവും ബാധിക്കുക മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളെയായിരിക്കും. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ് ഗള്‍ഫ് കുടിയേറ്റക്കാരുള്ളത്. ഈ ജില്ലകളൊഴിച്ച് മറ്റെല്ലാ ജില്ലകളിലും മടങ്ങിവരവിന്റെ പ്രത്യാഘാതമുണ്ടാവും.

വലിയൊരു വിഭാഗം ജനങ്ങളുടെ ഉപഭോഗം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ഭവനനിര്‍മ്മാണം, ഗതാഗതം, സ്വര്‍ണ ഉപഭോഗം, പ്രധാന വരുമാന മാര്‍ഗം തുടങ്ങിയവ പണംവരവിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഗള്‍ഫ് മടങ്ങിവരവ് വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

നികുതിവരുമാനത്തെ, പ്രത്യേകിച്ച് സെയില്‍ടാക്‌സ്, വാറ്റ് നികുതികളെയും ഇത് ബാധിക്കും. ഗള്‍ഫ് കുടിയേറ്റക്കാരുടെ മടങ്ങിവരവ് അഭിമുഖീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും മാന്ദ്യവിരുദ്ധ സാമ്പത്തികപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുമാണ്. ഗള്‍ഫില്‍നിന്നും മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ട പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ അടിയന്തരമായി രൂപീകരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.