Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആവശ്യത്തിന് ജീവനക്കാരില്ല : കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:23 pm IST
in Wayanad

 

കല്‍പ്പറ്റ : മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തണമെന്ന് പദ്ധതിയിട്ട ജനറല്‍ ആശുപത്രിയുടെ ദുരവസ്ഥ കാണുക. ദിവസവും എത്തുന്നത് അഞ്ഞുറോളം രോഗികള്‍. ആകെയുള്ളത് 6 ഡോക്ടമാര്‍. ആവശ്യമുള്ളത് 30 പേര്‍. വാര്‍ഡില്‍ വേണ്ടത് 250 ബെഡുകള്‍. നിലവിലുള്ളത് 43 എണ്ണം. നേഴ്‌സുമാര്‍ വേണ്ടത് 72. ഉള്ളത് 19. ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ ലെ സെക്രട്ടറി, ലെ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക്, എല്‍.ഡി.സി/ യു.ഡി.സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് റെക്കോര്‍ഡ് ക്ലര്‍ക്ക്, ഓഫീസ് അസിസ്റ്റന്‍ഡ് ഡ്രൈവര്‍, വാന്‍ ക്ലീനര്‍, ശിശുരോഗ വിദഗ്ദന്‍, ജൂനിയര്‍ ശിശുരോഗ വിദഗ്ദന്‍, അസ്ഥിരോഗ വിദഗ്ദന്‍, ഇ.എന്‍.ടി, സര്‍ജന്‍, അനസ്‌തേഷ്യനിസ്റ്റ് ത്വക്ക് രോഗവിദഗ്ധന്‍, നേത്രരോഗ വിദഗ്ധന്‍, സൈക്യാട്രിസ്റ്റ് ഇവരാരും ഇവിടെയില്ല. തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. സ്റ്റാഫില്ലാത്തതിനാല്‍ ബ്ലഡ് ബാങ്ക്, ലാബ്, ഇസിജി, ഫാര്‍മസി, എക്‌സറേ, ഓപ്പറേഷന്‍ തിയേറ്റര്‍, കാഷ്വാലിറ്റി തുടങ്ങി എല്ലാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം താളം തെറ്റി. കുടിവെള്ളം പോലും എല്ലാദിവസവും കിട്ടുന്നില്ല. ആശുപത്രി പരിസരത്ത് ലൈറ്റില്ലാത്തതിനാല്‍ സമൂഹവിരുദ്ധരുടെ താവളമായി ആശുപത്രി മാറി. എങ്ങനെയൊക്കെയോ ഉന്തിത്തള്ളി മുന്നോട്ടുപോവുകയാണ് ജനറല്‍ ആശുപത്രിയെന്നു പേരുള്ള ഈ ചികിത്സാലയം. ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നിലവാരം പോലുമില്ലാത്ത ജനറല്‍ ആശുപത്രി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയുടെ മുകളിലും മെഡിക്കല്‍ കോളേജിന്റെ തൊട്ടുതാഴെയുമുള്ള പദവിയാണ് ജനറല്‍ ആശുപത്രിയുടേത്. എന്നാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനും താഴെയാണ് ആശുപത്രിയുടെ നിലവാരം. സാധാരണയായി പിഎച്ച്എസി, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് രോഗികളെ റഫര്‍ ചെയ്യുക ജനറല്‍ ആശുപത്രികളിലേക്കാണ്. ഇവിടെ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഇവിടെനിന്നും പദവിയില്‍ താഴെയുള്ള ആശുപത്രിയിലേക്കാണ് രോഗികളെ കൊണ്ടുപോകുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും, സ്റ്റാഫും ഇല്ലാതെ ആശുപത്രി പ്രവര്‍ത്തനം താളം തെറ്റിയിട്ടും ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായിരിക്കുന്നു. മിനിമം വേണ്ട ഡോക്ടര്‍മാര്‍, സ്റ്റാഫുകള്‍ എന്നിവരുടെ ലിസ്റ്റുകള്‍ വകുപ്പ് മന്ത്രിക്ക് കൊടുത്തിട്ട് നാളേറെയായി. നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ഡിഎംഒയ്‌ക്ക് വീണ്ടും ഒഴിവുകളുടെ ലിസ്റ്റ് കൊടുത്തിരിക്കുകയാണ്. കമ്യുണിറ്റി ഹെല്‍ത്ത് സെന്ററിന് 50, താലൂക്കാശുുപത്രിക്ക് 100, ജില്ലാ ആശുപത്രിക്ക് 150, എന്നിങ്ങനെയാണ് കിടത്തി ചികിത്സക്ക് വേണ്ട ബെഡ്ഡുകളുടെ എണ്ണം. അതിനാവശ്യമായ ഡോക്ടര്‍മാരും സ്റ്റാഫും വേണം. എന്നാല്‍ ഈ ജനറല്‍ ആശുപത്രയിലുള്ളത് 43 ബെഡുകള്‍ മാത്രം. കേരളത്തില്‍ ഇത്തരത്തിലുള്ള ഏക ജനറല്‍ ആശുപത്രയായിരിക്കും വയനാട്ടിലേത്. ചില പിഎച്ച്‌സികളിലെ വാര്‍ഡുകളില്‍ പോലും ഇത്രയും എണ്ണം ബെഡിന്റെ കിടത്തി ചികിത്സയുണ്ടാകും. പി കെ ശ്രീമിതി ആരോഗ്യവകുപ്പു മന്ത്രിയാപ്പോഴാണ് ജനറല്‍ ആശുപത്രിയാക്കിയത്. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ആശുപത്രിയെ തിരിഞ്ഞു നോക്കിയില്ല. സ്ഥലം എംഎല്‍എയും ഈ ആതുരാലയത്തെ കൈയൊഴിഞ്ഞു. സ്റ്റാഫുകളെയോ, ഡോക്ടര്‍മാരെയോ നിയമിച്ചിട്ടില്ല. ഐ.പി. വാര്‍ഡ് വിപുലപ്പെടുത്തിയിട്ടുമില്ല. ആദിവാസി കോളനികളില്‍ ദിവസേന പരിശോധനയ്‌ക്ക് പോകുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഡോക്ടറില്ല. നേഴ്‌സും ഫാര്‍മസിസ്റ്റുമാണ് ആദിവാസികളെ പരിശോധിക്കുന്നതും മരുന്നുനല്‍കുന്നതും. അനസ്തിസ്റ്റില്ലാത്തതിനാല്‍ ഓപറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനവും അവതാളത്തിലാണ്. ഓപ്പറേഷന് അടുത്തുള്ള സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയോ മറ്റുസ്ഥലത്തുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരെയോ ആശ്രയിക്കണം. ഇത് കൂടുതലും ബാധിക്കുക സാധാരണക്കാരെയും ആദിവാസികളെയുമാണ്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് പറഞ്ഞുവിട്ട ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ദിനംപ്രതിയുണ്ടാവുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

World

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

India

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

Kerala

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.