Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വൃദ്ധയെ വൃദ്ധകേന്ദ്രത്തിലെത്തിക്കാതെ മേയര്‍ കയ്യൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 11:05 pm IST
in Thiruvananthapuram

പേട്ട: ചാക്കയ്‌ക്ക് സമീപം ദുരവസ്ഥയില്‍ കെണ്ടത്തിയ വൃദ്ധയെ നഗരസഭയുടെ കീഴിലുളള സാക്ഷാത്കാരം വൃദ്ധസദനത്തിലെത്തിക്കുന്നതില്‍ നിയമ ചട്ടക്കൂട് കാട്ടി മേയര്‍ കയ്യൊഴിഞ്ഞു. ഇന്നലെ രാവിലെ 10 ഓടെ ചാക്ക പാര്‍വ്വതി പുത്തനാറിന് കുറുകെയുളള മേല്‍പ്പാലത്തില്‍ കണ്ടെത്തിയ എണ്‍പത് വയസ്സോളം പ്രായം വരുന്ന അമ്മു എന്ന വൃദ്ധയെയാണ്  മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് ചെയ്യണമെന്ന നിയമം മേ

ചാക്ക പാര്‍വ്വതി പുത്തനാറിന് കുറുകെയുളള മേല്‍പ്പാലത്തില്‍ അവശയായി കാണപ്പെട്ട അമ്മു എന്ന വൃദ്ധയെ പോലീസ് ബന്ധുക്കളെ ഏല്‍പിക്കുന്നു

യര്‍ വി.കെ. പ്രശാന്ത് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വേണ്ട നടപടികള്‍ മേയര്‍ ചെയ്തിരുന്നില്ലെന്നതും വസ്തുതയാണ്.

ചാക്ക ഐറ്റിഐയ്‌ക്ക് സമീപം മൈത്രി നഗര്‍ സ്വദേശിയായ വൃദ്ധ ഏറെ നാളായി നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണവും കഴിച്ച് റോഡിലായിരുന്നു കിടന്നിരുന്നത്. ഭര്‍ത്താവോ മക്കളോ ഇവര്‍ക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വഴിയാത്രക്കാരനാണ് അവശനിലയില്‍ കിടന്ന വൃദ്ധയെ കണ്ടത്. തുടര്‍ന്ന് പേട്ട പോലീസില്‍ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് വൃദ്ധയ്‌ക്ക് പ്രായാധിക്യം കൊണ്ടുളള തളര്‍ച്ചയാണെന്നും നല്ല പരിചരണമാണ് വേണ്ടതെന്നും പറഞ്ഞു. എന്നാല്‍  ചുറ്റും കൂടിയവര്‍ വൃദ്ധയെ അറിയില്ലെന്ന വിവരമാണ് നല്‍കിയത്. തുടര്‍ന്നാണ് നഗരസഭയുടെ കീഴിലുളള സാക്ഷാത്കാരം വൃദ്ധ സദനത്തിലെത്തിക്കാനായി മേയറുമായി ഫോണില്‍ ബന്ധപ്പെട്ടത്. നാട്ടുകാരില്‍ ഒരാളാണ് മേയറെ ഫോണില്‍ വിളിച്ചത്. തുടര്‍ന്ന് പോലീസ് ആ ഫോണില്‍ വിശദവിവരങ്ങള്‍ മേയറെ അറിയിച്ചു. മനോരോഗമോ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലായെന്ന് പറഞ്ഞിട്ടും മേയര്‍ മജിസ്‌ട്രേറ്റിന്റെ കാര്യത്തില്‍ മുറുകെപ്പിടിക്കുകയായിരുന്നു. തുടര്‍ന്നുളള പോലീസിന്റെ അന്വേഷണത്തില്‍ വൃദ്ധയുടെ അകന്ന ബന്ധുക്കളെ കണ്ടുപിടിച്ച് വിശദ വിവരങ്ങള്‍ നല്‍കി. വൃദ്ധയെ സംരക്ഷിക്കാമെന്ന ഉറപ്പിന്മേല്‍ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു. എന്നാല്‍ മേയറുടെ ഫോണ്‍ സംഭാഷണം ചുറ്റുമെത്തിയവരില്‍ ആശങ്കയുയര്‍ത്തി. മേയര്‍ക്ക് തന്നെ വൃദ്ധയുടെ കാര്യത്തിന് പരിഹാരം കാണാമെന്നിരിക്കേ ഒഴിഞ്ഞ് മാറിയത് ജനാധിപത്യ വ്യവസ്ഥിതിയോടുളള വെല്ലുവിളിയായിരുന്നു. നഗരസഭയുടെ കീഴിലുളള വൃദ്ധ കേന്ദ്രം കോട്ടയ്‌ക്കകത്താണ് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. അടുത്ത കാലത്താണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് മുട്ടത്തറയിലേയ്‌ക്ക് മാറ്റിയത്. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതും യാചകവൃത്തി ചെയ്തിരുന്നതുമായ വൃദ്ധരെ സാക്ഷാത്കാരം കേന്ദ്രത്തില്‍ എത്തിച്ച് വൈദ്യസഹായമുള്‍പ്പെടെയുളള സംരക്ഷണം കൊടുക്കുകയെന്നതാണ് വ്യവസ്ഥ. വൃദ്ധരെ എത്തിക്കുന്നതിന് പ്രത്യേകം നിയമ ചട്ടക്കുടുകള്‍ ഇല്ലാതിരുന്നുവെന്നാണ് മുന്‍ കാലത്തെ നഗരസഭ ഭരണകര്‍ത്താക്കള്‍ പറയുന്നത്. അനാഥരായ വൃദ്ധരെ വാര്‍ഡ് കൗണ്‍സിലര്‍ വഴി സാമുഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് ഇവിടെ കൊണ്ടെത്തിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

India

തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥിയുടെ മറുപടി 

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

India

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

സിഎഎയുടെ പേരിൽ കലാപം നടത്തിയവർക്ക് വമ്പൻ പണി ; പൊതുസ്വത്ത് നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബംഗാൾ സർക്കാർ : റെയിൽവേയ്‌ക്ക് മാത്രം 93 കോടി

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല ബാധിച്ചെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

ശിവനേരിയിലെ സിംഹഗർജ്ജനത്തിന് ജൂതരാജ്യത്തിന്റെ ആദരം ; ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രായേൽ : നന്ദി അറിയിച്ച് ഫഡ്നാവിസ്

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.