Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ ദുരിതം കണ്ടില്ലെന്ന് നടിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 12:03 pm IST
in Vicharam

കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നഗരപ്രാന്ത പ്രദേശങ്ങളുടെ റോഡ്ടാറിങ്ങും മറ്റു വികസന പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. എന്നാല്‍ റോഡ് ടാറിങ്ങും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ ശേഷമായിരിക്കും മിക്കവാറും കേബിള്‍കുഴിച്ചിടലിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണങ്ങളോ പറഞ്ഞ് അധികൃതര്‍ തന്നെ ഈ റോഡ് കുത്തികുഴിക്കുകയും വെട്ടിപ്പൊളിക്കുകയും ചെയ്യുന്നത്.

ഇത്തരത്തിലുള്ള വാര്‍ത്തകളും സംഭവങ്ങളുമൊക്കെ നാം ദിനംപ്രതി പലയിടങ്ങളിലായി കണ്ടുവരുന്നതുമാണ്.ഇതേ രീതിയിലുള്ള ഒരു പ്രവൃത്തിതന്നെയാണ് ഇപ്പോള്‍ കൊല്ലം അയത്തില്‍-ചെമ്മാന്‍മുക്ക് റോഡിലെ സ്ഥിതിവിശേഷണത്തിനും കാരണമായിരിക്കുന്നത്. വൈദ്യുതി കേബിള്‍ കുഴിച്ചിടാനായി ഇതുമായി ബന്ധപ്പെട്ട അധികൃതര്‍ വെട്ടിപ്പൊളിച്ച റോഡിന്റെ അവസ്ഥ ഇപ്പോള്‍ തീര്‍ത്തും ദയനീയമായിരിക്കുകയാണ്.

ഇടവിട്ട് ശക്തിയായി പെയ്യുന്ന മഴകൂടി ആയതോടെ കനത്ത വെള്ളക്കെട്ടും ഇവിടെ തളംകെട്ടിനില്‍ക്കുന്ന കാഴ്‌ച്ച.

റോഡ് സുരക്ഷയില്‍ അതീവ ജാഗ്രത പുലര്‍ത്തി ഹെല്‍മറ്റ് അടക്കമുള്ള രക്ഷാമാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരുകള്‍ തന്നെ ഈ തരത്തിലുള്ള വീഴ്‌ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് ശരിയല്ല.

അപകട മരണക്കണക്കില്‍നിന്ന് കേരളത്തെ ഊരിയെടുക്കാന്‍ വേണ്ടി തക്കതായ നിയമനടപടികളും സുരക്ഷാമാര്‍ഗങ്ങളും തിരയുന്ന അധികൃതര്‍, പൊതുനിരത്തുകളില്‍ രൂപപ്പെടുന്ന ഇത്തരം കുണ്ടും കുഴിയും അടച്ച് റോഡുകള്‍ സുരക്ഷിതമാക്കുകയാണെങ്കില്‍ ഒരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാമെന്നുള്ള കാര്യം മറന്നുപോകരുത്. അപകടമരണകണക്കുകളില്‍ ഇത്തരത്തില്‍ റോഡിലെ കുണ്ടിലും കുഴിയിലും പെട്ടും മരണമടഞ്ഞവരുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇതിന്റെ ഗൗരവം മനസിലാക്കാവുന്നതേയുള്ളൂ.

വികസനവും നവീകരണങ്ങളുമൊക്കെ നല്ലത് തന്നെ. അത് പക്ഷെ ജനങ്ങളുടെ സൗകര്യങ്ങളെയും ആവശ്യങ്ങളെയും നിരാകരിച്ച് കൊണ്ടാകരുത്.

ഉനൈസ്, മുട്ടയ്‌ക്കാവ്,

കൊല്ലം

ഓം എന്നുതന്നെ വേണം

എന്റെ പരിചയത്തിലുള്ള ഒരു കൃസ്ത്യന്‍ യോഗാചാര്യന്‍ അദ്ദേഹത്തിന്റെ അനുഭവം ഇപ്രകാരം വിവരിച്ചു. കൃസ്ത്യാനികളായ യോഗസാധകര്‍ ഓം എന്ന് ഉച്ചരിക്കുവാന്‍ മടികാട്ടുന്നു. അതിനുപകരം നമ്മുടെ ആമേന്‍ പോരേ എന്നാണവര്‍ ചോദിക്കുന്നത്. അവരോട് സ്‌നേഹിതന്‍ പറഞ്ഞു- ഓമിനുപകരം എന്തും ചൊല്ലാം.

പക്ഷെ പ്രാണന്‍ വല്ലവഴിയ്‌ക്കും കേറിപ്പോകും.

ഓം എന്ന നാദം പ്രപഞ്ചത്തിന്റെ തുടക്കിത്തില്‍ രൂപമെടുത്ത ആദിമതരംഗിതനാദമാണ്. അത് ഇന്നും പ്രപഞ്ചത്തില്‍ അന്തരീക്ഷമുള്‍പ്പെടെ എല്ലാ ചരാചരവസ്തുക്കളിലും തരംഗരൂപത്തില്‍ നാശരഹിതമായി, നാദമൂലമായി നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്റെ ശരീരത്തിലെ 72000 നാഡികളിലും 1052 ചക്രപത്മദളങ്ങളിലും ഓങ്കാരം സദാ സ്പന്ദനം ചെയ്തുകൊണ്ടിരിക്കുന്നു. ഇരുചെവികളും ബലമായി അടച്ചുപിടിച്ചുകൊണ്ട് ശ്രദ്ധിച്ചാല്‍ ഈ ഓങ്കാരസ്പന്ദനം അകത്തുള്ളതായി കേള്‍ക്കാന്‍ കഴിയും.

ഓജസ്സ് നഷ്ടപ്പെട്ടുപോയ ശരീരത്തിനെ ഉണര്‍ത്താനാണ് യോഗ പരിശീലിച്ച് നിത്യേന അനുഷ്ഠിക്കുന്നത്. ഇത്രയും നാഡികളെ ഉണര്‍ത്തി, ഉത്തേജിപ്പ്ച്ച് ശരീരത്തെ പ്രാണശക്തിക്ക് വിധേയമാക്കി അരോഗദൃഢമായ ആരോഗ്യധാരണമാണ് യോഗയുടെ ലക്ഷ്യം. അതിന് ഓങ്കാരമല്ലാതെ മറ്റ് യാതൊരു ശബ്ദവും പ്രയോജനപ്പെടുകയില്ല.

ആമേന്‍ എന്നുള്ളത് ഓം എന്നതിന്റെ തദ്ഭവമാണ്.

പ്രാചീന ഭാരതത്തില്‍, ചിലദേശങ്ങളില്‍ ഇക്കാലത്തും, പൊതുസഭകൂടി ദേശകാര്യാര്‍ത്ഥം എന്തെങ്കിലും കാര്യങ്ങള്‍ നിശ്ചയിച്ചുകഴിഞ്ഞാല്‍ എല്ലാവരും അംഗീകരിച്ചുവെന്നു ബോധ്യപ്പെടുത്താന്‍ സഭ കൂട്ടമായി ഓം എന്നു ചൊല്ലുമായിരുന്നു.

തകര്‍ന്ന കിടങ്ങാംപറമ്പ്, കോര്‍ത്തശേരി,ഫിനിഷിങ് പോയിന്റ് റോഡ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.