Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓറഞ്ച് കായ്‌ക്കും അമ്പനാര്‍ എസ്റ്റേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 02:17 pm IST
in Kollam

കരവാളൂര്‍ പ്രമോദ്കുമാര്‍

പുനലൂര്‍: അന്യസംസ്ഥാന ഓറഞ്ച് മാത്രം വാങ്ങിക്കുന്ന കൊല്ലം ജനതക്ക് ഇനി സ്വന്തം ജില്ലയിലെ ഓറഞ്ച് ഭക്ഷിക്കാം. അമ്പനാറും അര്യങ്കാവിലുമാണ് ഇപ്പോള്‍ വ്യാപകമായി ഓറഞ്ച് കൃഷി നടന്നുവരുന്നത്. നിലവില്‍ വലിയ കായ്ഫലം ലഭിക്കുന്നില്ലെങ്കിലും ഭാവിയില്‍ ഇവിടെ വലിയ ഓറഞ്ച് കൃഷി പ്രദേശമായി മാറുമെന്ന സൂചന നല്‍കി ചെറുതായി ഇവ മാര്‍ക്കറ്റില്‍ വില്‍പനയ്‌ക്കായി എത്തിതുടങ്ങി. ഹൈറേഞ്ചു മേഖലയായ അമ്പനാറാണ് ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഓറഞ്ച് കൃഷി നടക്കുന്നത്. കൂടാതെ ആര്യങ്കാവിലെ ചില പ്രദേശങ്ങളില്‍ മൊസാമ്പിയും കൃഷി ചെയ്യുന്നു. സുഗന്ധവ്യഞ്ജനങ്ങളായ ജാതിയും ഗ്രാമ്പുവും കുരുമുളകും സുലഭമായി വിളവെടുക്കന്നതോടൊപ്പം തന്നെയാണ് അര്യങ്കാവില്‍ മന്താരിന് ഓറഞ്ച് വിളവെടുക്കുന്നത്. നല്ല മധുരമുള്ള നാടന്‍ ഓറഞ്ചാണ് ഇവയെന്ന പ്രത്യേകത കൂടിയുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നും മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍, പൂന പശ്ചിമബംഗാള്‍, മേഘാലയ തുടങ്ങി സ്ഥലങ്ങളില്‍ നിന്നെത്തുന്ന വലിപ്പമുള്ള ഓറഞ്ചിനെ വെല്ലുന്ന തരത്തിലുള്ള മധുരമാണ് നാടന്‍ ഓറഞ്ചിനുള്ളത്. വലിയ കൃഷി ഇല്ലാത്തതിനാല്‍ ഓറഞ്ച് കൃഷിയില്‍ നിന്നും വലിയ ലാഭം ലഭിക്കാറില്ലെന്ന് എസ്റ്റേറ്റ് ഉടമകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബഡ്ഡ് തൈകള്‍ മൂന്ന് മുതല്‍ നാല് വര്‍ഷം കൊണ്ട് കായ്‌ക്കും. അതേസമയം വിത്തു തൈ എട്ടുമുതല്‍ പത്തുവര്‍ഷം വരെ കാത്തിരിക്കണം. അതിനാല്‍ ബഡ്ഡ് തൈകളാണ് കര്‍ഷകര്‍ കൂടുതലായി നടുന്നതും. ബഡ്ഡ് തൈ നിശ്ചിത അകലത്തില്‍ നട്ട് കാലാകാലങ്ങളില്‍ ചാണകപ്പൊടിയും എല്ലുപൊടിയും ചാരവും വളമായി ഉപയോഗിക്കുന്നു. വെള്ളക്കെട്ടില്ലാത്ത ചരിവുള്ള ഭൂമിയാണ് ഓറഞ്ച് കൃഷിക്ക് ഉത്തമമെന്നും കര്‍ഷകര്‍ പറയുന്നു. ജൈവവളങ്ങള്‍ക്കൊപ്പം സിങ്ക് സര്‍ഫേറ്റ്, കോപ്പര്‍ സള്‍ഫേറ്റ്, മഗ്നീഷ്യം സള്‍ഫേറ്റ്, കുമ്മായം എന്നിവയുടെ ലായനി ഒഴിക്കല്‍ എന്നിവയും നടത്തും. നാലുമുതല്‍ അഞ്ചാംവര്‍ഷം മുതല്‍ കായ്ഫലം തരുന്ന ഒരു വൃക്ഷത്തൈയില്‍ നിന്നും ഇരുപത് മുതല്‍ മുപ്പത് വരെ കായ് ലഭിക്കുമെന്നും, പത്ത് മുതല്‍ പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള വൃക്ഷത്തില്‍ നിന്നും അറുന്നൂറു മുതല്‍ എണ്ണൂറു വരെ കായ് ലഭിക്കുമെന്നും കര്‍ഷകര്‍ സമ്മതിക്കുന്നു. എന്നാല്‍ ഒരുകിലോ ഓറഞ്ചിന് മുപ്പത് മുതല്‍ നാല്‍പതു രൂപവരെയാണ് ലഭിക്കുന്നത് എന്നതിനാല്‍ ഓറഞ്ചിനായുള്ള സംരക്ഷണവും സാമ്പത്തികചിലവും കര്‍ഷകരെ പിന്നോട്ടടിക്കുകയാണ്. എന്നാല്‍ വിളവെത്തിയ പാകമായ ഓറഞ്ച് നിറഞ്ഞ അമ്പനാര്‍ മല നിരകളിലെ ഓറഞ്ച് തോട്ടം ഏറെ മനോഹരമാണ്. ജൂണ്‍ മുതല്‍ നവംബര്‍ വരെ വിളവെടുപ്പ് കാലമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.