Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം കേന്ദ്രങ്ങളിലെ ആയുധ-ബോംബ് നിര്‍മ്മാണവും വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 11:14 am IST
in Kannur

കണ്ണൂര്‍: ജില്ലയില്‍ സിപിഎം കേന്ദ്രങ്ങളിലെ ആയുധ-ബോംബ് നിര്‍മ്മാണവും വ്യാപകമാവുന്നു. ഏതാനും നാളുകള്‍ക്കിടയില്‍ ജില്ലയില്‍ സ്‌ഫോടക-ആയുധ വസ്തുക്കളുമായി ബന്ധപ്പെട്ട് സിപിഎമ്മുകാര്‍ പ്രതികളായ കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. സിപിഎം കേന്ദ്രങ്ങളില്‍ നിന്നും സിപിഎം പ്രവര്‍ത്തകരുടെ കൈകളില്‍ നിന്നും ആയുധങ്ങളും ബോംബുകളും കണ്ടെത്തിയ സംഭവങ്ങളിലും പോലീസിന്റെ അന്വേഷണങ്ങള്‍ എങ്ങുമെത്താത്തത് സിപിഎമ്മിന് ബോംബുകളും ആയുധങ്ങളും ശേഖരിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും അക്രമങ്ങള്‍ക്കും പ്രചോദനമാകുന്നു. ചൊക്ലി ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതു മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ വെളിയമ്പ്രയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബസ് കണ്ടക്ടറെ വധിക്കാന്‍ വാഹനത്തില്‍ ആയുധങ്ങളുമായി പോകവെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായതുവരെ നിരവധി കേസുകളാണ് ആയുധങ്ങളും ബോംബുകളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുളളത്.

ചെചേറ്റക്കണ്ടിയില്‍ ബോംബ് സ്‌ഫോടനത്തിനിടയില്‍ രണ്ടുപേര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതല്ലാതെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയോ സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ പോലീസ് തയ്യാറായില്ല. സിപിഎമ്മിന്റെ പ്രാദേശിക വനിതാ നേതാവിനുള്‍പ്പെടെ സംഭവത്തില്‍ പങ്കുണ്ടായിട്ടും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനോ അന്വേഷണ സംഘം തയ്യാറായില്ല. സിപിഎം പോലീസ് ഒത്തുകളിയുടെ ഭാഗമായി കേസ് അന്വേഷണം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇതിനുശേഷം കൂത്തുപറമ്പ് പഴയ നിരത്തില്‍ സിപിഎം കേന്ദ്രത്തില്‍ വെച്ച് വന്‍ ആയുധശേഖരം പിടിച്ചെടുത്ത കേസും ഏങ്ങുമെത്താതെ പോലീസ് അവസാനിപ്പിച്ചിരിക്കുകയാണ്. നിരവധി ബോംബുകളും വടിവാളുകളും ചാക്കുകണക്കിന് നായ്‌ക്കുരണപ്പൊടിയുമടക്കം വന്‍ ആയുധശേഖരമായിരുന്നു പഴയനിരത്തില്‍ നിന്നും കണ്ടെതത്തിയത്.

എന്നാല്‍ ആയുധങ്ങളോടൊപ്പം പിടികൂടിയ സിപിഎം നേതാവിനെയൊഴികെ മറ്റൊരാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനോ ആയുധശേഖരം സംബന്ധിച്ച് ഗൂഡാലോചന കണ്ടെത്താനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സിപിഎമ്മിന്റെ തിട്ടൂരത്തിന് മുന്നില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം പല സിപിഎം കേന്ദ്രങ്ങളില്‍ നിന്നും ചെറുതും വലുതുമായ നിരവധി ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഇതിലൊന്നും വേണ്ട രീതിയില്‍ അന്വേഷണങ്ങള്‍ നടന്നിട്ടില്ല. രണ്ടാഴ്ച മുമ്പ് മാലൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ സിപിഎം ക്വട്ടേഷന്‍ സംഘത്തിന്റെ കയ്യില്‍ നിന്നും തോക്കുള്‍പ്പെട്ട വടിവാളുകളും നിരവധി ബോംബുകളും കണ്ടെടുക്കുകയുണ്ടായി. ഈ കേസിലും വേണ്ടരീതിയില്‍ തുടര്‍ അന്വേഷണങ്ങള്‍ നടന്നില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞദിവസം വെളിയമ്പ്രയില്‍ വെച്ച് ആയുധങ്ങളും ബോംബുകളുമായി മൂന്ന് സിപിഎം പ്രവര്‍ത്തകരെ പിടികൂടിയ കേസും ആദ്യഘട്ടം മുതല്‍ പോലീസ്-സിപിഎം ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായി ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ അഞ്ചരക്കണ്ടിയില്‍ വെച്ച് ബസ് ഡ്രൈവറായ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പാനൂരില്‍ ഓട്ടോത്തൊഴിലാളിയായ ബിഎംഎസ് പ്രവര്‍ത്തകനെ സ്‌കൂള്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലും മുഴുവന്‍ പ്രതികളെയും പിടികൂടാനോ അക്രമത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല. ഇത്തരത്തില്‍ പോലീസിന്റെ നിഷ്‌ക്രിയാവസ്ഥ സിപിഎമ്മിന് ജില്ലയില്‍ ആയുധസംഭരണത്തിനും അക്രമങ്ങള്‍ക്കും പ്രചോദനമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.