Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വൃദ്ധയെ വൃദ്ധകേന്ദ്രത്തിലെത്തിക്കാതെ മേയര്‍ കയ്യൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 11:05 pm IST
in Thiruvananthapuram

പേട്ട: ചാക്കയ്‌ക്ക് സമീപം ദുരവസ്ഥയില്‍ കെണ്ടത്തിയ വൃദ്ധയെ നഗരസഭയുടെ കീഴിലുളള സാക്ഷാത്കാരം വൃദ്ധസദനത്തിലെത്തിക്കുന്നതില്‍ നിയമ ചട്ടക്കൂട് കാട്ടി മേയര്‍ കയ്യൊഴിഞ്ഞു. ഇന്നലെ രാവിലെ 10 ഓടെ ചാക്ക പാര്‍വ്വതി പുത്തനാറിന് കുറുകെയുളള മേല്‍പ്പാലത്തില്‍ കണ്ടെത്തിയ എണ്‍പത് വയസ്സോളം പ്രായം വരുന്ന അമ്മു എന്ന വൃദ്ധയെയാണ്  മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് ചെയ്യണമെന്ന നിയമം മേ

ചാക്ക പാര്‍വ്വതി പുത്തനാറിന് കുറുകെയുളള മേല്‍പ്പാലത്തില്‍ അവശയായി കാണപ്പെട്ട അമ്മു എന്ന വൃദ്ധയെ പോലീസ് ബന്ധുക്കളെ ഏല്‍പിക്കുന്നു

യര്‍ വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വേണ്ട നടപടികള്‍ മേയര്‍ ചെയ്തിരുന്നില്ലെന്നതും വസ്തുതയാണ്.

ചാക്ക ഐറ്റിഐയ്‌ക്ക് സമീപം മൈത്രി നഗര്‍ സ്വദേശിയായ വൃദ്ധ ഏറെ നാളായി നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണവും കഴിച്ച് റോഡിലായിരുന്നു കിടന്നിരുന്നത്. ഭര്‍ത്താവോ മക്കളോ ഇവര്‍ക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വഴിയാത്രക്കാരനാണ് അവശനിലയില്‍ കിടന്ന വൃദ്ധയെ കണ്ടത്. തുടര്‍ന്ന് പേട്ട പോലീസില്‍ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് വൃദ്ധയ്‌ക്ക് പ്രായാധിക്യം കൊണ്ടുളള തളര്‍ച്ചയാണെന്നും നല്ല പരിചരണമാണ് വേണ്ടതെന്നും പറഞ്ഞു. എന്നാല്‍  ചുറ്റും കൂടിയവര്‍ വൃദ്ധയെ അറിയില്ലെന്ന വിവരമാണ് നല്‍കിയത്. തുടര്‍ന്നാണ് നഗരസഭയുടെ കീഴിലുളള സാക്ഷാത്കാരം വൃദ്ധ സദനത്തിലെത്തിക്കാനായി മേയറുമായി ഫോണില്‍ ബന്ധപ്പെട്ടത്. നാട്ടുകാരില്‍ ഒരാളാണ് മേയറെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് പോലീസ് ആ ഫോണില്‍ വിശദവിവരങ്ങള്‍ മേയറെ അറിയിച്ചു. മനോരോഗമോ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായെന്ന് പറഞ്ഞിട്ടും മേയര്‍ മജിസ്‌ട്രേറ്റിന്റെ കാര്യത്തില്‍ മുറുകെപ്പിടിക്കുകയായിരുന്നു. തുടര്‍ന്നുളള പോലീസിന്റെ അന്വേഷണത്തില്‍ വൃദ്ധയുടെ അകന്ന ബന്ധുക്കളെ കണ്ടുപിടിച്ച് വിശദ വിവരങ്ങള്‍ നല്‍കി. വൃദ്ധയെ സംരക്ഷിക്കാമെന്ന ഉറപ്പിന്മേല്‍ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു. എന്നാല്‍ മേയറുടെ ഫോണ്‍ സംഭാഷണം ചുറ്റുമെത്തിയവരില്‍ ആശങ്കയുയര്‍ത്തി. മേയര്‍ക്ക് തന്നെ വൃദ്ധയുടെ കാര്യത്തിന് പരിഹാരം കാണാമെന്നിരിക്കേ ഒഴിഞ്ഞ് മാറിയത് ജനാധിപത്യ വ്യവസ്ഥിതിയോടുളള വെല്ലുവിളിയായിരുന്നു. നഗരസഭയുടെ കീഴിലുളള വൃദ്ധ കേന്ദ്രം കോട്ടയ്‌ക്കകത്താണ് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. അടുത്ത കാലത്താണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് മുട്ടത്തറയിലേയ്‌ക്ക് മാറ്റിയത്. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതും യാചകവൃത്തി ചെയ്തിരുന്നതുമായ വൃദ്ധരെ സാക്ഷാത്കാരം കേന്ദ്രത്തില്‍ എത്തിച്ച് വൈദ്യസഹായമുള്‍പ്പെടെയുളള സംരക്ഷണം കൊടുക്കുകയെന്നതാണ് വ്യവസ്ഥ. വൃദ്ധരെ എത്തിക്കുന്നതിന് പ്രത്യേകം നിയമ ചട്ടക്കുടുകള്‍ ഇല്ലാതിരുന്നുവെന്നാണ് മുന്‍ കാലത്തെ നഗരസഭ ഭരണകര്‍ത്താക്കള്‍ പറയുന്നത്. അനാഥരായ വൃദ്ധരെ വാര്‍ഡ് കൗണ്‍സിലര്‍ വഴി സാമുഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ഇവിടെ കൊണ്ടെത്തിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.