Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോട്ടപ്പുറം സീപ്ലെയിന്‍ സര്‍വ്വീസിന്റെ ചിറകൊടിഞ്ഞു: പാഴായത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 12:33 pm IST
in Kasargod

നീലേശ്വരം: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൊട്ടിഘോഷിച്ച് ആരംഭിച്ച നീലേശ്വരം കോട്ടപ്പുറം-അച്ചാം തുരുത്തി സീപ്ലെയിന്‍ സര്‍വ്വീസിന്റെ ചിറകൊടിഞ്ഞു. കേരളത്തില്‍ ഇതിന് പുറമേ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലും സര്‍വ്വീസ് ആരംഭിച്ചിരുന്നു. രണ്ട് സ്ഥലങ്ങളിലും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് സര്‍വ്വീസ് ആരംഭിക്കാനുള്ളതയ്യാറെടുപ്പിലാണ്. സ്വകാര്യ ഏജന്‍സികള്‍ സീപ്ലെയിന്‍ സമോസ്‌ട്രേഷന്‍ നടത്താനുള്ള കാലതാമസമാണ് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള തടസ്സമായി ചൂണ്ടികാണിക്കുന്നത്. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വെള്ളത്തിലും കരയിലും ഒരു പോലെ സഞ്ചരിക്കുവാന്‍ സാധിക്കും.

സീപ്ലെയിന്‍ വഴി നീലേശ്വരത്ത് നിന്ന് 45 മിനുട്ടിനുള്ളില്‍ കുറഞ്ഞ ചിലവില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുവാന്‍ സാധിക്കും. 6 മുതല്‍ 20 പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന സീപ്ലെയിനുകള്‍ നെടുമ്പാശ്ശേരിയില്‍ തയ്യാറാക്കി നിര്‍ത്തിയിട്ട് കാലം കുറേയായി. പുഴയിലൂടെ ജലവിമാനം സഞ്ചരിക്കാനുള്ള റണ്‍വേ, യാത്രക്കാരെ ഇറക്കാനായി സോളാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫ്‌ളോട്ടിംഗ് ജെട്ടി, ലഗേജ് പരിശോധിക്കാനുള്ള എക്‌സറേ യൂണിറ്റ് തുടങ്ങിയവ കോട്ടപ്പുറത്ത് സജ്ജമായിട്ടുണ്ട്. സര്‍വ്വീസ് ആരംഭിക്കാത്തിനാല്‍ ഇവ തുരുമ്പെടുത്ത് നശിക്കുകയാണ്. യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ഹൗസ് ബോട്ട് എറണാകുളത്ത് നിന്ന് ഇത് വരെ ഇവിടെയെത്തിയിട്ടില്ല. കൊല്ലം, ആലപ്പുഴ, കോട്ടപ്പുറം സീപ്ലെയിന്‍ സര്‍വ്വീസിനായി ഇത് വരെ 5 കോടിയിലധികം രൂപ ചിലവഴിച്ച് കഴിഞ്ഞു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയ പോലീസുകാരെ ഇവിടെ സുരക്ഷാ ജോലികള്‍ക്കായി നിയമിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ കീഴില്‍ എസ്‌ഐ ഉള്‍പ്പെടെ ഒരു പോലീസുകാരന്റെ കാവലിലാണ് നിലവില്‍ ഫ്‌ളോട്ടിംഗ് ജെട്ടി. സീപ്ലെയിന്‍ സര്‍വ്വീസ് രാവിലെ 10 മുതല്‍ 5 വരെയാണ് സര്‍വ്വീസ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഈ സമയങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമുണ്ടാകുമെന്ന് പറഞ്ഞ് മത്സ്യതൊഴിലാളികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. ആ പ്രശ്‌നം പിരഹരിക്കാനായി നിയോഗിക്കപ്പെട്ട പ്രത്യേക കമ്മറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ച് കഴിഞ്ഞു. അതിനുശേഷമാണ് മറ്റ് പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്.

ആദ്യ ഘട്ടത്തില്‍ കൊല്ലത്തും ആലപ്പുഴയിലുമാണ് പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അതിനാല്‍ തന്നെ കോട്ടപ്പുറം സര്‍വ്വീസിന് കാലങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതിനുശേഷം വയനാട്, കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലും സീപ്ലെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്തോറും ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. കാസര്‍കോടിന്റെ ടൂറിസം മേഖലയുടെ മുഖഛായ തന്നെ മാറ്റി മറിക്കാന്‍ കഴിയുന്ന കോട്ടപ്പുറം സീപ്ലെയിന്‍ സര്‍വ്വീസ് അധികൃതരുടെ അനാവസ്ഥകാരണം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുമോയെന്ന ഭീതിയാലാണ് പ്രദേശവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.