Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കര്‍മ്മനിരതരായി മെഡിക്കല്‍ സംഘം; പക്ഷേ മരുന്നുകള്‍ക്കായി നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2016, 11:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍പ്പെട്ടവരെ പരിചരിക്കുന്നതില്‍ കര്‍മ്മനിരതരായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം. എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കി പരിക്കേറ്റവരെ ചികിത്സിച്ചെങ്കിലും മരുന്നുകള്‍ക്കായി നെട്ടോട്ടം വേണ്ടിവന്നു.

ദുരന്തവാര്‍ത്ത അറിഞ്ഞതുമുതല്‍ ആശുപത്രിയിലെ അത്യഹിത വിഭാഗം കര്‍മ്മസജ്ജരായി. ഇന്നലെ അവധി ദിവസമായിരുന്നതിനാല്‍ ജീവനക്കാരുടെ കുറവ് വരാതിരിക്കാന്‍ മെഡിക്കല്‍കോളേജിലെ ആരോഗ്യവിഭാഗം മിക്കവാറും ജീവനക്കാരെ ഫോണില്‍ വിളിച്ച് അടിയന്തിരമായി ജോലിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടു. മറ്റ് ആശുപത്രികളില്‍ നിന്നു ജീവനക്കാരെ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും സജ്ജരായി. പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്നതിനായി അത്യാഹിത വിഭാഗത്തിലെ കിടക്കകള്‍ സജ്ജമാക്കിയെങ്കിലും നേരം പുലര്‍ന്നതോടെയയാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായത്. തുടര്‍ന്ന് 5, 17, 18, എന്നീ വാര്‍ഡുകളില്‍ കിടന്ന രോഗികളെ ഒഴിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ നടത്തുന്നതിനായി ഓപ്പറേഷന്‍ തിയേറ്ററും സജ്ജീകരിച്ചു. ഇന്നലെ നടത്തേണ്ട മറ്റ് ഓപ്പറേഷനുകളെല്ലാം മാറ്റിവയ്‌ക്കാന്‍ ആശുപത്രി സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കി.

പുലര്‍ച്ചെ അഞ്ചു മണിയോടെ കൊല്ലത്തു നിന്ന് ഉമേഷിനെയും വഹിച്ചുകൊണ്ട് ആദ്യ ആംബുലന്‍സ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് തുടരെ എത്തുന്ന ആംബുലന്‍സുകളുടെ നിര്‍ത്താതെയുള്ള സൈറണായിരുന്നു ആശുപത്രി പരിസരത്ത് മുഴങ്ങിക്കേട്ടത്. പൊള്ളലേറ്റ നിലയിലായിരുന്നു ആദ്യം എത്തിയവരില്‍ അധികവും. ഇവരെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. തുടര്‍ന്ന് എത്തിയവരില്‍ അധികവും കൈകാലുകള്‍ക്ക് പരിക്കേറ്റ നിലയിലായിരുന്നു. ചുമതലകള്‍ നോക്കാതെ ജീവനക്കാര്‍ രോഗികളെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതരായി.

ആശുപത്രി അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും അവശ്യത്തിന് മരുന്നുകള്‍ ആശുപത്രിസ്റ്റോറില്‍ ഇല്ലായിരുന്നു. മുറിവുകളില്‍ വച്ചുകെട്ടുന്നതിനുള്ള ബാന്റേജ്, അത്യാവശ്യം വേണ്ടുന്ന ആന്റീബയോട്ടിക്കുകള്‍, സര്‍ജിക്കല്‍ നൂല്‍ എന്നിവ ലഭ്യമായിരുന്നില്ല.

പലമരുന്നുകളും പുറത്തുനിന്ന് വാങ്ങേണ്ടതായി വന്നു. മരുന്നുകള്‍ വാങ്ങാന്‍ കൈയില്‍ പണം ഇല്ലാതെ ബന്ധുക്കള്‍ നന്നേ ബുദ്ധിമുട്ടുന്ന കാഴ്ചയും കാണാമായിരുന്നു. പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന് മരുന്നുകള്‍ ഇല്ലാത്ത അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതോടെ വളരെപെട്ടന്ന് പരിക്കേറ്റവരെ സന്ദര്‍ശിച്ച് സ്ഥലം വിടുകയായിരുന്നു. ഉച്ചയോടെ റിലയന്‍സ് ഡ്രഗ്‌സ് കൗണ്‍സിലില്‍ നിന്നു മരുന്നുകള്‍ എത്തിച്ചു. കൂടാതെ സന്നദ്ധ സേവാപ്രവര്‍ത്തകരും അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍ എത്തിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആരോഗ്യരംഗത്ത് വിപ്ലവം നടത്തി എന്ന് അവകാശപ്പെടുന്ന മന്ത്രിക്ക് ഒരു ദുരന്തമുണ്ടായപ്പോള്‍ ആശുപത്രിയുടെ ദുരവസ്ഥ നേരിട്ട് കാണാനും സാധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.