Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്റെ ഭാവി എന്താകും?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 08:26 am IST
in Vicharam

കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാക്കുന്നതില്‍ ഒരു വലിയ പങ്കാണ് മറുനാടന്‍ മലയാളികള്‍ക്കുള്ളത്. ഗള്‍ഫില്‍നിന്നുള്ള ധനവരവ് 72,680 കോടി രൂപയാണെങ്കില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നയയ്‌ക്കുന്നത് 17,500 കോടി രൂപയാണ്. കേരള ജിഡിപിയുടെ നാലുശതമാനം വരുമിത്.

കേരളത്തില്‍ ഇന്ന് ബംഗാളില്‍നിന്നും അസമില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമൊക്കെയായി 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം എറണാകുളം ജില്ലയിലെ പെരുമ്പാവൂരും മൂവാറ്റുപുഴയും മറ്റുമാണ്. പെരുമ്പാവൂരില്‍ ഇപ്പോള്‍ ‘ഭായ് ബസാര്‍’ കൂടിയുണ്ട്. ഭാരതത്തിലെ ഒരു പൗരന് രാജ്യത്ത് എവിടെവേണമെങ്കിലും ജോലിചെയ്യാനുള്ള അവകാശമുണ്ട്. പക്ഷേ കേരളത്തില്‍ ഇവര്‍ അപകടകാരികളാകുന്നു. ലഹരി വസ്തുക്കള്‍ വിറ്റ് ഇവര്‍ യുവാക്കളെ ലഹരിയ്‌ക്കടിമകളാക്കുകയും മോഷണം, കവര്‍ച്ച മുതലായവ നടത്തുകയും സ്ത്രീപീഡനം നടത്തുകയും ചെയ്യുന്നു. പെരുമ്പാവൂരിലെ ജിഷ ഇവരുടെ ക്രൂരതയുടെ ഇരയാണല്ലൊ.

ഇപ്പോള്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ഭായ്’ എന്ന പേരില്‍ പെരുമ്പാവൂര്‍-മൂവാറ്റുപുഴ, അങ്കമാലി, ആലുവ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 20 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍, അരക്കിലോഗ്രാം കഞ്ചാവ്, മൂന്ന് ഗ്രാം ബ്രൗണ്‍ ഷുഗര്‍ മുതലായവ പിടിച്ചെടുത്തിരിക്കുന്നു. 35 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ബാര്‍ നിരോധനത്തോടെ മദ്യേതര ലഹരിവസ്തുക്കളുടെ ഉപയോഗം 70 ശതമാനമാണ് വര്‍ധിച്ചത്. ഇവ വില്‍ക്കുന്നവര്‍ക്ക് കൊയ്‌ത്തുകാലമായി. സ്‌കൂള്‍ പരിസരത്തും കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് യുവതലമുറയെ തന്നെ നശിപ്പിക്കുകയാണ്. കഞ്ചാവ്, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍ മുതലായ ലഹരി വസ്തുക്കള്‍ മാത്രമല്ല, ഫോണില്‍ ബന്ധപ്പെട്ടാല്‍ മദ്യവും കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇതരസംസ്ഥാന സംഘമാണ് സ്‌കൂള്‍ പരിസരത്തും മറ്റുള്ളിടത്തും യഥേഷ്ടം വിഹരിക്കുന്നത്.

നിരോധിക്കപ്പെട്ട ഒട്ടേറെ പുകയില ഉല്‍പ്പന്നങ്ങളും ലഹരിവസ്തുക്കളും ഇതരസംസ്ഥാന തൊഴിലാളികളിലൂടെ കേരളത്തിലേക്കൊഴുകുന്നു. പണ്ട് കേരളം ഭ്രാന്താലയമായത് തീണ്ടലും തൊടീലും നിലനിന്നിരുന്നതിനാലാണ്. ഇന്ന് വിവിധ ലഹരികള്‍ക്കടിമയായി കേരളം യഥാര്‍ത്ഥ ഭ്രാന്താലയമായി മാറുന്നു. ‘ബംഗാളി കോളനി’ എന്നറിയപ്പെടുന്ന ചേരിയിലെത്തിയ ഉദ്യോഗസ്ഥരെ അവിടെ കാണാനിടയായ പരിസരമലിനീകരണം ഞെട്ടിച്ചു. കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍, പാന്‍പരാഗ് മുതലായവയുടെ വില്‍പ്പന സജീവമാണ്.

താമസിക്കുന്നതിനടുത്ത് കഞ്ചാവ് ചെടി വളര്‍ത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുമുണ്ട്. പെരുമ്പാവൂര്‍ ടൗണ്‍, വാഴക്കുളം, വെങ്ങോല, രായമംഗലം മുതലായ സ്ഥലങ്ങളില്‍ പോലീസും എക്‌സൈസും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളും ലഹരി വ്യാപാരം നടക്കുന്നതും കണ്ടെത്തിയത്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം കൂടിയതായി എക്‌സൈസ് വകുപ്പിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ് പറയുന്നു.

ലഹരി വസ്തുക്കള്‍ ബംഗാളില്‍നിന്ന് ട്രെയിനിലാണ് ആലുവയില്‍ എത്തുന്നത്.

ഇന്ന് പെരുമ്പാവൂര്‍-മൂവാറ്റുപുഴ മേഖലകളില്‍ കുറ്റകൃത്യനിരക്ക് വര്‍ധിക്കുകയാണ്. 38 കൊലപാതക കേസുകള്‍ ആണ് പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം റൂറലില്‍ 323 കേസുകളും. മയക്കുമരുന്നുമായി ബന്ധപ്പെട്ട എണ്‍പതുശതമാനം കേസുകളിലും ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രതികള്‍.

കേരളം ഇപ്രകാരം അപകടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും സര്‍ക്കാര്‍ ഇതില്‍ നിസ്സംഗമാണ്. മറുനാടന്‍ തൊഴിലാളികളുടെ അംഗസംഖ്യ ശേഖരിക്കുന്നില്ല. അവര്‍ എത്തിയാല്‍ രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന നിയമം നടപ്പാക്കാത്തതിനാല്‍ കുറ്റം ചെയ്തശേഷം ഇക്കൂട്ടര്‍ സ്വദേശത്തേയ്‌ക്ക് പലായനം ചെയ്യുമ്പോള്‍ അവരെ പിടികൂടാനുള്ള സാധ്യതയും മങ്ങുന്നു. ഇന്ന് കേരളത്തില്‍ ഇസ്ലാമിക ഭീകരവാദവും ശക്തിപ്പെടുന്നതിന്റെ സൂചനയാണ് ഐഎസ് സാന്നിദ്ധ്യവും കേരളത്തില്‍നിന്നും യുവതീയുവാക്കളെ കാണാതാകുന്നതും.

മയക്കുമരുന്ന് ലഹരിയ്‌ക്കടിമയാകുന്നവര്‍ ബന്ധങ്ങള്‍ മറക്കുകയും ഭീകരവാദത്തില്‍ ആകൃഷ്ടരാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഋഷിരാജ് സിങ് സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കടകളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. പുതിയ തലമുറ ലഹരിക്കടിമപ്പെട്ട് ഭീകരവാദികളായാല്‍ കേരളത്തിന്റെ ഭാവി എന്താകും?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.