Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആകാംക്ഷയുടെ മണിക്കൂറുകള്‍. . . ഒടുവില്‍ ആശ്വാസവുമായി മടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:19 pm IST
in Alappuzha

ആലപ്പുഴ: ആകാംക്ഷയുടെ മണിക്കൂറുകള്‍ തള്ളിനീക്കിയാണ് ആലപ്പുഴ കടപ്പുറത്ത് നാട്ടുകാരും പോലീസും മാദ്ധ്യമപ്രവര്‍ത്തകരും നിലകൊണ്ടത്. മത്സ്യബന്ധന ബോട്ട് കടലില്‍ തകര്‍ന്ന് നാലുപേരെ കാണാതായെന്നുള്ള ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വന്ന ഫോണ്‍സന്ദേശമറിഞ്ഞ് രാവിലെ 11 മുതല്‍ ബീച്ച് കടപ്പുറത്തേക്ക് ജനം ഒഴുകിയെത്തി. പലരുടെയും മുഖത്ത് പരിഭ്രമം. ചിലര്‍ കടലമ്മയെ നോക്കി പ്രാര്‍ത്ഥിച്ചു. ആര്‍ക്കും ആപത്തൊന്നും വരുത്തരുതേ.

കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ നാട്ടുകാരും പോലീസും നിസ്സഹായരായിരുന്നു. അതുകൊണ്ടുതന്നെ പോലീസ് നേവിയുടെയും കോസ്റ്റ് ഗാഡിന്റെയും സഹായം തേടി. 11.30ഓടെ കൊച്ചിയില്‍ നിന്ന് നേവിയുടെയും കോസ്റ്റുഗാഡിന്റെയും ഹെലികോപ്ടറുകളെത്തി തെരച്ചില്‍ ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ബോട്ടിന്റെ അവശിഷ്ടം തീരത്തടിഞ്ഞു. ഇതോടെ കൂടിനിന്നവരുടെ മുഖത്ത് കൂടുതല്‍ ആകാംക്ഷയായി.

ഹെലികോപ്ടറുകള്‍ നിരവധി തവണ തെരച്ചില്‍ നടത്തിയെങ്കിലും ബോട്ടിന്റെ മറ്റു ഭാഗങ്ങള്‍ കണ്ടെത്താനായില്ല. ഇതിനിടെ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ബോട്ടു തകര്‍ന്ന് നാലുപേരെ കാണാതായെന്നുള്ള വാര്‍ത്ത പ്രചരിച്ചതോടെ കടപ്പുറത്തേക്ക് കൂടുതല്‍ ആളുകളെത്തിത്തുടങ്ങി. പോലീസിനോടും മാദ്ധ്യമപ്രവര്‍ത്തകരോടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി.

തുടര്‍ന്ന് പോലീസ് നടത്തിയ മറ്റൊരന്വേഷണത്തില്‍ കഴിഞ്ഞ ബുധനാഴ്ച വാടയ്‌ക്കല്‍ ഷണ്മുഖ വിലാസം കരയോഗത്തിന് സമീപം എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് നങ്കൂരമിട്ട വള്ളിക്കാവ് കോട്ടയ്‌ക്കപുറം ബാലുഭവനത്തില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിന്റെ ഭാഗമാണെന്ന് തിരച്ചറിഞ്ഞു.

സംശയനിവാരണത്തിനായി ബാബുവിനെ കടപ്പുറത്തെത്തിച്ച് തന്റെ ബോട്ടിന്റെ ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനസ് എന്ന കമ്പനിക്കുവേണ്ടി പുന്നപ്ര മുതല്‍ ആലപ്പുഴ കടല്‍പ്പാലം വരെ കഴിഞ്ഞ എട്ടിന് സര്‍വ്വേയ്‌ക്ക പോയി തിരികെ മടങ്ങുംവഴിയാണ് പുന്നപ്ര വാടയ്‌ക്ക്‌ല ഷണ്മുഖ വിലാസം കരയോഗത്തിനു സമീപം തകരാറിലായത്. തുടര്‍ന്ന് ബോട്ട് നങ്കൂരമിട്ടശേഷം തീരത്തേക്ക് ബോട്ടിലുണ്ടായിരുന്ന ബാബവും കുമാറും ഗിരീഷും സന്ദേശമയച്ചു. കടല്‍ക്ഷോഭമായാതിനാല്‍ ബോട്ട് അടുപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് മറ്റു ബോട്ടിലെത്തി റോപ് ഉപയോഗിച്ച് ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി വരെ ബോട്ട് നങ്കൂരമിട്ട സ്ഥലത്തുതന്നെയുണ്ടായിരുന്നു. പുലര്‍ച്ചെയാണ് ശക്തമായ തിരമാലകളാല്‍ ബോട്ട് തകര്‍ന്നുവെന്നാണ് നിഗമനം. ഇതിന്റെ ഭാഗങ്ങളാണ് കടലില്‍ ഒഴുകി നടന്നതും തീരത്തടിഞ്ഞതും. ഇതാണ് ഇന്നലെ നാട്ടുകാര്‍ കണ്ടതും പോലീസില്‍ വിവരം ധരിപ്പിച്ചതും. നിജസ്ഥിതി മനസിലായതോടെ ഹെലികോപ്ടറുകള്‍ മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം തടയാന്‍ അടിയന്തര നടപടികള്‍  എത്രയും വേഗം നടപ്പാക്കണം,സര്‍ക്കാരിന്റെ കണ്ണുതുറക്കാന്‍ ഇനിയുമെത്ര ജീവനുകള്‍ നഷ്ടപ്പെടണം : അനൂപ് ആന്റണി

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

Kerala

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം,വിശ്വാസികള്‍ക്കെതിരായ മുഴുവന്‍ കേസുകളും പിന്‍വലിക്കണം- മുഖ്യമന്ത്രിക്ക് കത്തുനല്‍കി ബിജെപി എംഎല്‍എമാര്‍

India

കാന്താരയിലെ ദൈവക്കോലത്തെ പരിഹസിച്ചതിൽ മാപ്പ് അപേക്ഷിച്ച് രൺവീർ സിംഗ് ; ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും , പ്രാർത്ഥനകളും

News

ബംഗാളിൽ അഞ്ചുരൂപയ്‌ക്ക് ചോറും മീൻകറിയും; മദ്യഷാപ്പുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണം; സുവേന്ദു പറഞ്ഞ് പദ്ധതികൾ തുടങ്ങി

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ളയിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രി വി.ഡി സതീശന്റെ മൗനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.