Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പുനരധിവാസ പദ്ധതിക്കായി വാങ്ങിയ ഭൂമി ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വഞ്ചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 08:26 pm IST
in Wayanad

 

പനമരം : പുനരധിവാസ പദ്ധതി നടപ്പാക്കാനെന്ന പേരില്‍ വാങ്ങിയ ഭൂമി ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വഞ്ചിച്ചതിന്റെ വിവരം പുറത്തു വന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2004-05-ല്‍ ഭൂരഹിതരായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവരുടെ പുനരധിവാസത്തിനായിട്ടായിരുന്നു പദ്ധതി നടപ്പിലാക്കാന്‍ പദ്ധതിയിട്ടത്.

2004-05-ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ പനമരം ഡിവിഷനംഗവും വൈസ് പ്രസിഡണ്ടുമായിരുന്ന മുന്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്നു പദ്ധതിയുടെ സൂത്രധാരന്‍.

പത്തുവര്‍ഷം പിന്നിട്ടിട്ടും ഗുണഭോക്താക്കളെ വിവരം അറിയിക്കുകയോ, ഭൂമി കൈമാറുകയോ ഉണ്ടായിട്ടില്ല. പനമരം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ അരിഞ്ചേര്‍മല- ചുണ്ടക്കുന്ന് റോഡില്‍ നിന്നും 300 മീറ്റര്‍ ഉളളിലായി ഒന്നര ഏക്കറോളം സ്ഥലം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷമായി.

അന്നത്തെ ബ്ലോക്ക് മെമ്പര്‍ തന്നെ മുന്‍കൈ എടുത്ത് ബിനാമികളെ ഇടനിലക്കാരനാക്കി ഭൂമി വാങ്ങിപ്പിക്കുകയാണ് ചെയ്തത്. ഇതിനായി മാനന്തവാടി താലൂക്കിലെ പനമരം അംശം, കുപ്പത്തോട് ദേശത്ത് താമസിക്കുന്നവരുമായിട്ടുളള ഗുണഭോക്താക്കളുടെ പേരിലാണ് 234/4 സര്‍വ്വെ നമ്പറില്‍ 0.0142(3 സെന്റ്) പ്രകാരം തുരുത്തിയില്‍ ബേബി എന്നയാളില്‍ നിന്നും ആധാരം ചെയ്തതായാണ് വിവരാവകാശ രേഖയില്‍ കിട്ടിയിട്ടുളളത്. പനമരത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ മുഖേന ഈ പദ്ധതിയുടെ പേരില്‍ അഴിമതി നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് നേതൃത്വം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇപ്പോള്‍ ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ പുറത്തായ ആളാണ്. തുരുത്തില്‍ ബേബി, അയ്യാര്‍മൊയ്തീന്‍ എന്നിവരില്‍ നിന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് സ്ഥലം വാങ്ങിയതായി വിവരം. ഇപ്പോള്‍ ഈ സ്ഥലത്തിന് നികുതി എടുക്കുന്നില്ലെന്ന് റവന്യൂ അധികൃതര്‍ പറയുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വീട് വെക്കാനുളള സ്ഥലം അന്നത്തെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ഗുണഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാത്തതിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് 16 ഗുണഭോക്താക്കളുടെ പേരില്‍ ഭൂമി വാങ്ങികൂട്ടിയെങ്കിലും വിതരണം നടത്താതെ അനാഥമായി കിടക്കുന്നു. ഇടനിലക്കാരെ വെച്ച് ഭൂമി വാങ്ങികൂട്ടിയതില്‍ വന്‍ അഴിമതി നടന്നതായും പ്രദേശവാസികള്‍ പറയുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും നിര്‍ദ്ധനര്‍ക്കുമാണ് ഈ ഭൂമിയുടെ ഗുണം ലഭിക്കേണ്ടത്. 2010 -ല്‍ മാനന്തവാടി ബ്ലോക്ക് – വിഭജിച്ച് പനമരം ബ്ലോക്ക് ആയി മാറിക്കഴിഞ്ഞു. പുനരധിവാസത്തിന്റെ പേരില്‍ നടപ്പിലാക്കിയ പദ്ധതിയില്‍ പെട്ട ഭൂമി 234/4 ലും, 182/1 ലും സര്‍വ്വെ നമ്പറില്‍പ്പെട്ട ഭൂമികളാണ് ഗുണഭോക്താക്കള്‍ വിവരമറിയുകയോ, ഒന്നും ഇതേവരെ ഉണ്ടായിട്ടില്ല. ഇതിനായി എടുത്ത ഭൂമിയുടെ നികുതി നല്‍കാതെ സര്‍ക്കാറിനെ കബളിക്കുന്ന സ്ഥിതിയാണ് വന്നത്.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാതെ വാങ്ങിയ ഭൂമി അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. വിവരമന്വേഷിച്ച് ഗുണഭോക്താക്കള്‍ പലരും വില്ലേജ് ഓഫീസിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.