Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അമ്പാടിമുക്കിലെ ക്രിമിനലുകളെ വെള്ളപൂശാന്‍ സിപിഎം നേതൃത്വത്തിന്റെ നുണപ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:00 pm IST
in Kannur

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം ക്രിമിനല്‍ സംഘത്തെ വെള്ളപൂശാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വ്യാജപ്രചാരണം. ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ വീടാക്രമിക്കാന്‍ അമ്പാടി മുക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പദ്ധതിയിട്ടുവെന്ന വ്യാജ പ്രചാരണമാണ് സിപിഎം നേതാവ് പി.ജയരാജനും പാര്‍ട്ടി പത്രവും പടച്ചുവിട്ടത്. അമ്പാടിമുക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ രജീഷിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കെ.സുധാകരന്റെ വീടാക്രമിക്കാനെത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന ജയരാജന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സംശയാസ്പദമായി നിലനില്‍ക്കുന്നത്. രജീഷിനെ പോലീസ് ചോദ്യം ചെയ്യുന്നതിന് മുന്‍പായിരുന്നു ജയരാജന്റെ വിവാദമായ പ്രസ്താവന. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി നാടുകടത്തപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ച ദിവസം തന്നെയാണ് ഇത്തരം നുണപ്രചാരണത്തിന് തുടക്കം കുറിച്ചതെന്നതും ശ്രദ്ധേയമാണ്.

സമീപകാലത്തായി കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്ക് കേന്ദ്രീകരിച്ച് നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറുന്നത്. നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ജയരാജന്റെ സന്തതസഹചാരി ധീരജ് കുമാര്‍ എന്നയാളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബ്ലേഡ് മാഫിയാ തലവനായ ഇയാള്‍ പോലീസിനെ അക്രമിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സിപിഎം അധികാരത്തില്‍ വന്നാല്‍ ടൗണ്‍ സ്റ്റേഷന്‍ തങ്ങള്‍ ഭരിക്കുമെന്നും ഇവിടെ നിരവധി തലകളുരുളുമെന്നും കഴിഞ്ഞ ദിവസം ധീരജ് പരസ്യമായി വെല്ലുവിളി നടത്തിയിരുന്നു. പണം പലിശക്ക് നല്‍കി ബ്ലേഡ് മാഫിയാ തലവനായി വളര്‍ന്ന ധീരജിനെയും, തനു എന്നയാളെയും ബിജെപിയില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ ബിജെപിയില്‍ നിന്ന് പുറത്താക്കിയ ഉടന്‍ തന്നെ എല്ലാ വാഗ്ദാനങ്ങളും നല്‍കി ജയരാജന്‍ ഇവരെസിപിഎമ്മിലേക്ക് ആനയിക്കുകയായിരുന്നു. പതിമൂന്നോളം ക്രിമിനല്‍ കേസില്‍ പ്രതിയായ ധീരജ് കുമാര്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഇപ്പോള്‍ പണം കൊള്ളപ്പലിശക്ക് നല്‍കുന്നത്. അമ്പാടി മുക്കില്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലും, ഫൈനാന്‍സ് റെയ്ഡിന് വന്ന പോലീസുകാരെ ആക്രമിച്ച കേസിലും ധീരജ് പ്രതിയാണ്. 2011 തളാപ്പ് അമ്പലത്തിലെ തെരഞ്ഞെടുപ്പ് ദിവസം ഭക്തി സംവര്‍ദ്ധിനി യോഗത്തില്‍ ബൂത്ത് കത്തിച്ചതിലും, തളാപ്പ് അമ്പലത്തിലെ സെക്രട്ടറി പവിത്രനെ ഓഫീസില്‍ കയറി അക്രമിച്ച കേസിലുമുള്‍പ്പടെ ഇയാള്‍ പ്രതിയാണ്.

പി.ജയരാജന്‍ സിപിഎം ജില്ലാ സെക്രട്ടറിയായതിന് ശേഷമാണ് കണ്ണൂര്‍ ജില്ലയില്‍ രാഷ്‌ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചത്. നേരത്തെ കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പി.പി.മോഹനനെയും, തളിപ്പറമ്പ് അരിയിലെ ഷുക്കൂറിനെയും മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ജയരാജന്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഷുക്കൂര്‍ കേസിന്റെ അന്വേഷണത്തെ സിപിഎമ്മിലെ ചില നാട്ടുരാജക്കന്‍മാര്‍ ചേര്‍ന്ന് അട്ടിമറിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. നിലവില്‍ രണ്ട് കൊലക്കേസുകളില്‍ പ്രതിയായ പി.ജയരാജന്‍ തന്നെയാണ് നുണപ്രചാരണത്തിന് പിന്നില്‍. അമ്പാടിമുക്കിലെ സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുക്കുന്ന ജയരാജന്റെ കണ്ണൂരിലേക്കുള്ള തിരിച്ചുവരവിനെ ഭയപ്പാടോടെയാണ് സമാധാന കാംക്ഷികള്‍ കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.