Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഗ്ദാനങ്ങളുമായി ഇടതുംവലതും കുടിവെള്ളം കുട്ടനാട്ടുകാര്‍ക്ക് ഇന്നും അന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 09:16 pm IST
in Alappuzha

കുട്ടനാട്: മാറിമാറി മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി. കുടിക്കാന്‍ വെള്ളമില്ലാതെ കുട്ടനാട്ടുകാര്‍ നെട്ടോട്ടത്തില്‍. എവിടെ നോക്കിയാലും വെള്ളം ആവശ്യത്തിനുണ്ടെങ്കിലും കുടിക്കാന്‍ വെള്ളമില്ലെന്നതാണ് കുട്ടനാട്ടുകാരുടെ ഗതികേട്. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ എടുക്കാത്തതാണ് ജലവിതരണം വൈകുന്നതിന്റെ പ്രധാന കാരണം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നദികള്‍, തോടുകള്‍, കിണറുകള്‍ എന്നിവയെയായിരുന്നു കുട്ടനാട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.

ഈ ജലസ്രോതസുകള്‍ കീടനാശിനികളാലും മറ്റും മലിനമായതോടെ പിന്നീട് വാട്ടര്‍അതോറിറ്റി വക കുടിവെള്ളത്തിനെയാണ് കുട്ടനാട്ടുകാര്‍ ആശ്രയിക്കുന്നത്. മിക്ക പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി വക കുടിവെള്ളം കിട്ടുന്നില്ല എന്നതാണ് സത്യം. 17, 885 ഹൗസ് കണക്ഷനുകളും 3488 പൊതുടാപ്പുകളുമാണ് കുട്ടനാട്ടിലുള്ളത്.

ഇവിടെയും കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റിക്ക് കഴിയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജലസംഭരണികള്‍ ഉണ്ടെങ്കിലും ശേഷിക്കുറവുകളുള്ള മോട്ടറുകളും തുരുമ്പെടുത്ത പൈപ്പുകളും കാരണം എല്ലാ പ്രദേശത്തും വെള്ളം എത്താന്‍ ബുദ്ധിമുട്ടാണ്. ചിലയിടങ്ങളില്‍ മഴവെള്ള സംഭരണി ഉണ്ടെങ്കിലും വേനല്‍ കനത്തതോടെ അതിലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്.

വേനല്‍ കനത്താല്‍ മുന്‍കാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി വെള്ളമെത്തിക്കുമായിരുന്നു. ഇത്തവണ ഇതുകൂടാതെ 120 കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. 3000 ലിറ്റര്‍ ശേഷി ഉള്ളവയാണ് ഓരോന്നും. പക്ഷെ ശുദ്ധജലം മാത്രമില്ല. ആലപ്പുഴ കുടിവള്ള പദ്ധതിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒന്നരമീറ്ററോളം വ്യാസമുള്ള പൈപ്പുകളാണ് റോഡ് പൊളിച്ചു സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഗുണം പ്രദേശവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

കുട്ടനാടിന്റെ കുടിവെള്ള പദ്ധതിയ്‌ക്ക് തുടക്കം കുറിയ്‌ക്കുന്നത് 1969ലാണ്. കറ്റോട് നിന്നും ജലം തിരുവല്ലയിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. 28 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ചപ്പോള്‍ 11 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് കുട്ടനാടിന് ലഭിച്ചത്. ബാക്കിയുള്ള 17 ദശലക്ഷം ലിറ്റര്‍ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലേക്ക് പോയി. ദിനംപ്രതി 25 ദശലക്ഷം ലിറ്റര്‍ ജലം കുട്ടനാട്ടുകാര്‍ക്ക് വേണം എന്നതാണ് കണക്ക്. 2001 ല്‍ കുട്ടനാടിനു മാത്രമായി ഒരു കുടിവെള്ള പ്ലാന്റ് നിര്‍മിക്കുന്നതിന് തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നീരേറ്റുപുറം ജലശുദ്ധീകരണ ശാല പ്രാവര്‍ത്തികമായത്. ഇവിടെ 14 ദശലക്ഷം ലിറ്റര്‍ ജലമാണ് ലഭിക്കുന്നത്. ഒരു തുള്ളി ശുദ്ധജലത്തിനായി കുട്ടനാട്ടുകാര്‍ കേഴുമ്പോള്‍ മാറിമാറി പ്രതിനീധീകരിച്ച് കബളിപ്പിച്ച ഇടതുവലതു സ്ഥാനാര്‍ത്ഥികള്‍ വീണ്ടും കപട വാഗ്ദാനങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

Kerala

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.