Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജോയ് വധം: നാള്‍വഴി ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2016, 09:12 pm IST
in Alappuzha

എം.എസ്. സനല്‍കുമാര്‍

ചെങ്ങന്നൂര്‍: മകന്റെ കൈകളാല്‍ അതിദാരുണമായി കൊല്ലപ്പെട്ട അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം ഉഴത്തില്‍ ജോയ് ജോണിന്റെ കൊലപാതകത്തിന്റെ നാള്‍ വഴികളിലൂടെ;

*25ന് രാവിലെ ഒന്‍പതിന് വാഴാര്‍മംഗലത്തെ ഉഴത്തില്‍വീട്ടില്‍നിന്ന് കാറ് ശരിയാക്കാന്‍ തിരുവനന്തപുരത്തേക്ക് ജോയിയും മകനും പുറപ്പെടുന്നു.

* 12 മണിയോടെ കാര്‍ഷോറൂമിലെത്തി. മുന്‍കൂട്ടി അറിയിക്കാഞ്ഞതിനാല്‍ നന്നാക്കാന്‍ സമയമെടുക്കുമെന്ന് ഷോറൂമില്‍നിന്ന് മറുപടി. പിന്നെവരാം എന്നുപറഞ്ഞ് കാര്‍ ഷോറൂമില്‍ കൊടുക്കാതെ ഇവര്‍1 2.30ന് ചെങ്ങന്നൂരിലേക്ക് മടങ്ങി

*വൈകിട്ട് 4.30ന് ജോയിയുടെ മൊബൈലിലേക്ക് ഭാര്യ മറിയാമ്മയുടെ ഫോണ്‍കോള്‍ എത്തി. എവിടെയെത്തിയെന്ന ചോദ്യത്തിന് ചെങ്ങന്നൂരില്‍ മുളക്കുഴയില്‍ എത്തിയതായി ജോയിയുടെ മറുപടി.

*4.45ന് മുളക്കുഴ കൂരിക്കടവിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് ഷെറിന്‍ വണ്ടിയൊതുക്കി കൈയില്‍ കരുതിയ തോക്കെടുത്ത് ഒപ്പം ഇരുന്ന ജോയിയുടെ തല ലക്ഷ്യമാക്കി നാലുറൗണ്ട് വെടി ഉതിര്‍ത്തു. മരണം ഉറപ്പാക്കിയതിനു ശേഷം സീറ്റ് പിന്നിലേക്ക് ചരിച്ച് രക്തം പുറത്തുകാണാതെ ടവ്വല്‍കൊണ്ട് മൂടി.

* 5.30ന് അച്ഛന്റെ മൃതദേഹവുമായി കാര്‍ ഓടിച്ച് തിരുവല്ലയയിലെ ഹോട്ടലില്‍ എത്തുന്നു. വസ്ത്രം മാറിയശേഷം ചെങ്ങന്നൂരേക്ക് മടക്കം.

*രാത്രി 8.15ന് ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തയ്‌ക്ക് സമീപം തങ്ങളുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിങ്ങ്‌സിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നു. ഗോഡൗണിന്റെ താക്കോല്‍ സമീപത്തെ ഇലക്ട്രിക്കല്‍ കടയില്‍നിന്ന് വാങ്ങി തിരുവല്ലയിലേക്ക് മടങ്ങി. അഞ്ച് ലിറ്റര്‍ വീതം രണ്ട് ക്യാനുകളിലായി ഡീസല്‍ വാങ്ങുന്നു.

* 10ന് ചെങ്ങന്നൂരില്‍ എത്തി ഗോഡൗണ്‍ തുറന്ന് കാര്‍ പിന്നിലേക്ക് ഓടിച്ച് ഗോഡൗണിലേക്ക് കയറ്റുന്നു. അച്ഛന്റെ മൃതദേഹം കാറില്‍നിന്നെടുത്തു പുറത്തിട്ട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുന്നു. കൈയില്‍ കരുതിയതില്‍ മൂന്നു ലിറ്റര്‍ ഡീസല്‍ ഒഴിച്ച് ജഡം കത്തിക്കുന്നു. തീ ആളിക്കത്തിയതോടെ ഭയന്ന ഷെറിന്‍ മൃതദേഹം പൂര്‍ണമായി കത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന പാറപ്പൊടി ഉപയോഗിച്ച് തീ കെടുത്തി. ഇതിനു ശേഷം കൈവശം കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കൈയും കാലും കഴുത്തും വെട്ടി ആറ് തുണ്ടമാക്കുന്നു.

*കെട്ടിടത്തിനുള്ളിലുള്ള കിണറ്റില്‍നിന്ന് വെള്ളം ശക്തമായി പമ്പുചെയ്ത് രക്തം പൂര്‍ണമായും കഴുകിക്കളയുന്നു. *കൈയില്‍ കരുതിയ ഹൈഡ്രജന്‍ പെറോക്‌സൈഡും അച്ഛന്റെ വസ്ത്രങ്ങളും ഉപയോഗിച്ച് രക്തക്കറ തുടച്ചുനീക്കി വസ്ത്രങ്ങള്‍ കത്തിക്കുന്നു.

*ശരീരാവശിഷ്ടങ്ങള്‍ വെവ്വേറെ ചാക്കില്‍ ഡിക്കിയിലിട്ട് കാലും കൈയും മിത്രപ്പുഴക്കടവ് പാലം, ആറാട്ടുപ്പുഴ പാലം എന്നിവിടങ്ങളില്‍ നിന്ന് പമ്പാനദിയിലേക്ക് വലിച്ചെറിഞ്ഞു.

*ഉടല്‍ ചങ്ങനാശ്ശേരി വേലൂര്‍ ജഗ്്ഷനിലും തല ചിങ്ങവനം ഇലക്ട്രോ കെമിക്കല്‍സ് വളപ്പില്‍ വലിച്ചെറിഞ്ഞു.

*26ന് പുലര്‍ച്ചെ തിരുവല്ലയിലെ ഹോട്ടല്‍മുറിയില്‍ തിരികെയെത്തി.

*രാവിലെ 8.30ന് അമ്മ മറിയാമ്മയെ മൊബൈലില്‍ വിളിച്ച് തനിക്ക് ഒരു കൈയബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുന്നു. മറിയാമ്മ പോലീസില്‍ പരാതി നല്‍കി.

*26നും 27നും പകല്‍ മുഴുവന്‍ തിരുവല്ലയിലെ ഹോട്ടലില്‍ ഷെറിന്‍ വിശ്രമിച്ചു. *രാത്രി ഒന്‍പതിന് തിരുവല്ല വിട്ട് കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തു.

* സംശയത്തെ തുടര്‍ന്ന് 27ന് രാത്രി പോലീസ് മാര്‍ക്കറ്റ് റോഡിന് സമീപമുള്ള ഇവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഗോഡൗണ്‍ പോലീസ് പൂട്ടി കാവല്‍ ഏര്‍പ്പെടുത്തി.

28ന് രാവിലെ പോലീസ് നടത്തി വിശദപരിശോധനയില്‍ മൃതദേഹം കത്തിച്ചതായി ബോധ്യപ്പെട്ടു. ഇതോടെ കൊലപാതകം നടന്നതായി പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഷെറിനായുള്ള അന്വേഷണം ആരംഭിച്ചു.

*28ന് രാവിലെ കോട്ടയത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ കഴുകാനും നന്നാക്കാനും കാര്‍ ഷെറിന്‍ നല്‍കി.

* വൈകിട്ട് 4.30ന് വര്‍ക്ക്‌ഷോപ്പില്‍നിന്ന് ഓട്ടോ വിളിച്ച് ഹോട്ടലിനു മുന്നില്‍ വന്നിറങ്ങിയ ഷെറിന് രക്ഷപ്പെടാന്‍ സമയം ലഭിക്കുന്നതിന് മുന്‍പ് കോട്ടയം സിഐ: പി.വി. ബോബി പിടികൂടി. കൊലയ്‌ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു.

* 29ന് നടന്ന ചോദ്യംചെയ്യലില്‍ മൊഴി മാറ്റിപ്പറഞ്ഞ് പോലീസിനെ വട്ടംകറക്കുന്നു. *ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ജോസിന്റെ ഇടതു കൈ പാണ്ടനാട്ട് കഴയത്ത് കടവില്‍നിന്ന് പോലീസിന് ലഭിക്കുന്നു *30ന് പുലര്‍ച്ചെ രണ്ടിന് ഉടലും തലയും വലിച്ചെറിഞ്ഞ സ്ഥലം പോലീസിനോട് വെളിപ്പെടുത്തുന്നു.

*പോലീസിനൊപ്പം എത്തി ഇവ കാട്ടിക്കൊടുക്കുന്നു.

* വൈകിട്ട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

Kerala

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

പുതിയ വാര്‍ത്തകള്‍

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.