Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അന്യസംസ്ഥാന തൊഴിലാളികളുടെ വര്‍ദ്ധനവ്; ജില്ലയില്‍ ലഹരിമാഫിയ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2016, 08:46 pm IST
in Wayanad

 

കല്‍പ്പറ്റ : ഭാരതീയര്‍ക്ക് രാജ്യത്തെവിടെയും ജീവിക്കാന്‍ അവകാശമുണ്ടെങ്കിലും അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് വയനാട്ടുകാരില്‍ ആശങ്കയുളവാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ്, ലഹരി ഉപയോഗവും പകല്‍സമയങ്ങളില്‍ വീടുകളിലെത്തുന്ന വില്‍പ്പനക്കാരുടെയും ഭിക്ഷാടകരുടെയും വര്‍ദ്ധനവും തന്നെയാണ് ഇതിനുള്ള പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. സംസ്ഥാനത്ത് പല അക്രമ-കൊലപാതക-കഞ്ചാവ്-മയക്കുമരുന്ന് കേസുകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതിയാകുന്നതും വയനാട്ടുകാരില്‍ ആശങ്കയുളവാക്കുന്നു.

മുന്‍പ് കാപ്പി, കുരുമുളക് തുടങ്ങിയവയുടെ വിളവെടുപ്പുകാലത്തുമാത്രമായിരുന്നു അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും തൊഴിലാളികള്‍ വയനാട്ടിലേക്ക് എത്തിയിരുന്നത്. വന്‍കിട തോട്ടങ്ങളിലെ ജോലിക്കുശേഷം സ്വദേശത്തേക്ക് തിരിച്ചുപോവുകയാണ് പതിവ്. ഇതുമാറി ഇപ്പോള്‍ കെട്ടിടനിര്‍മ്മാണരംഗത്തും, റോഡ് പണി, ഹോട്ടല്‍ പണികള്‍, മുറുക്കാന്‍കടകള്‍ തുടങ്ങിയ മേഖലകളിലെ പണികള്‍ക്കുമൊക്കെയായി ബംഗാള്‍, ഒറീസ്സ, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നും ഇവര്‍ കൂട്ടത്തോടെ ടൗണുകളിലെ ലോഡ്ജുകളിലും വാടകമുറികളിലും താമസമാക്കുകയും ചെയ്തു. ഇങ്ങനെ കൂട്ടത്തോടെ താമസമാക്കിയ പല ടൗണുകളിലും ഗ്രാമപ്രദേശങ്ങളിലും ലഹരി ഉപയോഗം വര്‍ദ്ധിച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇവര്‍ ആക്രമണകാരികളാവുന്നതും ഭീതിയോടെയാണ് ജനങ്ങള്‍ വീക്ഷിക്കുന്നത്.

പണികഴിഞ്ഞ് തൊഴിലാളികള്‍ താമസസ്ഥലത്ത് തിരിച്ചെത്തുന്നതോടെ പ്രദേശത്ത് പുകവലിയുടെ രൂക്ഷഗന്ധം വമിക്കുന്നതായും കഞ്ചാവോ മറ്റോ അടങ്ങിയതെന്നുസംശയിക്കേണ്ടിയിരിക്കുന്ന ഇത്തരം ഗന്ധം സഹിക്കവയ്യാതെ നാട്ടുകാര്‍ ടൗണുകളില്‍നി ന്നും സ്ഥലം വിടുന്നത് പതിവാണെന്നും താമാശരൂപേണയാണെങ്കിലും അല്‍പ്പം ഗൗരവത്തില്‍തന്നെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇവര്‍ക്കായി ലഹരിവസ്തുക്കള്‍ എത്തിക്കുന്നതിന് ജില്ലയില്‍ വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പറയപ്പെടുന്നത്. പെട്ടിക്കടകളില്‍നിന്നും ഏജന്റുമാര്‍വഴിയും ഇവര്‍ക്കുള്ള ലഹരിവസ്തുക്കള്‍ ലഭിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

നിലവില്‍ സമസ്ത തൊഴില്‍ മേഖലകളും അന്യ സംസ്ഥാന തൊഴിലാളികള്‍ കൈയ്യടക്കാന്‍ തുടങ്ങിയതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത അവസ്ഥയിലുമാണ്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 6.30 മണിവരെ അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ സന്നദ്ധരാണെന്നതും അന്യസംസ്ഥാന തൊഴിലാളികളുടെ കൂലിക്കുറവും അവരെക്കൊണ്ടു ജോലിചെയ്യിക്കുന്നതിന് തൊഴിലുടമകള്‍ക്ക് പ്രേരണയാവുന്നു.

സംസ്ഥാനത്ത് നടന്ന പല കൊലപാതകകേസുകളിലും മോഷണകേസുകളിലും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളാണ്. ചില ക്രിമനലുകള്‍ കാണിക്കുന്ന അക്രമം മറ്റുള്ളവര്‍ക്കും ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാക്കുന്നു. ഇന്ന് സംസ്ഥാനത്ത് മിക്ക തൊഴില്‍മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. എന്നാല്‍ എത്ര അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടെന്ന് അധികൃതര്‍ക്ക് അറിവില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിയ്‌ക്കെത്തിയാല്‍ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫീസിലും പേര് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുള്‍പ്പെടെ നല്‍കുകയും വേണം. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പരിശോധനനടത്തിയശേഷം ഹെല്‍ത്ത് കാര്‍ഡ് ഓരോ തൊഴിലാളിയും സൂക്ഷിക്കുകയും വേണം. ഇവരെ തൊഴിലിന് കൊണ്ടുവരുന്നവരാണ് ഇത് ചെയ്യേണ്ടത്. അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും ഇവരെ കൊണ്ടുവരുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും സര്‍ക്കാര്‍ അധികൃതര്‍ക്കും വേണ്ടത്ര അവബോധമില്ലാത്തത് പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.