Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൊലയ്‌ക്കുകാരണം പണവും സ്വത്തും നല്‍കാത്തതിലുള്ള പക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 09:28 pm IST
in Alappuzha

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെ മകന്‍ കൊലപ്പെടുത്തിയത് സ്വത്തിനെചൊല്ലിയുള്ള തര്‍ക്കവും ആഡംബരത്തിനും വഴിവിട്ട ജീവിതത്തിനും പിതാവ് പണം നല്‍കാന്‍ തയ്യാറാകാത്തതും. പിടിയിലായ ഷെറിന്‍ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐടി വിദഗ്ധനായ ഷെറിന്‍ ജോണ്‍ തിരുവനന്തപുരത്തും ബംഗ്ലൂരിലുമായി മാറി മാറിയാണ് ജോലിചെയ്തിരുന്നത്. അമേരിക്കന്‍ പൗരത്വമുണ്ടായിരുന്ന ഷെറിന്‍ 2003ല്‍ അവിടെ ചില കുഴപ്പങ്ങള്‍ ഉണ്ടാക്കിയ ശേഷം നാട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ അമേരിക്കയിലേക്ക് മടങ്ങിപ്പോയില്ല. 2010ല്‍ ഷെറിന്‍ വിവാഹിതനായെങ്കിലും അധികം വൈകാതെ തന്നെ വിവാഹബന്ധം വേര്‍പെടുത്തി.

തുടര്‍ന്ന് ബംഗ്ലൂരില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കുത്തഴിഞ്ഞ ജീവതമാണ് നയിച്ചിരുന്നത്. മുന്‍കോപിയായ പിതാവിന്റെ മുടിയനായ പുത്രനാണ് ഷെറിനെന്നാണ് വീട്ടുകാര്‍ തന്നെ ഇയാളെപ്പറ്റി പറയുന്നത്. നഗരമധ്യത്തിലെ ഇവരുടെ ബഹുനില മന്ദിരത്തിലെ സ്ഥാപനങ്ങളില്‍ നിന്നും വാടക പിരിക്കുന്നതിനെ ചൊല്ലി പിതാവ് ജോയ് ജോണും മകന്‍ ഷെറിനും തമ്മില്‍ പലപ്പോഴും വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്.

ഇതേ തുടര്‍ന്ന് വാടക പിരിക്കാന്‍ മറ്റൊരു ഏജന്‍സിയെ ജോയ് ജോണ്‍ ചുമതലപ്പെടുത്തിയിരുന്നു. മറ്റൊറുകടയ്‌ക്കായി ഒരാളില്‍ നിന്നും ഡിപ്പോസിറ്റായി വാങ്ങിയ 1,50,000 രൂപാ ഷെറിന്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ജോയിജോണ്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയതോടെ പണം തിരികെ നല്‍കണമെന്ന് ഷെറിനോട് ആവശ്യപ്പെട്ടു. ഇതെചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി.

കഴിഞ്ഞ 19ന് സഹോദരനായ ഡോക്ടര്‍ ഡേവിഡും കുടുംബവും വരുന്നതോടെ വീട്ടില്‍ നിന്നും മാറി താമസിക്കണമെന്ന് ജോയിജോണ്‍ ഷെറിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെ ക്ലബ്ബ് സെവനിലായിരുന്നു ഇയാളുടെ താമസം. ചെറുപ്പം മുതല്‍ തന്നേക്കാളും അച്ഛന് സ്‌നേഹം മറ്റുമക്കളോടാണന്ന ഷെറിന്‍ പറയുന്നു. മോശമായാണ് പിതാവ് തന്നോട് പെരുമാറിയിരുന്നത്. സ്വത്തുമുഴുവന്‍ അനാഥമന്ദിരത്തിന് നല്‍കിയാലും തന്റെ സ്വത്തിന്റെ അര അംശംപോലും തരില്ലന്ന പലതവണ ജോയിജോണ്‍ പറഞ്ഞതായും ഷെറിന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കാശിന് ആവശ്യമുണ്ടങ്കില്‍ മാനേജറോട് പറഞ്ഞ് വൗച്ചര്‍ ഒപ്പിട്ടശേഷമാണ് ഷെറിന് പണം നല്‍കിയിരുന്നത്. സ്ഥാപനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും ഷെറിന്റെ മേല്‍നോട്ടത്തിലായിരുന്നു. ചെലവായ തുകയുടെ ക്രത്യമായ വൗച്ചറും ജോയിജോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അധികം പണം ഷെറിന്റെ കൈയ്യില്‍ വരുന്നത് തടയാന്‍ കാരണമായി. ഇതും പിതാവിനോടുള്ള കൊടും പകയ്‌ക്ക് കാരണമായി.

പിന്നീടുള്ള ഒരേഒരു മാര്‍ഗം പിതാവിനെ ഇല്ലാതാക്കുക എന്നതായിരുന്നു ഷെറിന്റെ മുന്നിലുണ്ടായിരുന്ന പോംവഴി. ഇതായിരുന്നു അച്ഛനെ അരുംകൊലചെയ്യാന്‍ ഷെറിനെ പ്രേരിപ്പിച്ചതായി പോലീസ് പറയുന്നത്.

തോക്കിന് അമേരിക്കന്‍ ലൈസന്‍സ്

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ അച്ഛനെ മകന്‍ കൊലപ്പെടുത്തിയത് അമേരിക്കന്‍ നിര്‍മ്മിത തോക്ക് ഉപയോഗിച്ച്. ഈതോക്കിന് അമേരിക്കന്‍ ലൈസന്‍സാണന്നും പോലീസ് കണ്ടെത്തി. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോയിജോണ്‍ അമേരിക്കയില്‍ നിന്നും എത്തിച്ചതാണ് ഇത്. അന്ന് നിയമം കര്‍ശനമല്ലായിരുന്നപ്പോഴാകം എത്തിച്ചതെന്ന് കരുതപ്പെടുന്നു. കൈവെള്ളയില്‍ സൂക്ഷിക്കാവുന്ന ചെറിയ തോക്കാണിത്. ജോയിജോണ്‍ അമേരിക്കയിലേക്ക് തിരിച്ചുപോകുമ്പോള്‍ തോക്ക് അലമാരിയില്‍ വച്ചുപൂട്ടിയ ശേഷമാണ് പോകാറ്. എന്നാല്‍ ഷെറിന്‍ അലമാരിതുറന്ന് തോക്ക് കൈക്കലാക്കുകയായിരുന്നു. മുന്‍പ് അലമാരിയില്‍നിന്നും പല സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടന്ന് പറഞ്ഞ് അച്ഛനും മകനും വഴക്കുണ്ടായിട്ടുള്ളതായും പോലീസ് പറയുന്നു.

മാലിന്യമെന്നു കരുതി

ഉടല്‍ മണ്ണിട്ടുമൂടി

ചെങ്ങന്നൂര്‍: മകന്‍ കാലപ്പെടുത്തിയ അമേരിക്കന്‍ മലയാളിയായ ജോയിജോണിന്റെ ശരീരഭാഗം ചങ്ങനാശ്ശേരിയില്‍ നിന്നും കണ്ടെടുത്തത് മണ്ണിനടിയില്‍നിന്ന്. 25ന് രാത്രി കോട്ടയത്തേക്ക് പുറപ്പെട്ട ഷെറിന്‍ ചങ്ങനാശ്ശേരി കറുകച്ചാല്‍ വേലൂര്‍ ജങ്ഷനില്‍ ബസ് സ്‌റ്റോപ്പില്‍ മരിയ ഹോട്ടലിനു സമീപത്താണ് ജോയിജോണിന്റെ ഉടല്‍ഭാഗം ചാക്കിലാക്കി തള്ളിയത്. ഒരുദിവസം കഴിഞ്ഞ് ചാക്കുകെട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ കോഴിവേസ്റ്റാണന്നു കരുതി പരിസരത്തുള്ളവര്‍ ഇതിന് മുകളിലേക്ക് മണ്ണുനിക്കിയിടുകയായിരുന്നു. ഇന്നലെ ഷെറിന്‍ പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രാവിലെ മണ്ണ് നീക്കംചെയ്താണ് ശരീരഭാഗം പുറത്തെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29ന്, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.