Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റിസോര്‍ട്ടിലെ ക്വട്ടേഷന്‍ ആക്രമണം; ദമ്പതികളടക്കം എട്ട് പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 10:07 pm IST
in Idukki

സ്വന്തം ലേഖകന്‍

കുമളി: റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ ദമ്പതികളടക്കം എട്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ശ്രീകാര്യം ശബരിനഗര്‍ മണ്ടത്തറയില്‍ ശരത്ത് റാം(30), ഇയാളുടെ ഭാര്യ പൊന്നു ഹരിലാല്‍(26), കോടനാട് കണിയാംകുടിയില്‍ അജയ്(26), ക്വട്ടേഷന്‍ സംഘങ്ങളായ കട്ടപ്പന കടുമാക്കുഴി പറവക്കുന്നേല്‍ ലിജോ ജോസ്(22), പെഴുംങ്കവല കുഞ്ഞുവീട്ടില്‍ രഞ്ജിത്ത്(24), പുത്തന്‍പുരയ്‌ക്കല്‍ സുഭാഷ്(24), വാത്തിക്കുഴി കുന്നുംപുരയിടത്തില്‍ മിഥുന്‍(23), കൊച്ചെറ നെറ്റിതൊഴു എല്‍ദോ(21) എന്നിവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയും കട്ടപ്പന സ്വദേശിയുമായ ഹാദി(23)നെ പിടികൂടാനുണ്ട്. കഴിഞ്ഞ 11ന് രാത്രിയിലാണ് കുമളി തേക്കടിക്കവലയിലെ വേദാന്ത വേക്ക്അപ്പ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് റിസോര്‍ട്ടിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ പൂനെ സ്വദേശി വരുണ്‍ തോമസി(28) നാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഇദ്ദേഹത്തെ മുറിയില്‍ എത്തിയാണ് സംഘം ക്രൂരമായി ആക്രമിച്ചത്. അജയും ശരത്തും ഈ റിസോര്‍ട്ടിലെ ജീവനക്കാരായിരുന്നു. ക്രമക്കേട് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് വരുണ്‍ ഇവരെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. പൊന്നുവാണ് സുഹൃത്തായ ഹാദിക്ക് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. പ്രതികള്‍ വരുണിനെ ആക്രമിക്കുമ്പോള്‍ അജയും ശരത്തും പൊന്നുവും കാറില്‍ പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. ആക്രമണ ശേഷം വരുണിന്റെ 3 മൊബൈല്‍ഫോണും പാന്‍കാര്‍ഡും ചെക്ക്‌ലീഫും കവര്‍ന്നിരുന്നു. ചെക്ക്‌ലീഫ് മാറി തിരുവനന്തപുരത്ത് നിന്നും ശരത്തും അജയും 70000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ 20000 രൂപ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. പോലീസ് പരിശോധനയില്‍ 15000 രൂപയും പാന്‍കാര്‍ഡും പ്രതികളില്‍ നിന്നും കണ്ടെടുത്തു. മൊബൈല്‍ഫോണ്‍ കണ്ടെത്താനായിട്ടില്ല. അജയ്, ശരത്ത്, പൊന്നു എന്നിവരെ കുമളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കഴി

ഞ്ഞ ദിവസം രാത്രി പാലക്കാട് നിന്നുമാണ് പിടികൂടിയത്. ബാക്കിയുള്ളവരെ കട്ടപ്പനയില്‍ നിന്നുമാണ് ഇന്നലെ രാവിലെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിനെ കേസിന്റെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. കട്ടപ്പന ഡിവൈ.എസ്പിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പീരുമേട് സിഐ പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികള്‍ ആക്രമണത്തിന് മുമ്പ് നിരന്തരം റിസോര്‍ട്ടിലെ വിവരങ്ങള്‍ തിരക്കിയതാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. പ്രതികള്‍ക്കെതിരെ കൂട്ടക്കവര്‍ച്ച, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.