Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല- പ്രോസിക്യൂഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 11:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധി പ്രഖ്യാപനത്തിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. താന്‍ നിരപരാധിയാണെന്നും ആരെയും കൊന്നിട്ടില്ലെന്നും ഒന്നാം പ്രതി നിനോ മാത്യു. അതേസമയം മകളെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നാണ് അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചത്.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നിനോ മാത്യു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിക്ക് മുമ്പാകെ വ്യക്തമാക്കിയത്. പ്രായമായ മാതാപിതാക്കളും ആറു വയസ്സായ കുഞ്ഞുമുണ്ട്. അമ്മ ആസ്തമാരോഗിയാണ്. രണ്ടുവര്‍ഷമായി കുഞ്ഞിനെ കണ്ടിട്ടില്ല. മാത്രമല്ല തന്റെ ഭാര്യയെ കേസില്‍ വിസ്തരിക്കാന്‍ അവസരം നല്‍കണമെന്നും നിനോ മാത്യു ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ജഡ്ജി നിരാകരിച്ചു.

താന്‍ കൊലപാതകങ്ങള്‍ക്ക് കൂട്ടുനിന്നിട്ടില്ലെന്നായിരുന്നു അനുശാന്തിയുടെ വാദം. ആരെയും ഉപദ്രവിക്കാന്‍ താന്‍ സഹായിച്ചിട്ടില്ല. തന്റെ കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നും അനുശാന്തി പറഞ്ഞു.

ക്രൂരമായ കൊലപാതകങ്ങളാണ് നടന്നതെന്നും അതിനാല്‍ പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഒരിക്കലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെ ഓമനയെയും സ്വസ്തികയെയും ക്രൂരമായി തലയ്‌ക്കടിച്ച് കഴുത്തുവെട്ടിയാണ് കൊലപ്പെടുത്തിയത്. അന്വേഷണം വഴിതെറ്റിക്കാന്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണിത്. കാമപൂര്‍ത്തീകരണത്തിനായി സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അരുംകൊലകളാണ് നടന്നിരിക്കുന്നത്. ഇരട്ടക്കൊലയ്‌ക്കുശേഷം മൂന്നാമത്തെ കൊലയ്‌ക്ക് ഒന്നാംപ്രതി കാത്തുനിന്നു. ഒരുമിച്ചു ജീവിക്കാനായി 2013 മുതല്‍ നിനോമാത്യുവും അനുശാന്തിയും ഗൂഢാലോചന നടത്തിവരികയായിരുന്നു. ഇതിന്റെ സാഹചര്യത്തെളിവുകള്‍ കോടതി പരിശോധിച്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് ഒമ്പതിന് ഇരുവരും കൈമാറിയ മൊബൈല്‍ സന്ദേശങ്ങള്‍ വ്യക്തമായ തെളിവാണ്. രണ്ടു പ്രതികള്‍ക്കും കൃത്യത്തില്‍ ഒരുപോലെ പങ്കുണ്ട്. അതിനാല്‍ രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ല. അതിനാല്‍ തന്നെ വധശിക്ഷയ്‌ക്ക് ഇവിടെ പ്രസക്തിയില്ല. രണ്ടാംപ്രതി അനുശാന്തി ഗൂഢാലോചനയില്‍ പങ്കാളിയില്ല. അതിനാല്‍ ഇരുവര്‍ക്കും വധശിക്ഷ നല്‍കരുതെന്നും അവര്‍ വാദിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച പെറ്റീഷന്‍ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിയാണ് പ്രതികള്‍ കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ വി.എസ്. വിനീത്കുമാറും ഒന്നാംപ്രതി നിനോ മാത്യുവിന് വേണ്ടി അഡ്വ ശാസ്തമംഗലം അജിത്കുമാറും രണ്ടാംപ്രതി അനുശാന്തിക്കു വേണ്ടി അഡ്വ മുരുക്കുംപുഴ വിജയകുമാരന്‍നായരും ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.