Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സഹ്യന്റെ താഴ്‌വരയില്‍ പാഞ്ചജന്യം മുഴക്കി രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 11:19 pm IST
in Thiruvananthapuram

ആര്‍. ഗോപകുമാര്‍

നെടുമങ്ങാട്: പഞ്ചവാദ്യത്തിന്റെയും താളമേളങ്ങളുടെയും അകമ്പടിയും പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങളും സൃഷ്ടിച്ച ആവേശത്തിരയിളക്കത്തോടെയായിരുന്നു അഡ്വ. വി.വി. രാജേഷിന്റെ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം. വനിതകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകരുടെ ശക്തിപ്രകടനം താലൂക്ക് ആസ്ഥാന നഗരിയെ പ്രകമ്പനം കൊളളിച്ചു. മാറ്റത്തിന് കാതോര്‍ക്കുന്ന മലയോര ജനത തങ്ങളുടെ പ്രിയ സ്ഥാനാര്‍ത്ഥിക്ക് സ്‌നേഹനിര്‍ഭരമായ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞാണ് പത്രിക സമര്‍പ്പണത്തിനായി യാത്രാനുമതി നല്‍കിയത്. അതികഠിനമായ ചൂടിനെ വകവയ്‌ക്കാതെ വഴിയോരങ്ങളില്‍ താമരപ്പൂക്കള്‍ നല്‍കാനായി പ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് റോഡിനിരുവശങ്ങളിലും തടിച്ചുകൂടിയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

രാവിലെ 7.30 ന് പഴവങ്ങാടി ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാജേഷ് ജന്മനാടായ കരിപ്പൂര് മുഖവൂരിലെത്തി അച്ഛനമ്മമാരുടെയും സഹോദരിയുടെയും അനുഗ്രഹം നേടിയാണ് പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. സമീപത്തെ മഹാവിഷ്ണുക്ഷേത്രത്തിലും കരിപ്പൂര്, കോട്ടപ്പുറം ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. മുസ്ലിം, ക്രിസ്റ്റ്യന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹം നേടി വേണ്ടപ്പെട്ടവരെ നേരില്‍ കണ്ട് ആശീര്‍വാദം വാങ്ങി നെടുമങ്ങാട് കുളവിക്കോണം എന്‍എസ്എസ് കരയോഗം കാര്യാലയത്തില്‍ എത്തി. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ അഡ്വ. വി.എ. ബാബുരാജിനെ നേരില്‍കണ്ട് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് മന്നത്തു പത്മനാഭന്റെ പ്രതിമയിലും ചന്തമുക്കിലെ പൊന്നറ ശ്രീധറിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. അവിടെ കൂടിനിന്ന പൊതുജനങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചും പൊന്നാട അണിയിച്ചും സ്ഥാനാര്‍ത്ഥിയെ ആശീര്‍വദിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം കാല്‍നടയായി പഴകുറ്റി പമ്പിനു സമീപത്തെത്തി. അവിടെ കാത്തുനിന്ന എസ്എന്‍ഡിപി പ്രവര്‍ത്തകരും നാട്ടുകാരും താമരപ്പൂവ് നല്‍കി അനുഗ്രഹിച്ചു. പത്രിക സമര്‍പ്പണ സമയം 12 ന് ശേഷമായിരുന്നു. അതിനാല്‍ പഴകുറ്റി എസ്എന്‍ഡിപി ശാഖാമന്ദിരത്തിലെ സ്വീകരണത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു യാത്ര. എസ്എന്‍ഡിപി യോഗത്തിലെ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ദൈവദശകം ചൊല്ലി സ്ഥാനാര്‍ത്ഥിയെ ഓഫീസിലേക്ക് സ്വീകരിച്ചു. നാരായണഗുരുവിന്റെ ഫോട്ടോക്ക് മുമ്പില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ചു. പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

ബിഡിജെഎസ് ജില്ലാകമ്മിറ്റി അംഗം ചന്തവിളചന്ദ്രന്‍, യൂണിയന്‍ പ്രസിഡന്റ് എ. മോഹന്‍ദാസ്, സെക്രട്ടറി പീതാംബരന്‍, അനി എന്നിവര്‍ പൊന്നാട അണിയിച്ചു. തുടര്‍ന്ന് പഴകുറ്റിയില്‍ നിന്ന് നഗരിക്കുന്ന് മലമുകള്‍ താണ്ടി ബ്ലോക്ക് ഓഫീസിലെത്തി 12.20 ന് തെരഞ്ഞെടുപ്പ് ഉപവരണാധികാരി നെടുമങ്ങാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ സി. രാധാകൃഷ്ണനു മുമ്പാകെ പത്രിക സമര്‍പ്പിച്ചു.

ആകെ 85,54,520 രൂപയുടെ സ്വത്താണ് രാജേഷിനുള്ളത്. ബാങ്ക് നിക്ഷേപമായി രാജേഷിന്റെ പേരില്‍ 17,023 രൂപയും 40,000 രൂപ വിലവരുന്ന ബൈക്കും കൂടാതെ വഞ്ചിയൂര്‍ വില്ലേജില്‍ 85 ലക്ഷം രൂപ വിലമതിക്കുന്ന ആറരസെന്റ് സ്ഥലവും പണി നടക്കുന്ന വീടുമുണ്ട്. ഭാര്യ നിത്യാനായരുടെ പേരില്‍ 10,76,183 രൂപ നിക്ഷേപവും കടയ്‌ക്കല്‍ വില്ലേജില്‍ 32 ലക്ഷം രൂപ വിലമതിക്കുന്ന 16 സെന്റ് ഭൂമിയുമുണ്ടെന്നാണ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ള സ്വത്ത് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.