Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാനനത്തില്‍ കണ്ടെത്തിയ വയോധികന് സഹായമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 03:48 pm IST
in Kollam

പത്തനാപുരം: കാനനത്തില്‍ കാട്ടുമൃഗങ്ങളുടെ നടുവില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ രക്ഷിച്ചു. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരി വാര്‍ഡില്‍ പാലകുളത്ത് വീട്ടുനമ്പര്‍ 503ല്‍ മത്തായി(85)യാണ് പരസഹായമില്ലാതെ ദുരിതത്തിലായത്. ടാര്‍പോളിന്‍ ഷീറ്റ് മറച്ച കൂരയ്‌ക്കുള്ളില്‍ ഭക്ഷണവും ജലവും ലഭിക്കാതെ ജീവനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ഒരു ഞരക്കം മാത്രമുള്ള അവസ്ഥയില്‍ നിന്നാണ് മത്തായിയെ രക്ഷപെടുത്തിയത്.

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുനലൂര്‍ വെട്ടിത്തിട്ടയില്‍ നിന്നും പാലകുളത്തേക്ക് എത്തിയതാണ് മത്തായി. കഠിനാധ്വാനിയായ ഇദ്ദേഹം കാട്ടില്‍ തന്നെ കാര്‍ഷികപ്രവൃത്തികളുമായി ജീവിച്ചു. ചുറ്റുമുള്ള മൂന്ന് ഏക്കര്‍ സ്ഥലത്ത് കശുമാവും കരുമുളകും വിളയിച്ചു.

സബ് സ്‌റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വൈദ്യുതലൈന്‍ കടന്നുപോകുന്ന ഭാഗമായതിനാല്‍ വനംവകുപ്പിനും തടസമുണ്ടായിരുന്നില്ല. ഇതിനിടെ സമീപത്തായി പതിനഞ്ചോളം കുടുംബങ്ങളും താമസത്തിനായി എത്തി. പാലകുളത്ത് നിന്നും പിറവന്തൂര്‍ പഞ്ചായത്തിലെ പെരുന്തോയിലിനോ ഉമ്മന്നൂരിനോ എത്തണമെങ്കില്‍ കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ കാല്‍നട തന്നെ ശരണം. പഞ്ചായത്തും തിരിഞ്ഞുനോക്കാതെ വന്നതോടെ ഇവിടുത്തെ ജീവിതം ഏറെ ദുസഹമായി. വന്യമൃഗശല്യവും പുറംലോകവുമായി ബന്ധപ്പെടാന്‍ സംവിധാനം ഇല്ലാതായതോടെ ഒട്ടും മിക്കവരും കുടിയൊഴിഞ്ഞു.

രണ്ടുവര്‍ഷം മുന്‍പ് സഹായത്തിനായി മത്തായിയുടെ ജ്യേഷ്ഠന്റെ മക്കള്‍ സ്ഥലത്തെത്തി. എന്നാല്‍ അവരുടെ ലക്ഷ്യം മത്തായിയുടെ സമ്പാദ്യവും കൃഷിസ്ഥലത്തെ ആദായവുമായിരുന്നു. വാര്‍ദ്ധക്യം ബാധിച്ച് അവശനിലയിലായ മത്തായിയെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ വെള്ളിയാഴ്ച വനത്തില്‍ ജോലിക്ക് വന്ന തൊഴിലാളികള്‍ വഴിയാണ് മത്തായിയുടെ അവസ്ഥ പുറംലോകം അറിയുന്നത്. ഈറ്റ വെട്ടാന്‍ എത്തിയവരില്‍ നിന്നും സംഭവം അറിഞ്ഞ് പിറവന്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇസ്മായില്‍ കഴിഞ്ഞദിവസം ഇവിടെ എത്തുകയായിരുന്നു.

തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വിവരം അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.വേണുഗോപാലിന്റെ നേതൃത്വത്തില്‍ മത്തായിയെ കാട്ടില്‍ നിന്നും രക്ഷപ്പെടുത്തി.പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലീയേറ്റീവ് കെയര്‍ അംഗങ്ങള്‍ എത്തി മത്തായിയെ പുറംലോകത്ത് എത്തിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശശികല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.ജഗദീഷ്, ഗ്രാമപഞ്ചായത്തംഗം പി.കെ.നളിനാക്ഷന്‍, രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മത്തായിയെ തുടര്‍ചികില്‍സയ്‌ക്കും സംരക്ഷണത്തിനുമായി ഗാന്ധിഭവന് കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.