Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല- പ്രോസിക്യൂഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 11:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധി പ്രഖ്യാപനത്തിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. താന്‍ നിരപരാധിയാണെന്നും ആരെയും കൊന്നിട്ടില്ലെന്നും ഒന്നാം പ്രതി നിനോ മാത്യു. അതേസമയം മകളെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നാണ് അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചത്.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നിനോ മാത്യു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിക്ക് മുമ്പാകെ വ്യക്തമാക്കിയത്. പ്രായമായ മാതാപിതാക്കളും ആറു വയസ്സായ കുഞ്ഞുമുണ്ട്. അമ്മ ആസ്തമാരോഗിയാണ്. രണ്ടുവര്‍ഷമായി കുഞ്ഞിനെ കണ്ടിട്ടില്ല. മാത്രമല്ല തന്റെ ഭാര്യയെ കേസില്‍ വിസ്തരിക്കാന്‍ അവസരം നല്‍കണമെന്നും നിനോ മാത്യു ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ജഡ്ജി നിരാകരിച്ചു.

താന്‍ കൊലപാതകങ്ങള്‍ക്ക് കൂട്ടുനിന്നിട്ടില്ലെന്നായിരുന്നു അനുശാന്തിയുടെ വാദം. ആരെയും ഉപദ്രവിക്കാന്‍ താന്‍ സഹായിച്ചിട്ടില്ല. തന്റെ കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നും അനുശാന്തി പറഞ്ഞു.

ക്രൂരമായ കൊലപാതകങ്ങളാണ് നടന്നതെന്നും അതിനാല്‍ പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഒരിക്കലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെ ഓമനയെയും സ്വസ്തികയെയും ക്രൂരമായി തലയ്‌ക്കടിച്ച് കഴുത്തുവെട്ടിയാണ് കൊലപ്പെടുത്തിയത്. അന്വേഷണം വഴിതെറ്റിക്കാന്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണിത്. കാമപൂര്‍ത്തീകരണത്തിനായി സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അരുംകൊലകളാണ് നടന്നിരിക്കുന്നത്. ഇരട്ടക്കൊലയ്‌ക്കുശേഷം മൂന്നാമത്തെ കൊലയ്‌ക്ക് ഒന്നാംപ്രതി കാത്തുനിന്നു. ഒരുമിച്ചു ജീവിക്കാനായി 2013 മുതല്‍ നിനോമാത്യുവും അനുശാന്തിയും ഗൂഢാലോചന നടത്തിവരികയായിരുന്നു. ഇതിന്റെ സാഹചര്യത്തെളിവുകള്‍ കോടതി പരിശോധിച്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് ഒമ്പതിന് ഇരുവരും കൈമാറിയ മൊബൈല്‍ സന്ദേശങ്ങള്‍ വ്യക്തമായ തെളിവാണ്. രണ്ടു പ്രതികള്‍ക്കും കൃത്യത്തില്‍ ഒരുപോലെ പങ്കുണ്ട്. അതിനാല്‍ രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ല. അതിനാല്‍ തന്നെ വധശിക്ഷയ്‌ക്ക് ഇവിടെ പ്രസക്തിയില്ല. രണ്ടാംപ്രതി അനുശാന്തി ഗൂഢാലോചനയില്‍ പങ്കാളിയില്ല. അതിനാല്‍ ഇരുവര്‍ക്കും വധശിക്ഷ നല്‍കരുതെന്നും അവര്‍ വാദിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച പെറ്റീഷന്‍ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിയാണ് പ്രതികള്‍ കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ വി.എസ്. വിനീത്കുമാറും ഒന്നാംപ്രതി നിനോ മാത്യുവിന് വേണ്ടി അഡ്വ ശാസ്തമംഗലം അജിത്കുമാറും രണ്ടാംപ്രതി അനുശാന്തിക്കു വേണ്ടി അഡ്വ മുരുക്കുംപുഴ വിജയകുമാരന്‍നായരും ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.