Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആകാംക്ഷയുടെ മണിക്കൂറുകള്‍. . . ഒടുവില്‍ ആശ്വാസവുമായി മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:19 pm IST
in Alappuzha

ആലപ്പുഴ: ആകാംക്ഷയുടെ മണിക്കൂറുകള്‍ തള്ളിനീക്കിയാണ് ആലപ്പുഴ കടപ്പുറത്ത് നാട്ടുകാരും പോലീസും മാദ്ധ്യമപ്രവര്‍ത്തകരും നിലകൊണ്ടത്. മത്സ്യബന്ധന ബോട്ട് കടലില്‍ തകര്‍ന്ന് നാലുപേരെ കാണാതായെന്നുള്ള ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോണ്‍സന്ദേശമറിഞ്ഞ് രാവിലെ 11 മുതല്‍ ബീച്ച് കടപ്പുറത്തേക്ക് ജനം ഒഴുകിയെത്തി. പലരുടെയും മുഖത്ത് പരിഭ്രമം. ചിലര്‍ കടലമ്മയെ നോക്കി പ്രാര്‍ത്ഥിച്ചു. ആര്‍ക്കും ആപത്തൊന്നും വരുത്തരുതേ.

കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ നാട്ടുകാരും പോലീസും നിസ്സഹായരായിരുന്നു. അതുകൊണ്ടുതന്നെ പോലീസ് നേവിയുടെയും കോസ്റ്റ് ഗാഡിന്റെയും സഹായം തേടി. 11.30ഓടെ കൊച്ചിയില്‍ നിന്ന് നേവിയുടെയും കോസ്റ്റുഗാഡിന്റെയും ഹെലികോപ്ടറുകളെത്തി തെരച്ചില്‍ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ബോട്ടിന്റെ അവശിഷ്ടം തീരത്തടിഞ്ഞു. ഇതോടെ കൂടിനിന്നവരുടെ മുഖത്ത് കൂടുതല്‍ ആകാംക്ഷയായി.

ഹെലികോപ്ടറുകള്‍ നിരവധി തവണ തെരച്ചില്‍ നടത്തിയെങ്കിലും ബോട്ടിന്റെ മറ്റു ഭാഗങ്ങള്‍ കണ്ടെത്താനായില്ല. ഇതിനിടെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ബോട്ടു തകര്‍ന്ന് നാലുപേരെ കാണാതായെന്നുള്ള വാര്‍ത്ത പ്രചരിച്ചതോടെ കടപ്പുറത്തേക്ക് കൂടുതല്‍ ആളുകളെത്തിത്തുടങ്ങി. പോലീസിനോടും മാദ്ധ്യമപ്രവര്‍ത്തകരോടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി.

തുടര്‍ന്ന് പോലീസ് നടത്തിയ മറ്റൊരന്വേഷണത്തില്‍ കഴിഞ്ഞ ബുധനാഴ്ച വാടയ്‌ക്കല്‍ ഷണ്മുഖ വിലാസം കരയോഗത്തിന് സമീപം എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് നങ്കൂരമിട്ട വള്ളിക്കാവ് കോട്ടയ്‌ക്കപുറം ബാലുഭവനത്തില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിന്റെ ഭാഗമാണെന്ന് തിരച്ചറിഞ്ഞു.

സംശയനിവാരണത്തിനായി ബാബുവിനെ കടപ്പുറത്തെത്തിച്ച് തന്റെ ബോട്ടിന്റെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനസ് എന്ന കമ്പനിക്കുവേണ്ടി പുന്നപ്ര മുതല്‍ ആലപ്പുഴ കടല്‍പ്പാലം വരെ കഴിഞ്ഞ എട്ടിന് സര്‍വ്വേയ്‌ക്ക പോയി തിരികെ മടങ്ങുംവഴിയാണ് പുന്നപ്ര വാടയ്‌ക്ക്‌ല ഷണ്മുഖ വിലാസം കരയോഗത്തിനു സമീപം തകരാറിലായത്. തുടര്‍ന്ന് ബോട്ട് നങ്കൂരമിട്ടശേഷം തീരത്തേക്ക് ബോട്ടിലുണ്ടായിരുന്ന ബാബവും കുമാറും ഗിരീഷും സന്ദേശമയച്ചു. കടല്‍ക്ഷോഭമായാതിനാല്‍ ബോട്ട് അടുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് മറ്റു ബോട്ടിലെത്തി റോപ് ഉപയോഗിച്ച് ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി വരെ ബോട്ട് നങ്കൂരമിട്ട സ്ഥലത്തുതന്നെയുണ്ടായിരുന്നു. പുലര്‍ച്ചെയാണ് ശക്തമായ തിരമാലകളാല്‍ ബോട്ട് തകര്‍ന്നുവെന്നാണ് നിഗമനം. ഇതിന്റെ ഭാഗങ്ങളാണ് കടലില്‍ ഒഴുകി നടന്നതും തീരത്തടിഞ്ഞതും. ഇതാണ് ഇന്നലെ നാട്ടുകാര്‍ കണ്ടതും പോലീസില്‍ വിവരം ധരിപ്പിച്ചതും. നിജസ്ഥിതി മനസിലായതോടെ ഹെലികോപ്ടറുകള്‍ മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.