Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാലിന്യം, പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; ആലത്തൂര്‍ ടൗണ്‍ വീര്‍പ്പ്മുട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 01:02 pm IST
in Palakkad

ആലത്തൂര്‍: മാലിന്യവും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലായ്‌മയും മൂലം ആലത്തൂര്‍ ടൗണ്‍ വീര്‍പ്പ്മുട്ടുന്നു. മഴ പെയ്തതോടെ മതിയായ സൗകര്യമില്ലാത്ത ഓടകളില്‍ നിന്ന് മലിനജലം റോഡ് നിറഞ്ഞ് കാലനട യാത്രക്കാരും വാഹനങ്ങളും ദുരിതമനുഭവിക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുകയും കുന്നുകൂട്ടുകയും ചെയ്യുന്ന മാലിന്യവും ടൗണ്‍ നിറയുകയാണ്. പാര്‍ക്കിങ്ങ സ്ഥലമില്ലാത്തതിനാല്‍ വാഹനങ്ങള്‍ റോഡില്‍ വീര്‍പ്പ് മുട്ടുകയാണ്.

കോര്‍ട്ട് റോഡിലെ ഫുട്പാത്തും കഴിഞ്ഞ് വീതിയുള്ള ഭാഗങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുകഴിഞ്ഞ ട്രാഫിക് റഗുലേറ്ററി യോഗം തീരുമാനിച്ചു. ഫുട്പാത്ത് കഴിഞ്ഞ് സ്വകാര്യ വ്യക്തിയുടെ വീതിയുള്ള സ്ഥലങ്ങളില്‍ പേ പാര്‍ക്കിങ് സൗകര്യമോ അതല്ലെങ്കില്‍ പഞ്ചായത്ത് നികുതി ഒഴിവാക്കി പാര്‍ക്കിങ്ങിന് അവരെ പ്രോല്‍സാഹിപ്പിക്കാനുമായിരുന്നു തീരുമാനം.

എന്നാല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് ഈടാക്കാനും പഞ്ചായത്ത് പൂര്‍ണമായും നികുതി ഒഴിവാക്കി നല്‍കി അവര്‍ക്ക് ഒരു വരുമാന മാര്‍ഗം കൂടി ഉറപ്പിച്ചിട്ടും അതിനുള്ള സ്ഥലം ഒരുക്കാന്‍ ആരും തയാറായി വന്നില്ല. മാത്രമല്ല ടൗണില്‍ പാര്‍ക്കിങ്ങിന് വിസ്തൃതിയുള്ള സ്ഥല ലഭ്യതയും ഇല്ലായിരുന്നു.

കോടതി മതിലിനോടു ചേര്‍ന്നുള്ള പഞ്ചായത്തിന്റെ സ്ഥലത്ത് ചെറിയ തോതില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചെങ്കിലും കോടതി അടുത്തുള്ളതുകൊണ്ട് ആ ആലോചനയും ഫലവത്തായില്ല. പഞ്ചായത്ത് സ്ഥലത്തിനോടു ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമസ്ഥന്‍ ഓട്ടോറിക്ഷ ഇവിടെ പാര്‍ക്ക് ചെയ്യുന്നതു തടഞ്ഞു കൊണ്ട് കോടതി ഉത്തരവ് സമ്പാദിച്ചതായി പൊലീസ് അറിയിച്ചു. ഇവിടെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പൊലീസ് ഇടപെട്ട് അവിടെ നിന്നു മാറ്റിയിടാന്‍ നിര്‍ദേശം നല്‍കുന്നതും പതിവായി.

പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ സമീപമുള്ള സ്ഥലത്ത് പാര്‍ക്കിങ് സൗകര്യം നല്‍കുന്നതിനുള്ള തീരുമാനം എടുത്തിരുന്നതും നടപ്പായില്ല.സ്വാതി തിയറ്ററിനു സമീപമുള്ള സ്ഥലവും ഇതിനു വേണ്ടി തീരുമാനമെടുത്തതും യാഥാര്‍ഥ്യമായില്ല. കോര്‍ട്ട്‌റോഡില്‍ താലൂക്ക് ഓഫിസിനു മുന്‍ഭാഗത്തെ തിരക്ക് ഒഴിവാക്കാന്‍ അവിടെനിന്നു ബസ് സ്റ്റോപ്പ് ദേശീയ മൈതാനത്തോട് ചേര്‍ന്ന് ഗേള്‍സ് സ്‌കൂളിലേക്കുള്ള ലിങ്ക് റോഡിലേക്കു മാറ്റാന്‍ വരെ ആലോചിച്ചിരുന്നു.തീരുമാനങ്ങള്‍ പലതും അപ്രായോഗികമായിരുന്നു.

ഉചിതമായതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയും പ്രയത്‌നവും ഇല്ലാതെ പോയി. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അങ്ങോട്ടുള്ള ശ്രദ്ധയും ഇല്ലാതായി. പഞ്ചായത്തുകളില്‍ പുതിയ ഭരണസമിതി വന്നു. റഗുലേറ്ററി കമ്മിറ്റി പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. പുതിയ കമ്മിറ്റിയുടെ മുന്‍പാകെ ഈ തീരുമാനങ്ങളെല്ലാം നടപ്പാക്കാനായി വന്നാല്‍ എന്ത് പ്രതികരണമാണ് ഉണ്ടാവുകയെന്നതാണു ജനങ്ങളുടെ ആശങ്ക. കോര്‍ട്ട് റോഡില്‍ വിവിധ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ വാഹനങ്ങളില്‍നിന്ന് ഇറങ്ങിയാല്‍ അവര്‍ മടങ്ങിവരുന്നതു വരെ പാതയരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു ഗതാഗതകുരുക്ക് ഉണ്ടാക്കുന്നുണ്ടെന്നാണു മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ അഭിപ്രായം.

അതുപോലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കുകളിറക്കുമ്പോള്‍ ഇടവിട്ട ദിവസങ്ങളില്‍ ഓരോ വശത്തേക്ക് ഇറക്കണമെന്നും ഒരു വശത്തിറക്കുമ്പോള്‍ മറു വശത്ത് പാര്‍ക്കിങ് അനുവദിക്കാതിരിക്കണമെന്നും അങ്ങനെ വരുമ്പോള്‍ ഒരു പരിധിവരെ വാഹനകുരുക്കിനു പരിഹാരം ഉണ്ടാകുമെന്നും എംവിഐ അഭിപ്രായപ്പെട്ടു. ഇത് പാലക്കാട് വലിയങ്ങാടിയില്‍ പരീക്ഷിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ക്കു കയറ്റിറക്ക് നടത്താനുള്ള പാര്‍ക്കിങ് സൗകര്യം ഇതു മൂലം ലഭ്യമാവും.

കോര്‍ട്ട് റോഡില്‍ ഏറ്റവും കൂടുതല്‍ വാഹനകുരുക്ക് അനുഭവപ്പെടുന്നതു പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ മുന്‍ഭാഗത്താണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)
Kerala

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

Kerala

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

India

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.