Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ജയരാജന്‍ പി. ജയരാജനെ ചോദ്യം ചെയ്യുന്നത്‌ തുടരുന്നു : റിമാന്റ്‌ കാലാവധി ഇന്ന്‌ അവസാനിക്കും ; വീഡിയോ കോണ്‍ഫ്രന്‍സ്‌ വഴി കോടതി നടപടിക്ക്‌ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 01:40 am IST
in Kannur

കണ്ണൂര്‍: ആര്‍എസ്‌എസ്‌ നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യുന്നത്‌ ഇന്നലേയും തുടര്‍ന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ജയരാജന്‍. ചോദ്യം ചെയ്യല്‍ ആരംഭിച്ചതുമുതല്‍ ക്ഷീണവും ദേഹാസ്വാസ്ഥ്യവും ചൂണ്ടിക്കാട്ടിയ ജയരാജന്‍ ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ല, ബന്ധമില്ല തുടങ്ങിയ മറുപടികളാണ്‌ നല്‍കിയത്‌. ഇടക്കിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നതായും ക്ഷീണം കാരണം ഉറങ്ങണമെന്നും സിബിഐയെ അറിയിക്കുകയും ചെയ്‌തു.

ബുധനാഴ്‌ച ജയിലിലെത്തിച്ച ജയരാജനെ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്‌. എന്നാല്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ മാത്രമേ ചോദ്യം ചെയ്യാന്‍പാടുളളൂവെന്ന നിബന്ധനയുളളതിനാല്‍ ചോദ്യം ചെയ്യല്‍ ഇന്നലെ രാവിലെയാണ്‌ വീണ്ടും ആരംഭിച്ചത്‌. റിമാന്റ്‌ പ്രതിയെന്ന നിലയില്‍ ചോദ്യം ചെയ്യല്‍ സ്ഥലത്തെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നതായി സിബിഐ പരാതി ഉന്നയിച്ചിട്ടുണ്ട്‌. ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത ജയരാജന്‍ ചോദിച്ചതിനൊന്നും വ്യക്തമായ ഉത്തരമല്ല നല്‍കുന്നതെന്നും രാഷ്‌ട്രീയ പ്രസംഗം പോലെ നിര്‍ത്താതെ എന്തൊക്കെയോ പറയുകയാണെന്നുമാണ്‌ സിബിഐ സംഘം നല്‍കുന്ന സൂചന. തനിക്ക്‌ കൊല്ലപ്പെട്ട മനോജിനെയറിയില്ലെന്നും ഏത്‌ പാര്‍ട്ടിക്കാരനാണെന്നും അറിയില്ലെന്നുമടക്കം പരസ്‌പരം വിരുദ്ധമായ മൊഴികളാണ്‌ സിബിഐയുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ജയരാജന്‍ പറയുന്നത്‌. കൊലപാതകവുമായി പാര്‍ട്ടി നേതാക്കള്‍ക്കോ തനിക്കോ ബന്ധമില്ലെന്നും കൊലപാതകത്തില്‍ രാഷ്‌ട്രീയമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നും മറ്റുമുളള വ്യാജമായ മൊഴികളാണ്‌ ജയരാജന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. മനോജിനെ അറിയില്ലെന്നും കൊല്ലപ്പെട്ട ശേഷമാണ്‌ മനോജ്‌ ആര്‍എസ്‌എസുകാരനെന്നറിയുന്നതെന്നും വിക്രമനാണ്‌ കൊലനടത്തിയതെന്നും വിക്രമന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇയാളെ സഹായിച്ചതെന്നും ഇന്നലെ മൊഴി നല്‍കിയതായറിയുന്നു. ജയരാജന്റെ ഡ്രൈവര്‍ ജോലിയുള്‍പ്പെടെ എടുത്ത വിക്രമനുമായി തനിക്ക്‌ താമസം മാറിയ ശേഷം ബന്ധമില്ലെന്നും മറ്റുമുളള മൊഴികള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. കേസില്‍ പ്രതികളായ മറ്റ്‌ 24 പേരില്‍ ഒട്ടുമിക്കപേരും പാര്‍ട്ടി മെമ്പര്‍മാരോ ഭാരവാഹികളോ പാര്‍ട്ടിയുമായി മറ്റേതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരോ ആണെന്നിരിക്കെ ജയരാജന്റെ ചോദ്യം ചെയ്യലിലെ ഇതുവരേയുളള മൊഴികളൊന്നും സിബിഐ മുഖവിലയ്‌ക്കെടുത്തിട്ടില്ല. പാര്‍ട്ടി തീരുമാന പ്രകാരം കൃത്യത്തില്‍ പങ്കെടുത്തവരുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ഗൂഢാലോചനയുള്‍പ്പെടെയുളള കാര്യങ്ങള്‍ നേരത്തെ മറ്റ്‌ പ്രതികളെ ചോദ്യം ചെയത്‌പ്പോള്‍ സിബിഐക്ക്‌ ലഭിച്ചിരുന്നുവെന്നതിനാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ ബന്ധമില്ലെന്ന മൊഴികളില്‍ കഴമ്പില്ലെന്ന്‌ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ജയരാജന്‍ ദേഹാസ്വസ്ഥ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‌ 12 മണിമുതല്‍ 4 മണിവരെ ഇന്നലെ ചോദ്യം ചെയ്യല്‍ സിബിഐ സംഘം നിര്‍ത്തിവെച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

അതേസമയം കേസില്‍ കോടതിയില്‍ കീഴടങ്ങിയ ജയരാജന്റെ റിമാന്റ്‌ കാലാവധി ഇന്ന്‌ അവസാനിക്കും. ഒരു മാസത്തേക്കായിരുന്ന ജയരാജനെ കോടതി റിമാന്റ്‌ ചെയ്‌തിരുന്നത്‌. റിമാന്റ്‌ കാലാവധി കഴിഞ്ഞ ജയരാജനെ ഇന്ന്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാക്കാതെ വീഡിയോ കോണ്‍ഫ്രന്‍സിംഗ്‌ വഴി കോടതി നടപടികള്‍ പൂര്‍ത്തികരിക്കാനുളള നീക്കത്തിലാണ്‌ ജയിലധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.