Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലുണ്ടാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 10:45 pm IST
in Kottayam

കോട്ടയം: കുമരകത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാവണന്നെ ആവശ്യം ശക്തമാകുന്നു. ബിഡിജെഎസ്സ് എന്ന രാഷ്‌ട്രീയ കക്ഷിയുടെ രൂപീകരണത്തോടെ സിപിഎം പ്രവര്‍ത്തകരായ ഈഴവ സമുദായാംഗങ്ങള്‍ എന്‍ഡിഎയിലേക്ക് പോയതാണ് ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടന്ന വാശിയേറിയ ത്രികോണ മത്സരം ഇരുകൂട്ടരുടെയും വീര്യം വര്‍ദ്ധിപ്പിച്ചു. മണ്ഡലത്തിലെ എന്‍ഡിഎയുടെ സാന്നിദ്ധ്യം ഇടതുപക്ഷത്തിന്റെ വിജയസാദ്ധ്യതയ്‌ക്ക് മങ്ങലേല്‍പ്പിക്കുമെന്ന തോന്നലായിരുന്നു അക്രമങ്ങള്‍ക്ക് പ്രേരണയായത്. എന്നാല്‍ ഈഴവ സമുദായാംഗങ്ങളുടെ വോട്ടുചോര്‍ച്ചയെ മറികടക്കാന്‍ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ പരത്തിയ ഭീതി സിപിഎമ്മിന് തുണയായി. സിപിഎം സ്ഥാനാര്‍ത്ഥി ഒമ്പതിനായരിത്തിന് അടുത്തുള്ള വോട്ടുകള്‍ക്ക് വിജയംനേടി.

വിജയാഹ്ലാദ പ്രകടനം കടന്നുപോയ വഴിയില്‍ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന വീട്ടില്‍ കയറി മക്കളെയും സ്ത്രീകളെയും സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. പിന്നീട് വീടുകയറിയുള്ള അക്രമങ്ങളും, വടിവാളും കമ്പിവടികളും കൊണ്ടുള്ള ഇരുപതോളം അക്രമ പരമ്പരകളാണ് ഇവിടെ അരങ്ങേറിയത്. പലവീടുകളിലെയും ഗൃഹോപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. പലര്‍ക്കുമെതിരെ വധഭീഷണികള്‍ മുഴക്കി. ക്രമസമാധാനം പാടേ തകര്‍ന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലും ഉണ്ടായില്ല. ഏകപക്ഷീയമായ പോലീസ് നടപടികള്‍ എതിരാളികളെ പ്രകോപ്പിച്ചു. നിരവധിപേര്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിലാണ്. പലരും പൊലീസ് കസ്റ്റഡിയിലും. വളരെ വൈകിയെങ്കിലും പ്രഖ്യാപിച്ച നിരോധനാജ്ഞ സ്ഥിതിഗതികള്‍ അല്പമെങ്കിലും ശാന്തമാക്കിയിട്ടുണ്ട്. എങ്കിലും ഒരു നെരിപ്പോടുപോലെ കുമരകം ഇപ്പോഴും പുകയുകയാണ്. അടിയ്‌ക്കാനും തിരിച്ചടിക്കാനും തക്കം പാര്‍ത്തിരിക്കുന്നവര്‍ നിരോധനാജ്ഞയെ ഭയന്ന് മാളങ്ങളില്‍ ഒളിച്ചിരിക്കുകയാണ്.

ജാതിമത രാഷ്ടീയത്തിനതീതമായി സ്‌നേഹത്തോടെയും സഹവര്‍ത്തിത്തത്തോടെ കഴിഞ്ഞവരായിരുന്നു കുമരകംകാര്‍. പരസ്പരം കുറ്റപ്പെടുത്തലല്ല ഇപ്പോള്‍ ആവശ്യം. ഇനി അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനും സമാധാന പൂര്‍ണമായ ജീവിതം ജനങ്ങള്‍ക്ക് ഉറപ്പു വരുത്താനുമാണ് പൊലീസും അധികൃതരും ശ്രമിക്കേണ്ടത്.

ഒരു പ്രദേശത്ത് രാഷ്‌ട്രീയ സംഘര്‍ഷം ഉണ്ടായാല്‍ അതില്ലാതാക്കാന്‍ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചുള്ള സമാധാന സമ്മേളനം നടത്തുക പതിവാണ്. കുമരകത്ത് അത്തരമൊരു ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിക്കുന്നത് തികച്ചും അനാസ്ഥയാണ്. സമാധാന ചര്‍ച്ചയ്‌ക്കാവശ്യമായ സാഹചര്യം ഉണ്ടാക്കണം. സംഘര്‍ഷം സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന പാര്‍ട്ടികല്‍ തമ്മിലാണെന്നത് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കുമരകം ഇനിയും ചോരക്കളം ആകാതിരിക്കാന്‍ അധികൃതര്‍ അനാസ്ഥവെടിഞ്ഞ് സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് കുരകത്തെ സാധാരണക്കാരായ പൊതുജനങ്ങളുടെ വികാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.