Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഗ്ദാനങ്ങളുമായി ഇടതുംവലതും കുടിവെള്ളം കുട്ടനാട്ടുകാര്‍ക്ക് ഇന്നും അന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 09:16 pm IST
in Alappuzha

കുട്ടനാട്: മാറിമാറി മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി. കുടിക്കാന്‍ വെള്ളമില്ലാതെ കുട്ടനാട്ടുകാര്‍ നെട്ടോട്ടത്തില്‍. എവിടെ നോക്കിയാലും വെള്ളം ആവശ്യത്തിനുണ്ടെങ്കിലും കുടിക്കാന്‍ വെള്ളമില്ലെന്നതാണ് കുട്ടനാട്ടുകാരുടെ ഗതികേട്. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ എടുക്കാത്തതാണ് ജലവിതരണം വൈകുന്നതിന്റെ പ്രധാന കാരണം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നദികള്‍, തോടുകള്‍, കിണറുകള്‍ എന്നിവയെയായിരുന്നു കുട്ടനാട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.

ഈ ജലസ്രോതസുകള്‍ കീടനാശിനികളാലും മറ്റും മലിനമായതോടെ പിന്നീട് വാട്ടര്‍അതോറിറ്റി വക കുടിവെള്ളത്തിനെയാണ് കുട്ടനാട്ടുകാര്‍ ആശ്രയിക്കുന്നത്. മിക്ക പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി വക കുടിവെള്ളം കിട്ടുന്നില്ല എന്നതാണ് സത്യം. 17, 885 ഹൗസ് കണക്ഷനുകളും 3488 പൊതുടാപ്പുകളുമാണ് കുട്ടനാട്ടിലുള്ളത്.

ഇവിടെയും കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റിക്ക് കഴിയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജലസംഭരണികള്‍ ഉണ്ടെങ്കിലും ശേഷിക്കുറവുകളുള്ള മോട്ടറുകളും തുരുമ്പെടുത്ത പൈപ്പുകളും കാരണം എല്ലാ പ്രദേശത്തും വെള്ളം എത്താന്‍ ബുദ്ധിമുട്ടാണ്. ചിലയിടങ്ങളില്‍ മഴവെള്ള സംഭരണി ഉണ്ടെങ്കിലും വേനല്‍ കനത്തതോടെ അതിലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്.

വേനല്‍ കനത്താല്‍ മുന്‍കാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി വെള്ളമെത്തിക്കുമായിരുന്നു. ഇത്തവണ ഇതുകൂടാതെ 120 കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. 3000 ലിറ്റര്‍ ശേഷി ഉള്ളവയാണ് ഓരോന്നും. പക്ഷെ ശുദ്ധജലം മാത്രമില്ല. ആലപ്പുഴ കുടിവള്ള പദ്ധതിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒന്നരമീറ്ററോളം വ്യാസമുള്ള പൈപ്പുകളാണ് റോഡ് പൊളിച്ചു സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഗുണം പ്രദേശവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

കുട്ടനാടിന്റെ കുടിവെള്ള പദ്ധതിയ്‌ക്ക് തുടക്കം കുറിയ്‌ക്കുന്നത് 1969ലാണ്. കറ്റോട് നിന്നും ജലം തിരുവല്ലയിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. 28 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ചപ്പോള്‍ 11 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് കുട്ടനാടിന് ലഭിച്ചത്. ബാക്കിയുള്ള 17 ദശലക്ഷം ലിറ്റര്‍ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലേക്ക് പോയി. ദിനംപ്രതി 25 ദശലക്ഷം ലിറ്റര്‍ ജലം കുട്ടനാട്ടുകാര്‍ക്ക് വേണം എന്നതാണ് കണക്ക്. 2001 ല്‍ കുട്ടനാടിനു മാത്രമായി ഒരു കുടിവെള്ള പ്ലാന്റ് നിര്‍മിക്കുന്നതിന് തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നീരേറ്റുപുറം ജലശുദ്ധീകരണ ശാല പ്രാവര്‍ത്തികമായത്. ഇവിടെ 14 ദശലക്ഷം ലിറ്റര്‍ ജലമാണ് ലഭിക്കുന്നത്. ഒരു തുള്ളി ശുദ്ധജലത്തിനായി കുട്ടനാട്ടുകാര്‍ കേഴുമ്പോള്‍ മാറിമാറി പ്രതിനീധീകരിച്ച് കബളിപ്പിച്ച ഇടതുവലതു സ്ഥാനാര്‍ത്ഥികള്‍ വീണ്ടും കപട വാഗ്ദാനങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.