Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ജയരാജന്‍ പി. ജയരാജനെ ചോദ്യം ചെയ്യുന്നത്‌ തുടരുന്നു : റിമാന്റ്‌ കാലാവധി ഇന്ന്‌ അവസാനിക്കും ; വീഡിയോ കോണ്‍ഫ്രന്‍സ്‌ വഴി കോടതി നടപടിക്ക്‌ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 01:40 am IST
in Kannur

കണ്ണൂര്‍: ആര്‍എസ്‌എസ്‌ നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്‌ കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യുന്നത്‌ ഇന്നലേയും തുടര്‍ന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ജയരാജന്‍. ചോദ്യം ചെയ്യല്‍ ആരംഭിച്ചതുമുതല്‍ ക്ഷീണവും ദേഹാസ്വാസ്ഥ്യവും ചൂണ്ടിക്കാട്ടിയ ജയരാജന്‍ ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ല, ബന്ധമില്ല തുടങ്ങിയ മറുപടികളാണ്‌ നല്‍കിയത്‌. ഇടക്കിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നതായും ക്ഷീണം കാരണം ഉറങ്ങണമെന്നും സിബിഐയെ അറിയിക്കുകയും ചെയ്‌തു.

ബുധനാഴ്‌ച ജയിലിലെത്തിച്ച ജയരാജനെ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്‌. എന്നാല്‍ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ മാത്രമേ ചോദ്യം ചെയ്യാന്‍പാടുളളൂവെന്ന നിബന്ധനയുളളതിനാല്‍ ചോദ്യം ചെയ്യല്‍ ഇന്നലെ രാവിലെയാണ്‌ വീണ്ടും ആരംഭിച്ചത്‌. റിമാന്റ്‌ പ്രതിയെന്ന നിലയില്‍ ചോദ്യം ചെയ്യല്‍ സ്ഥലത്തെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നതായി സിബിഐ പരാതി ഉന്നയിച്ചിട്ടുണ്ട്‌. ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത ജയരാജന്‍ ചോദിച്ചതിനൊന്നും വ്യക്തമായ ഉത്തരമല്ല നല്‍കുന്നതെന്നും രാഷ്‌ട്രീയ പ്രസംഗം പോലെ നിര്‍ത്താതെ എന്തൊക്കെയോ പറയുകയാണെന്നുമാണ്‌ സിബിഐ സംഘം നല്‍കുന്ന സൂചന. തനിക്ക്‌ കൊല്ലപ്പെട്ട മനോജിനെയറിയില്ലെന്നും ഏത്‌ പാര്‍ട്ടിക്കാരനാണെന്നും അറിയില്ലെന്നുമടക്കം പരസ്‌പരം വിരുദ്ധമായ മൊഴികളാണ്‌ സിബിഐയുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ജയരാജന്‍ പറയുന്നത്‌. കൊലപാതകവുമായി പാര്‍ട്ടി നേതാക്കള്‍ക്കോ തനിക്കോ ബന്ധമില്ലെന്നും കൊലപാതകത്തില്‍ രാഷ്‌ട്രീയമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നും മറ്റുമുളള വ്യാജമായ മൊഴികളാണ്‌ ജയരാജന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. മനോജിനെ അറിയില്ലെന്നും കൊല്ലപ്പെട്ട ശേഷമാണ്‌ മനോജ്‌ ആര്‍എസ്‌എസുകാരനെന്നറിയുന്നതെന്നും വിക്രമനാണ്‌ കൊലനടത്തിയതെന്നും വിക്രമന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇയാളെ സഹായിച്ചതെന്നും ഇന്നലെ മൊഴി നല്‍കിയതായറിയുന്നു. ജയരാജന്റെ ഡ്രൈവര്‍ ജോലിയുള്‍പ്പെടെ എടുത്ത വിക്രമനുമായി തനിക്ക്‌ താമസം മാറിയ ശേഷം ബന്ധമില്ലെന്നും മറ്റുമുളള മൊഴികള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌. കേസില്‍ പ്രതികളായ മറ്റ്‌ 24 പേരില്‍ ഒട്ടുമിക്കപേരും പാര്‍ട്ടി മെമ്പര്‍മാരോ ഭാരവാഹികളോ പാര്‍ട്ടിയുമായി മറ്റേതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരോ ആണെന്നിരിക്കെ ജയരാജന്റെ ചോദ്യം ചെയ്യലിലെ ഇതുവരേയുളള മൊഴികളൊന്നും സിബിഐ മുഖവിലയ്‌ക്കെടുത്തിട്ടില്ല. പാര്‍ട്ടി തീരുമാന പ്രകാരം കൃത്യത്തില്‍ പങ്കെടുത്തവരുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ഗൂഢാലോചനയുള്‍പ്പെടെയുളള കാര്യങ്ങള്‍ നേരത്തെ മറ്റ്‌ പ്രതികളെ ചോദ്യം ചെയത്‌പ്പോള്‍ സിബിഐക്ക്‌ ലഭിച്ചിരുന്നുവെന്നതിനാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക്‌ ബന്ധമില്ലെന്ന മൊഴികളില്‍ കഴമ്പില്ലെന്ന്‌ സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ജയരാജന്‍ ദേഹാസ്വസ്ഥ്യം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന്‌ 12 മണിമുതല്‍ 4 മണിവരെ ഇന്നലെ ചോദ്യം ചെയ്യല്‍ സിബിഐ സംഘം നിര്‍ത്തിവെച്ചിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും.

അതേസമയം കേസില്‍ കോടതിയില്‍ കീഴടങ്ങിയ ജയരാജന്റെ റിമാന്റ്‌ കാലാവധി ഇന്ന്‌ അവസാനിക്കും. ഒരു മാസത്തേക്കായിരുന്ന ജയരാജനെ കോടതി റിമാന്റ്‌ ചെയ്‌തിരുന്നത്‌. റിമാന്റ്‌ കാലാവധി കഴിഞ്ഞ ജയരാജനെ ഇന്ന്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാക്കാതെ വീഡിയോ കോണ്‍ഫ്രന്‍സിംഗ്‌ വഴി കോടതി നടപടികള്‍ പൂര്‍ത്തികരിക്കാനുളള നീക്കത്തിലാണ്‌ ജയിലധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

Kerala

വിജയം മോദിയുടെ നയങ്ങള്‍ക്ക് കിട്ടിയ അംഗീകാരം: വി. മുരളീധരന്‍

Kerala

അകത്തും പുറത്തും ജനകീയനാകാന്‍ ഗോപകുമാര്‍

Kerala

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും; സത്യപ്രതിജ്ഞ 9 മണി മുതല്‍, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

Kerala

ക്രിസ്ത്യന്‍ സഭകളുടെ ആവശ്യം തള്ളി; ലീഗിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

മെലോണിക്ക് ‘മെലഡി’ സമ്മാനിച്ച് മോദി; പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദര്‍ശനം വൈറല്‍

മഞ്ഞക്കുറ്റികള്‍ നീക്കും; പാഴായത് 57 കോടി

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

ഇക്കരെ കൊട്ടിയൂര്‍

കൊട്ടിയൂര്‍ വൈശാഖോത്സവം-2: ആചാരങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ദേവസ്ഥാനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: അര്‍ജുനന് പുനര്‍ജീവനേകിയ ഉലൂപി

ബിജെപി എംഎല്‍എമാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ മുന്‍ കേന്ദ്രമന്ത്രിയും നേമത്തെ ആദ്യ ബിജെപി എംഎല്‍എയുമായ ഓ. രാജഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സമീപം

രാജീവ് ചന്ദ്രശേഖര്‍ ഒ. രാജഗോപാലിനെ സന്ദര്‍ശിച്ചു

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

ഐഎസ്എല്ലിന് ഇന്ന് ഗംഭീര ഫിനിഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.