Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി – ഉടുമ്പന്നൂര്‍ റോഡ് പണിയുമോ…? എംപിയും എംഎല്‍എയും തമ്മില്‍ വാക് പോര്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 09:08 pm IST
in Idukki

ചെറുതോണി: ഇടുക്കി – ഉടുമ്പന്നൂര്‍ റോഡ് നിര്‍മ്മാണം സംബന്ധിച്ച് ഇടുക്കി എം.പിയും ഇടുക്കി  എം.എല്‍.എയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുകയും  വനം വകുപ്പ് തുക   ഉപയോഗിച്ച് നിര്‍മ്മാണം നടത്തുന്നതിന് 2016 ജനുവരി മാസം 3-ാം തീയതി 98/2016 വനം വന്യജീവി വകുപ്പ് ഉത്തരവു പ്രകാരം ഭരണാനുമതി നല്കിയിട്ടുള്ളതുമാണെന്നാണ് റോഷി അഗസ്റ്റിന്‍ പറയുന്നത്.  എന്നാല്‍ റോഡ് നിര്‍മ്മാണത്തിന് അനുമതി നല്കിയിട്ടില്ലായെന്ന ജോയിസ് ജോര്‍ജ്ജ് എം.പി.യുടെ പ്രസ്താവന.

2014 ലാണ് റോഡ് നവീകരണത്തിനായി എംഎല്‍എ ഒരുകോടി രൂപ അനുവദിച്ചത്. എന്നാല്‍ 1980 ലെ വനം സംരക്ഷണ നിയമപ്രകാരം വനത്തിലുള്ളിലൂടെയുള്ള ഭാഗം നിര്‍മ്മിക്കുന്നതിന് സാങ്കേതിക തടസ്സം ഉണ്ടായി. പി.എം.ജി.എസ്.വൈ പോലുള്ള കേന്ദ്രാവിഷ്‌കൃത ഫണ്ടുകള്‍ വിനിയോഗിക്കാവുന്നതാണെന്ന് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തു. നിരവധി ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും ഒറ്റപ്പെട്ട മേഖലയില്‍ താമസിക്കുന്നവര്‍ക്കും ഏക ആശ്രയമായ ഈ റോഡ് പൂര്‍ത്തിയാക്കുന്നതിന് ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്കണമെന്ന് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെടുകയും നിര്‍മ്മാണത്തിതനാവശ്യമായ തുടര്‍നടപടിി

സ്വീകരിക്കുമെന്ന് വനം വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ ഉറപ്പു നല്കുകയും ചെയ്തു. ജില്ലയിലെ ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ് തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ജോയിസ് ജോര്‍ജ്ജ് എം.പിയും എംഎല്‍എ മാരും പങ്കെടുക്കുകയും ഇടുക്കി – ഉടുമ്പന്നൂര്‍  റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെടുകയും ചെയ്തു. യോഗത്തില്‍ അനുമതി നല്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. അടുത്ത ദിവസം തന്നെ  എം.പി. ഇടപെട്ടാണ് റോഡ് സാധ്യമാക്കിയതെന്ന് കാണിച്ച് വാഴത്തോപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം.പി.യുടെ ഫോട്ടോ വെച്ച് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍നടപടികള്‍ വൈകിയതിനെത്തുടര്‍ന്നും കേന്ദ്രഫണ്ടുകള്‍ ഒന്നും വകയിരുത്താത്ത സാഹചര്യ്ം  ഉണ്ടായി. ഇത് മനസിലാക്കിയ റോഷി അഗസ്റ്റിന്‍ എം.എല്‍.എ  ഒരു കോടി രൂപ വനം വികസന ഏജന്‍സിക്ക് കൈമാറുന്നതിനും വനം വകുപ്പ് മുഖേന റോഡ് നിര്‍മ്മാണം നടപ്പിലാക്കുന്നതിനും ഉത്തരവ് സമ്പാദിച്ചു. ഉത്തരവിി

ല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി എന്ന് ചേര്‍ത്തിട്ടുണ്ട്. ഇതിനാല്‍ റോഡ് നിര്‍മ്മിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. ഈ വിവരം എംപിയും എംഎല്‍എയും മറച്ച് വച്ച് ജനങ്ങളെ പറ്റിക്കുകയാണ്. ഇലക്ഷന്‍ വോട്ടുകിട്ടാനുള്ള തട്ടിപ്പായിട്ടാണ് റോഡ് നിര്‍മ്മാണം ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.