Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വഴിമുട്ടിയ പെരിന്തല്‍മണ്ണ വഴികാട്ടാതെ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 09:58 am IST
in Malappuram

പെരിന്തല്‍മണ്ണ: റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ പിന്മുറക്കാരാണ് പെരിന്തല്‍മണ്ണ നഗരസഭ ഭരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ തെറ്റ് പറയാനാകില്ല. കാരണം, ആശുപത്രികളുടെ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് നഗരസഭ അധികൃതര്‍.

പെരിന്തല്‍മണ്ണയില്‍ എവിടെ തിരിഞ്ഞാലും തിരക്കോടുതിരക്ക്. കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സകലദൈവങ്ങളേയും വിളിക്കേണ്ട അവസ്ഥ. കാല്‍നട യാത്രപോലും അസാധ്യം. ഒരു കിലോമീറ്റര്‍ പിന്നിടാന്‍ വേണ്ടത് അരമണിക്കൂറിലധികം സമയം. ഗതാഗതം നിയന്ത്രിക്കാനുള്ളതാകട്ടേ വിരലിലെണ്ണാവുന്ന പോലീസുകാരും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിലും രോഗികള്‍ക്ക് ആശുപത്രിയിലും എത്താന്‍ ഭാഗ്യം കൂടിവേണമെന്ന അവസ്ഥ. എല്ലാവരും നടുറോഡില്‍ നട്ടം തിരിയുന്നു. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടി ജന്മഭൂമി നടത്തിയ അന്വേഷണം.

1. പെരിന്തല്‍മണ്ണ ടൗണ്‍

നഗരത്തിന്റെ ഹൃദയഭാഗം. കോഴിക്കോട്, പാലക്കാട്, പട്ടാമ്പി, ഊട്ടി റോഡുള്‍ സംഗമിക്കുന്ന നാലും കൂടിയ ജംഗ്ഷന്‍. നഗരപരിധിയില്‍ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരേ ഒരു ജംഗ്ഷന്‍. കുരുക്കിന്റെ കേന്ദ്രസ്ഥാനവും ഇവിടെ തന്നെ. ആവശ്യത്തിന് വീതിയുള്ളത് കോഴിക്കോട്, പാലക്കാട് റോഡുകള്‍ക്ക് മാത്രം. വാഹനങ്ങള്‍ കുറവാണെങ്കിലും പലപ്പോഴും പട്ടാമ്പി റോഡിലാണ് കുരുക്ക് മുറുകുന്നത്. പ്രത്യേകിച്ച് ഫ്രീ ലെഫ്റ്റ് കൊടുക്കാന്‍ ഇടമില്ലാത്തത് വാഹനനിരയുടെ നീളം കൂട്ടുന്നു. എന്നാല്‍ പാലക്കാട് റോഡില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ റോഡും ഊട്ടി റോഡില്‍ നിന്ന് പാലക്കാട് റോഡിലേക്ക് പോകേണ്ട വാഹനങ്ങള്‍ ടൗണ്‍ഹാള്‍ റോഡും ഉപയോഗിക്കുന്നത് മറ്റ് വാഹനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. കോഴിക്കോട് റോഡില്‍ ജൂബിലി ജംഗ്ഷനില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് ബൈപ്പാസ് റോഡുള്ളത് ടൗണിലെ കുരുക്കിന്റെ തീവ്രത അല്‍പമെങ്കിലും കുറക്കുന്നുണ്ട്. പക്ഷേ, ബൈപ്പാസ് റോഡ് മാത്രമാണ് ഇതില്‍ ”യഥാര്‍ത്ഥ റോഡ്” എന്ന് പറയുന്നതാണ് സത്യം. മറ്റുള്ളവയൊക്കെ വെറും കൈവഴികള്‍ മാത്രം. അതുകൊണ്ട് തന്നെ നൂറുകണക്കിന് വാഹനങ്ങളുടെ സംഗമ സ്ഥലമായി പെരിന്തല്‍മണ്ണ ട്രാഫിക് ജംഗ്ഷന്‍ മാറുന്നു.

2. ബൈപ്പാസ്

ജംഗ്ഷന്‍

ഭാവിയില്‍ നഗരകേന്ദ്രമാകുമെന്ന് കരുതപ്പെടുന്ന സ്ഥലം. ഇതും നാലും കൂടിയ ജംഗ്ഷനാണ്. ടൗണില്‍ നിന്നും വെറും അരകിലോമീറ്റര്‍ മാത്രം ദൂരം. ഈ അടുത്ത കാലത്തായി ടൗണിനേക്കാള്‍ വലിയ കുരുക്കാണ് ബൈപ്പാസ് ജംഗ്ഷനില്‍ അനുഭവപ്പെടുന്നത്. കുരുക്കിന് പ്രധാന കാരണം അനധികൃത പാര്‍ക്കിംഗ് ആണ്. ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും മാനത്തുമംഗലം ബൈപ്പാസ് റോഡിലേക്കാണ് കുരുക്ക് നീളുന്നത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റ് നോക്കുകുത്തിയായി നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നഗരത്തിലെ പ്രധാന ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലൊന്ന് ബൈപ്പാസ് ജംഗ്ഷനിലാണ്. രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചേരാനും ഈ വഴി ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഏറ്റവും അധികം ഷോപ്പിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇതൊക്കെയാണ് കുരുക്കുണ്ടാവാന്‍ കാരണവും. അതേസമയം, ഇതിനെല്ലാം മൂകസാക്ഷിയായി ഉപയോഗശൂന്യമായ ഒരു സ്വകാര്യ ബസ് സ്റ്റാന്‍ഡും ഇവിടെ തലതാഴ്‌ത്തി നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രതിരോധസാമഗ്രികളുടെ വ്യവസായ തലസ്ഥാനമായി ഉത്തർപ്രദേശ് മാറുന്നു: യോഗി

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

പുതിയ വാര്‍ത്തകള്‍

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.