Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അധികൃതരുടെ അവഗണന: നാലമ്പല തീര്‍ത്ഥാടകര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2016, 03:57 pm IST
in Thrissur

നാലമ്പലതീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശ്രീ കൂടല്‍മാണിക്യം തീര്‍ത്ഥക്കുളം പ്രദക്ഷിണംവക്കുന്ന തീര്‍ത്ഥാടകര്‍

ഇരിങ്ങാലക്കുട: നാലമ്പല തീര്‍ത്ഥാടനത്തെ ഗവ.അധികൃതരും ദേവസ്വവും പൂര്‍ണ്ണമായും അവഗണിച്ചതിനാല്‍ ശ്രീകൂടല്‍മാണിക്യക്ഷേത്രത്തിലെത്തുന്ന ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ദുരിതത്തിലാകുന്നു. ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലെത്താനാകാതെ തിരിച്ചുപോകുന്നു. ഏക്കര്‍കണക്കിന് സ്ഥലമുണ്ടായിട്ടും വാഹനങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യമുണ്ടാക്കാന്‍ ഇത്ര വര്‍ഷമായിട്ടും ദേവസ്വം മുതിരാത്തത് ദേവസ്വം ഭരിക്കുന്ന രാഷ്‌ട്രീയ ഭരണസമിതിയുടെ കൃത്യവിലോപം തന്നെയാണ്.

ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഏക്കര്‍കണക്കിന് ഭൂമിയുള്ള കൊട്ടിലാക്കല്‍ പറമ്പ് ശരിയാക്കി നൂറുകണക്കിന് വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കുവാന്‍ ഒരു നടപടിയും ദേവസ്വവും സര്‍ക്കാര്‍ അധികൃതരും എടുത്തിട്ടില്ല. കോരിച്ചൊരിയുന്ന കാലാവസ്ഥയിലും ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തുന്നത്. എന്നാല്‍ അവരില്‍നിന്ന് ഉള്ളതും ഇല്ലാത്തതുമായ വഴിപാടുകളുമായി ലക്ഷകണക്കിന് രൂപയാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. വഴിപാടുകളിലും മറ്റും വന്‍കൃത്രിമങ്ങള്‍ നടക്കുന്നുവെന്ന് ഭക്തജനസംഘടനകളും ഭക്തജനങ്ങളും കുറ്റപ്പെടുത്തുന്നു.

പാര്‍ക്കിംഗിനും പ്രാഥമികാവശ്യങ്ങള്‍ക്കുപോലും തീര്‍ത്ഥാടകരില്‍ നിന്ന് വന്‍തുകയാണ് ദേവസ്വം വസൂലാക്കുന്നത്. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് യാതൊരു സൗകര്യങ്ങളും ഒരുക്കാന്‍ ദേവസ്വം തയ്യാറാകാത്തത് ഭക്തജനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. വര്‍ഷം തോറും തിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നാലമ്പലതീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ പ്രാഥമികാവശ്യങ്ങള്‍ നടത്തുന്നതിന് വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

സേവാഭാരതി ആര്‍എസ്എസ് കാര്യാലയമായ ശക്തിനിവാസില്‍ നടത്തുന്ന അന്നദാനം തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വസമായിട്ടുണ്ട്. മുടക്കുദിവസങ്ങളില്‍ അയ്യായിരത്തിലധികം ഭക്തരാണ് അന്നദാനത്തില്‍ പങ്കെടുക്കുന്നത്. നാലമ്പല തീര്‍ത്ഥാടനത്തെ സര്‍ക്കാരും ദേവസ്വവും ക്ഷേത്രത്തെ ആത്മീയകേന്ദ്രം എന്നതിനപ്പുറം ഒരു കച്ചവടമനസ്സോടെയാണ് കാണുന്നതെന്ന് ഭക്തജനങ്ങള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ട് അഭൂതപൂര്‍വ്വമായ തിരക്കാണ് ഉണ്ടായത്. വരുന്ന നൂറു കണക്കിന് വാഹനങ്ങള്‍ക്ക് ശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങളോ പോലീസ് നിയന്ത്രണങ്ങളോ ഒന്നും തന്നെയില്ലാത്തത് വന്‍ട്രാഫിക് കുരുക്കാണ് നഗരത്തിലൂണ്ടായത്. പല വാഹനങ്ങള്‍ക്കും ക്ഷേത്രത്തിലെത്താനാകാതെ തിരിച്ചുപോകേണ്ടിവന്നു.

വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മൂലം നാട്ടുകാരും വളരെയേറെ ബുദ്ധിമുട്ടുന്നു. ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തിലെത്തുന്ന വലിയ വാഹനങ്ങള്‍ പൊതുനിരത്തിന്റെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം മറ്റുള്ള വാഹനങ്ങള്‍ക്ക് ആ വഴിയിലൂടെ പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കൂടല്‍മാണിക്യം മുതല്‍ ബസ് സ്റ്റാന്റ് വരെയുള്ള ഭാഗങ്ങളില്‍ പാര്‍ക്കിങ് നിരോധിച്ചിരുന്നു. കൂടാതെ നാലമ്പല തീര്‍ത്ഥാടനത്തിന് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ ദേവസ്വം സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും അധിക പാര്‍ക്കിങ് ഫീസില്‍ നിന്നും രക്ഷ നേടുന്നതിനായി പല വാഹനങ്ങളും പാട്ടമാളി റോഡ്, മഹാത്മാഗാന്ധി റോഡ്, പിഡബ്ല്യുടി റോഡ് തുടങ്ങിയ ക്ഷേത്രത്തിനു ചുറ്റമുള്ള റോഡുകളിലാണ് പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ വലിയ ബസ്സുകള്‍ റോഡിന്റെ ഓരം ചേര്‍ത്ത് പാര്‍ക്കുചെയ്യുന്നതുമൂലം സ്ലാബുകളും വീടുകളുടെ മുന്‍വശവും തകര്‍ന്നതായി പരിസരവാസികള്‍ പറഞ്ഞു. കുടിവെള്ളപൈപ്പുകള്‍ പൊട്ടി വെള്ളം ഒഴുകി പാഴാവുന്നു.

റോഡുകള്‍ കുണ്ടും കുഴികളുമായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. തീര്‍ത്ഥാടനത്തിനു മുമ്പും ശേഷവും റോഡുകളിലുണ്ടാകുന്ന കുഴപ്പങ്ങള്‍ പരിഹരിക്കാത്തത് യാത്രക്കാര്‍ക്ക് വലിയ അപകടസാധ്യതളാണ്് ഉണ്ടാകുന്നത്. തീര്‍ത്ഥാടകരുടെ നിന്ന് പണം സ്വകരിക്കുവാനുള്ള ജിജ്ഞാസ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനും കാണിക്കണമെന്ന് ഭക്തജനങ്ങള്‍ പറയുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകളും തീര്‍ത്ഥാടകരുടെ സൗകര്യങ്ങളും കണക്കിലെടുത്ത് പാര്‍ക്കിങ്ങിനുവേണ്ടി സൗകര്യം ഉണ്ടാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.എന്നാല്‍ കൊട്ടിലാക്കല്‍ പറമ്പിലെ ചെളിനിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് മൂലമാണ് തങ്ങള്‍ റോഡ്‌സൈഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് എന്നാണ് വാഹന ഉടമകളുടെ ന്യായം. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെയും തീര്‍ത്ഥാടകരുടെയും സൗകര്യങ്ങള്‍ക്കായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി ഇരിങ്ങാലക്കുടയെ ടെമ്പില്‍ സിറ്റിയായി മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രസംരക്ഷണസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.