Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കടലാക്രമണം : സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനാവാതെ അമ്മയും മക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2016, 10:25 am IST
in Kozhikode

കെ.യു.അരുണ്‍

കോഴിക്കോട്: കടലാക്രമണം രൂക്ഷമായതോടെ സ്വന്തം വീട്ടില്‍ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമായി അന്തിയുറങ്ങാന്‍ പോലും കഴിയാതെ ദുരിതമനുഭവിക്കുകയാണ് ശാന്തിനഗര്‍ കോളനി പുത്തന്‍പുരയില്‍ മിനി എന്ന വീട്ടമ്മ. മഴ കനത്തതോടുകൂടി ശക്തമായ കടലാക്രമണമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കടല്‍ ഭിത്തിയില്ലാത്തതാണ് മിനിയുടെ വീട്ടില്‍ വെള്ളം കയറാന്‍ കാരണം.

നാല്‍പ്പത്തഞ്ച് വര്‍ഷം മുമ്പാണ് മിനിയും കുടുംബവും ശാന്തിനഗര്‍ കോളനിയില്‍ താമസം ആരംഭിച്ചത്. ഓലപ്പുരയിലായിരുന്നു താമസം. കടലാക്രമണം രൂക്ഷമായാല്‍ കടല്‍ ഭിത്തിയില്ലാത്തതിനാല്‍ കോളനിയിലെ മിക്ക വീടുകളിലും അന്ന് വെള്ളം കയറുമായിരുന്നു. നിരവധി മരണങ്ങളും അന്ന് സംഭവിച്ചിട്ടുണ്ട്. ഏറെ കാത്തിരിപ്പിനൊടുവില്‍ മൂന്നു വര്‍ഷം മുമ്പാണ് കോളനിയുടെ സ്വപ്നമായ കടല്‍ഭിത്തി സാക്ഷാത്കരിച്ചത്. എന്നാല്‍ കോളനി അവസാനിക്കുന്നിടത്തെ മിനിയുടെ വീടിനു മുന്‍വശം എത്തുന്നതിനു മുമ്പ് ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി അധികൃതര്‍ മടങ്ങി. കടല്‍ പ്രക്ഷുബ്ധമായാല്‍ മിക്ക ദിവസങ്ങളിലും മിനിയുടെയും, അയല്‍വാസി ദീപയുടെയും വീട്ടില്‍ വെളളം കയറുക പതിവാണ്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളായ ജൈസി, ഡൈസി എന്നീ പെണ്‍മക്കളെയും കൊണ്ട് അന്യ വീടുകളില്‍ പോയി അന്തിയുറങ്ങേണ്ട ഗതികേടിലാണ് മിനി. എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞ് വോട്ട് നേടി വിജയിച്ച കൗണ്‍സിലര്‍ ആശാ ശങ്കറിനോട് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ തൊട്ടടുത്തുള്ള സ്‌കൂളില്‍ പോയി കിടക്കാനാണ് പറഞ്ഞതെന്ന് മിനി പറഞ്ഞു. സ്വന്തം വീട് ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയായ പെണ്‍മക്കളെയുംകൊണ്ട് സ്‌കൂളിലും മറ്റും പോയി കിടക്കുക എന്നതിന്റെ വിഷമം കൗണ്‍സിലര്‍ക്ക് മനസ്സിലാവില്ല എന്നും മിനി കൂട്ടിച്ചേര്‍ത്തു. വീടിനകത്തുള്ള ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ അരിയും പഞ്ചസാരയും വരെ തൊട്ടടുത്ത വീടുകളിലാണ് ഇവര്‍ സൂക്ഷിച്ചിരിക്കുന്നത്. മക്കളെ കൂടാതെ പ്രായമായി കിടപ്പിലായ മിനിയുടെ അമ്മയും ഈ വീടിനകത്ത് തന്നെയാണ് താമസിക്കുന്നത്. ഒന്നര വയസ്സും, ഒമ്പതു വയസ്സും പ്രായമുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് അന്തിയുറങ്ങാന്‍ കഴിയുന്നില്ലെന്ന ആശങ്കയാണ് മിനിയുടെ അയ ല്‍വാസി ദീപക്കുള്ളത്. ദീപയുടെ വീടിന്റെ അവസ്ഥയും സമാനമാണ്. കടല്‍ഭിത്തി നിര്‍മ്മിച്ചു നല്‍കിയില്ലെങ്കിലും കടല്‍വെള്ളം കയറാതിരിക്കാന്‍ കുറച്ചു കല്ലുകളെങ്കിലും ഇട്ടു തന്നാല്‍ മതിയെന്നതാണ് ഈ രണ്ടു നിര്‍ദ്ധന കുടുംബങ്ങളുടെയും ആവശ്യം. എന്നാല്‍ ഈ വിഷയത്തില്‍ അധികൃതരുടെ അനാസ്ഥ തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും
India

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

പുതിയ വാര്‍ത്തകള്‍

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.