Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സീബ്ര ലൈനുകള്‍ ഗൗനിക്കാതെ ഡ്രൈവര്‍മാര്‍ : ജില്ലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2016, 11:55 pm IST
in Kannur

കണ്ണൂര്‍: വാഹനങ്ങളുടെ മത്സരപ്പാച്ചില്‍ കാരണം സീബ്ര ലൈനില്‍കൂടി കാല്‍ നടയാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടുന്നു. റോഡ് മുറിച്ചുകടക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെട്ടാല്‍ പോലും വാഹനങ്ങളുടെ വേഗത കുറക്കാന്‍ അവര്‍ തയ്യാറാകാറില്ല. വിദ്യാലയങ്ങള്‍ കൂടി തുറന്നതോടെ അപകടസാധ്യതയും വര്‍ദ്ധിച്ചിരിക്കുകയാണ്. ജില്ലയില്‍ ഒരു മാസത്തിനിടയില്‍ സീബ്ര ലൈനില്‍ കൂടി കടക്കുമ്പോള്‍ നിരവധി പേരാ ണ് അപകടത്തില്‍പ്പെട്ടത്.

സീബ്ര ലൈന്‍ ഉള്ള സ്ഥലത്ത് വാഹനങ്ങള്‍ വേഗത കുറച്ച് പോകണമെന്നും, കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ ജില്ലയിലെ ഡ്രൈവര്‍മാര്‍ക്ക് ഇതൊന്നും ബാധകമല്ല. കാല്‍നട യാത്രക്കാരന്‍ സീബ്ര ലൈനില്‍കൂടി റോഡ് മുറിച്ച് കടക്കുകയാണെങ്കില്‍ ഇത് കണ്ട് വാഹനം നിര്‍ത്തിയാലും പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഈ വാഹനത്തെ മറികടക്കുന്നു. ഇങ്ങനെയാണ് പല അപകടങ്ങളും ഉണ്ടാകാറ്. മിക്കപ്പോഴും പോലീസുകാര്‍ ഇവിടങ്ങളില്‍ ഡ്യൂട്ടിക്ക് ഉണ്ടായാലും യാത്രക്കാരെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായം പോലും ചെയ്തുകൊടുക്കാറില്ലെന്നും ആരോപണമുണ്ട്.

മിക്കറോഡുകളുടെയും വീതി കൂട്ടിയതോടെ ഡിവൈറുകള്‍ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെ റോഡ് മുറിച്ച് കടക്കണമെങ്കില്‍ വളരെ പ്രയാസമാണ്. ഡിവൈഡറിന് മുകളില്‍ കയറി നിന്നാല്‍ പോലും രക്ഷയില്ലെന്ന് ജനങ്ങള്‍ പറയുന്നു. അല്‍പമൊന്ന് കാല്‍തെറ്റിയാല്‍ പിന്നെ കാര്യം പറയേണ്ട. സ്‌കൂളിനു മുന്നില്‍ വാഹനങ്ങളുടെ വേഗതയ്‌ക്ക് നിയന്ത്രണമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. പോലീസ് ഇല്ലാത്ത സ്ഥലത്ത് രാവിലെയുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ റോഡ് മുറിച്ച് കടത്താന്‍ അധ്യാപകര്‍ നന്നേ പാടുപെടുന്നുണ്ട്. ചെറു വാഹനങ്ങള്‍ സീബ്ര ലൈനിന് മുന്നില്‍ നിര്‍ത്താറുണ്ടെങ്കിലും ബസുകള്‍ പോലെയുള്ള വലിയ വാഹനങ്ങള്‍ കുട്ടികളെ പോലും ഗൗനിക്കാറില്ല.

കാലവര്‍ഷം കനത്തതോടെ അപകടസാധ്യതയും ഏറുകയാണ്. കനത്തമഴയില്‍പോലും ദീര്‍ഘദൂര ബസുകളുടെ വേഗത എണ്‍പത് കിലോ മീറ്റര്‍ സ്പീഡിന് മുകളിലാണ്. ഇത് അപകടത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭൂരിഭാഗവും മെക്കാഡം ചെയ്ത റോഡുകളായതിനാല്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് പെട്ടെന്ന് നിര്‍ത്താന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാകുന്നു. ഇതുകാരണം സീബ്രലൈനും കണ്ണില്‍പെടില്ല. പല സ്ഥലങ്ങളിലും സീബ്ര ലൈനുകള്‍ മാഞ്ഞു പോയതായും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

Kerala

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

പുതിയ വാര്‍ത്തകള്‍

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.