Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മധ്യസ്ഥത വഹിച്ച് കെ.സുധാകരന്‍ കബളിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 07:24 pm IST
in Kannur

തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് നമ്പ്യാര്‍ 50 ലക്ഷം വായ്‌പ വാങ്ങി വഞ്ചിച്ചു : പണം തിരികെ ചോദിച്ചതിന് ഭീഷണിപ്പെടുത്തിയതായും പരാതി

കണ്ണൂര്‍: തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് നമ്പ്യാര്‍ 50 ലക്ഷം വായ്‌പ വാങ്ങി വഞ്ചിച്ചതായും പണം തിരികെ ചോദിച്ചതിന് കഴിഞ്ഞ ദിവസം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പരാതി. കൈതപ്രം സ്വദേശിയും റിട്ടേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥനുമായ കെ.കരുണാകരനും ഭാര്യയും ഭാര്യാ സഹോദരനുമാണ് രാജേഷ് നമ്പ്യാര്‍ക്കും കോണ്‍ഗ്രസ് നേതാവും ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരനെതിരെയും പരാതിയുമായി രംഗത്തെത്തിയത്. രാജേഷ് നമ്പ്യാരോടൊപ്പം 17 വര്‍ഷക്കാലം സൈനിക സേവനം നടത്തിയ കരുണാകരനില്‍ നിന്നും തന്റെ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് ചൂണ്ടിക്കാട്ടി അമ്പത് ലക്ഷം രൂപ 2012ല്‍ വാങ്ങിയതായും എന്നാല്‍ ഇതുവരെ തിരിച്ചു നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങളുടെ ആയുഷ്‌ക്കാല സമ്പാദ്യമായി സ്വരൂപിച്ച സ്വത്തുക്കളഉ ആഭരണങ്ങളും വിറ്റ് രാജേഷ് നമ്പ്യാര്‍ക്ക് നല്‍കിയ വായ്‌പ 4 വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചു നല്‍കിയില്ലെന്ന് ഇവര്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ പത്രികയോടൊപ്പം ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ 5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് പ്രസ്താവിച്ചതിനെ തുടര്‍ന്ന് താന്‍ യുഡിഎഫ് നേതാക്കളോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും വളരെ മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതായി കരുണാകരന്‍ പറഞ്ഞു. തുടര്‍ന്ന് വീണ്ടും വിളിച്ച രാജേഷ് നമ്പ്യാര്‍ താന്‍ പത്രികയോടൊപ്പം ബോധിപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന മുഴുവന്‍ സംഗതികളും കളവാണെന്നും തന്റെ മകള്‍ക്ക് നല്ല വിവാഹ ആലോചനകള്‍ വരാന്‍ താന്‍ വലിയ സമ്പന്നനാണെന്ന് കാണിക്കാനാണ് വ്യാജ സത്യവാങ്മൂലം നല്‍കിയതെന്നും മറ്റും രാജേഷ് നമ്പ്യാര്‍ ഫോണിലൂടെ തന്നോട് പറഞ്ഞതായും ഇക്കാര്യം തന്റെ ഫോണില്‍ റിക്കോഡ് ചെയ്തിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി ഇലക്ഷന്‍ കമ്മീഷനും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതായി കരുണാകരന്‍ പറഞ്ഞു. കൂടാതെ താന്‍ തളിപ്പറമ്പില്‍ മത്സരിക്കുന്നത് തോല്‍ക്കുമെന്നറിഞ്ഞു കൊണ്ടാണെന്നും മത്സരിക്കാന്‍ ആളില്ലാതാവുകയും 20 ലക്ഷം രൂപ പ്രചാരണച്ചെലവിനായി യുഡിഎഫ് തന്നതിനാലാണ് മത്സരിക്കുന്നതെന്നും രാജേഷ് നമ്പ്യാര്‍ ഫോണിലൂടെ പറഞ്ഞു. തന്നെയും തന്റെ കുടുംബത്തേയും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ച രാജേഷ് നമ്പ്യാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാനും രാജേഷ് നമ്പ്യാരുടെ വഞ്ചനക്ക് വിധേയരായിട്ടുളള തന്നെ പോലുളള നിരപരാധികളുടെ സങ്കട നിവൃത്തി ഉണ്ടാക്കാന്‍ നടപടി കൈക്കൊളളണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

രാജേഷ് നമ്പ്യാര്‍ നല്‍കാനുളള 50 ലക്ഷം രൂപ വാങ്ങിതരാന്‍ കുടുംബ സുഹൃത്തായ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവും ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന്‍ മധ്യസ്ഥത വഹിച്ചിരുന്നതായും എന്നാല്‍ ജനകീയ നേതാവെന്നു പറയുന്ന സുധാകരന്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സുധാകരന്റെ സാന്നിധ്യത്തില്‍ പണം തിരികെ തരാന്‍ രാജേഷ് നമ്പ്യാര്‍ പലതവണ തീയ്യതികള്‍ പറഞ്ഞെങ്കിലും 6 മാസത്തിലധികമായിട്ടും പണം തിരികെ ലഭിച്ചില്ല. സുധാകരന്റെ വാക്ക് വിശ്വസിച്ചത് വെറുതെയാവുകയായിരുന്നു. ഇക്കാര്യം സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാജേഷ് നമ്പ്യാരെ പിണക്കി പണം വാങ്ങിതന്നാല്‍ തനിക്കെന്തു നേട്ടമാണുളളതെന്നും സുധാകരന്‍ ചോദിച്ചതായും കരുണാകരനും കൂടുംബവും പറഞ്ഞു. പല ഘട്ടങ്ങളിലും രാജേഷ് നമ്പ്യാരെ കേസുകളില്‍ നിന്നും രക്ഷിച്ചതായും ഇവര്‍ പറഞ്ഞു. 50 ലക്ഷം രൂപ വാങ്ങി തിരിച്ചുതരാതെ ബ്ലാങ്ക് ചെക്ക് നല്‍കി വഞ്ചിച്ചതായി കാണിച്ച് രാജേഷ് നമ്പ്യാര്‍ക്കെതിരെ താന്‍ നല്‍കിയ കേസ് 2004 മുതല്‍ കണ്ണൂര്‍ കോടതിയില്‍ നടന്നുവരുന്നതായും കരുണാകരന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കരുണാകരന്റെ ഭാര്യ പി.അജിത, ഭാര്യാ സഹോദരന്‍ പി.സോമന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.