Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആയൂര്‍വേദാശുപത്രി അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 09:38 pm IST
in Pathanamthitta

വടശേരിക്കര: ഇടക്കുളംപള്ളിക്കമുരുപ്പ് സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ആയൂര്‍ വേദാശുപത്രിയുടെ പ്രവര്‍ത്തനം, പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം അതീവ പ്രധിസന്ധി നേരിടുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളില്‍ ഏറെയായി ആശുപത്രി പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിന്റെ ഉടമസ്ഥതിയിലുള്ള സാംസ്‌കാരിക നിലയത്തിന്റെ ഇടുങ്ങിയ രണ്ടു മുറികളിലാണ്. അതുതന്നെ താല്കാലിക വ്യവസ്ഥയിലാണ്. ഒരു സ്ഥിരം ഡോക്ടറും, ഫാര്‍മസിസ്റ്റ് ഉള്‍പെടെ നാല് പേരുമാണ് ജീവനക്കാരായുള്ളത്. ഇപ്പോള്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നം ജല ദൗര്‍ലഭ്യമാണ്. ദിവസേന 500 ലിറ്ററെങ്കിലും വെള്ളം ആശുപത്രിയുടെ നടത്തിപ്പിന് ആവശ്യമാണ്. കഷായങ്ങളും, മരുന്നുകളും നിര്‍്മിക്കുന്നതിനാണ് പ്രധാനമായും വെള്ളം ആവശ്യമായി വരുന്നത്. ജല ദൗര്‍ലഭ്യം മൂലം ടോയിലെറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തത് സ്ത്രീകള്‍ ഉള്‍പെടെയുള്ള ജീവനക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

1964 ലാണ് ആയൂര്‍വേദ ആശുപത്രി വടശേരിക്കര പഞ്ചായത്തിനായി കുംബളാം പൊയ്‌കയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാട്ടുകാരുടെയും, ജീവനക്കാരുടെയും അന്നുമുതലുള്ള ആവശ്യമാണ് ആശുപത്രിക്കായി ഒരു കെട്ടിടം വേണമെന്നത്. അതുനുള്ള സൗകര്യം ധാരാളം ഉണ്ടായിട്ടും പഞ്ചായത്ത് ഭരണ സമിതി കേട്ട ഭാവം നടിക്കുന്നില്ല. 1986 ലാണ് ആശുപത്രി ഇടക്കുളത്തെത്തുന്നത്. നിന്ന് തിരിയാനിടമില്ലാത്ത ഒരു ചെറിയ മുറിയിലാണ്കഷായലേഹ്യ നിര്‍മാണം നടക്കുന്നത് . പരിശോധനാ മുറിയില്‍ ഒരുവശത്ത് കാലൊടിഞ്ഞ പഴയ കസേരകളും, മറുവശത്ത് കമ്പുട്ടറുകളും സ്ഥാപിച്ചിരിക്കുന്നു. പിന്നെ ഉള്ളത് ഫാര്‍മസി മാത്രമാണ്. നേഴ്‌സ് ഉള്‍പെടെ മറ്റു ജീവനക്കാര്‍ ചെറിയ വരാന്തരയിലാണ് ഇരിക്കുന്നത്. മഴക്കാലത്ത് ചുവരിലെ ചോര്‍ച്ച കാരണം മരുന്നുകളും മറ്റും നശിച്ചു പോകുന്നത് പതിവാണ്. ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി ഇവിടെ വന്നു പോകുന്നത്. 13 വര്‍ഷമായി വെള്ള തേക്കുകയോ, വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. പുതുതായി ചുമതലയേറ്റ പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡ്‌മെമ്പര്‍ ഉഷ സജിയുടെ നേതൃത്വത്തില്‍ നാട്ടുകാരാണ് ഇപ്പോള്‍ ആശുപത്രിയിലേക്ക് അത്യാവശ്യത്തിനുള്ള കുടി വെള്ളം എത്തിക്കുന്നത്. ആശുപത്രിയുടെ ശോചനീയ അവസ്ഥയെ ക്കുറിച്ച് ഡി എം ഓ യ്‌ക്കും പരാതി നല്‍കിയിട്ടുള്ളതാണ്. പക്ഷെ ഇത്തരം ആശുപത്രികളുടെ പ്രവര്‍ത്തന ചുമതല അതാതു പഞ്ചായത്ത് കമ്മിറ്റികള്‍ക്കാണ്. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ആരും തന്നെ ആശുപത്രി സന്ദര്‍ശിക്കുകയോ, പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയോ ചെയ്യാറില്ല. ആയിരക്കണക്കിന് സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണ കേന്ദ്രമാണ് ഇതുമൂലം നശിച്ചുകൊണ്ടിരിക്കുന്നത്

സ്ഥാനമേറ്റെടുത്ത ശേഷം ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ പരാതികള്‍ നല്കിയിട്ടുണ്ടെന്ന് പതിനഞ്ചാംവാര്‍ഡ്‌മെമ്പര്‍ ഉഷ സജി പറഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ മുഖ്യ ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തെ സഹായിക്കാന്‍ ഏതറ്റം വരയും പോകും. അധികാര സ്ഥാനങ്ങളില്‍ നിന്ന് അടിയന്തിരമായി പരിഹാരം ഉണ്ടായില്ലെങ്കില്‍ ബഹു ജനങ്ങളെ അണി നിരത്തി പ്രക്ഷോഭങ്ങള്‍ സംഘ ടിപ്പിക്കുമെന്നു പ്രദേശത്തെ പ്രതിനിധീകരിക്കുന്ന പഞ്ചായത്ത് മെമ്പര്‍ ഉഷ സജി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.