Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബന്ധനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 08:57 pm IST
in Samskriti

പശുവിനെ വളര്‍ത്തി നിത്യവൃത്തി കഴിച്ചിരുന്ന ഒരു മോന്റെ അനുഭവം മക്കള്‍ക്കു പാഠമാകേണ്ടതാണ്. പുല്ലു തിന്നാന്‍ വിടുന്ന പശുവിനെ വൈകീട്ട് തൊഴുത്തില്‍ കെട്ടിയിടും. അതിനുശേഷം അദ്ദേഹം തൊഴുത്തിന്റെ വാതിലടച്ച് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്കു പോകും. രാത്രിയില്‍ പിന്നീട് പശുവിനു കുടിക്കാന്‍ കാടി (കഞ്ഞിവെള്ളം) നല്‍കും. ഒരുദിവസം അദ്ദേഹത്തിന് ഒരബദ്ധം പറ്റി. തൊഴുത്തില്‍ കയറിയ പശുവിനെ കെട്ടിയിടാന്‍ മറന്നു.

പിറ്റേദിവസം രാവിലെ ചെന്ന് തൊഴുത്തിന്റെ വാതില്‍ തുറന്നു. പക്ഷേ പശുവിന് ഒരനക്കവുമില്ല. ഉന്തിയിട്ടും അതു മാറുന്നില്ല. വടിയെടുത്ത് ഒരു അടി കൊടുത്തു. എന്നിട്ടും അേത നില്പു തന്നെ. അപ്പോള്‍ ഉടമസ്ഥന്‍ വിചാരിക്കുകയാണ്: ‘ഞാന്‍ ദിവസവും വന്ന് പശുവിന്റെ കയര്‍ അഴിക്കാറുണ്ട്. ഇന്നലെ കെട്ടാതിരുന്നതുകൊണ്ട് കയര്‍ അഴിച്ചില്ല. കയര്‍ അഴിക്കുന്നതുപോലെ കാണിച്ചാലോ?’ അയാള്‍ പശുവിന്റെ കയര്‍ എടുത്തു കുറ്റിയില്‍നിന്ന് അഴിക്കുന്നതുപോലെ ഭാവിച്ചു. അങ്ങനെ ചെയ്തു കഴിഞ്ഞതും പശു ഒരെതിര്‍പ്പും കൂടാതെ തൊഴുത്തില്‍നിന്ന് ഇറങ്ങി.

മക്കളുടെ സ്ഥിതിയും ഇതുപോലെ തന്നെയല്ലേ? ബന്ധിച്ചിട്ടില്ലെങ്കിലും ബന്ധനത്തില്‍ ആണെന്നാണു നമ്മുടെ ചിന്ത. ബന്ധിച്ചിരിക്കുന്നുവെന്നതു വെറുമൊരു തോന്നല്‍ മാത്രം.

അതൊന്നു മാറിക്കിട്ടിയാല്‍ മതി. ഞാന്‍ ബന്ധിതനല്ല എന്ന ബോധമാണ് ഉറയ്‌ക്കേണ്ടത്. ഇതിന് ഗുരുവിന്റെ സഹായം കൂടാതെ പറ്റില്ല. ഇതിനര്‍ഥം ഗുരു സാക്ഷാത്കാരം വാങ്ങിത്തരുന്നു എന്നല്ല. നമ്മള്‍ ബന്ധിതരല്ലെന്ന് ഗുരു നമ്മെ ബോധ്യപ്പെടുത്തിത്തരുക മാത്രമേ ചെയ്യുന്നുള്ളൂ. കെട്ടിയിട്ടുണ്ടെങ്കിലല്ലേ കെട്ട് അഴിക്കേണ്ടതുള്ളൂ. സാക്ഷാത്കാരം എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. ആത്മസാക്ഷാത്കാരം എന്നതു പ്രത്യേകിച്ച് എവിടെയെങ്കിലും ഇരിക്കുകയൊന്നുമല്ല.

‘സമത്വം യോഗമുച്യതേ’ എന്നാണ് ഭഗവാന്‍ പറഞ്ഞിരിക്കുന്നത്. സര്‍വതും ചൈതന്യമായി കാണുവാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ പൂര്‍ണത പറയുവാന്‍ പറ്റൂ. സര്‍വതിലും നല്ലതു മാത്രം കാണുവാന്‍ സാധിക്കണം. തേനീച്ച പുഷ്പങ്ങളിലെ തേന്‍ മാത്രമാണു കാണുന്നത്. അതിന്റെ മാധുര്യം മാത്രമാണു നുകരുന്നത്. അല്ലാതെ റോസാച്ചെടിയിലെ മുള്ളിനെക്കുറിച്ചു പരാതി പറയാറില്ല. ചെടി വളര്‍ന്നുനില്‍ക്കുന്ന സ്ഥലത്തെക്കുറിച്ച് തേനീച്ച കുറ്റം പറയാറില്ല. ശാസ്ത്രജ്ഞന്മാര്‍ പലരും അമ്മയോട് ഒരു കാര്യം പറഞ്ഞു. പല രാജ്യങ്ങളിലും തേനീച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. തേനീച്ചകളില്ലെങ്കില്‍ പരാഗണം നടക്കില്ല. പുതിയ വിത്തുകള്‍ മുളയ്‌ക്കില്ല. സര്‍വത്ര സസ്യജാലങ്ങള്‍ക്കും നാശം വരെ സംഭവിക്ക!ാം. അതുകൊണ്ടു േതനീച്ചയെപ്പോലെ എല്ലായ്‌പ്പോഴും നല്ലതുമാത്രം കാണുന്നവര്‍ക്കാണ് ആത്മസാക്ഷാത്കാരത്തിനുള്ള അവസരം ലഭിക്കുന്നത്.

സാക്ഷാത്കാരം വേണമെങ്കില്‍ ഈ ശരീരത്തെ പൂര്‍ണമായും മറക്കാന്‍ സാധിക്കണം. താന്‍ ആത്മാവാണെന്നുള്ള ബോധം ഉറയ്‌ക്കണം. ഈശ്വരന് പ്രത്യേകിച്ചൊരു വാസസ്ഥാനമില്ല. ഓരോരുത്തരുടേയും ഹൃദയത്തിലാണ് അവിടുന്നു വസിക്കുന്നത്. പക്ഷേ എല്ലാ വിധത്തിലുമുള്ള മമതാ ബന്ധത്തെ, ശരീരേബാധെത്ത മാറ്റിയെടുക്കണം. അത്രയും മതി. ആത്മാവിനു മരണമില്ല, ജനനമില്ല, സുഖദുഃഖങ്ങളില്ല. ഈ ബോധം അപ്പോള്‍ നമ്മിലുറയ്‌ക്കും. മരണഭയം ഇല്ലാതെയാകും. ഉള്ളില്‍ ആനന്ദം നിറയും.

യഥാര്‍ഥ സാധകന്‍ ഏതു സാഹചര്യത്തേയും ക്ഷമയോടെ സ്വാഗതം ചെയ്യാനുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കണം. തേനില്‍ അല്പം ഉപ്പ് വീണാല്‍ മക്കള്‍ എന്തുചെയ്യും? വീണ്ടും വീണ്ടും തേന്‍ അതില്‍ ചേര്‍ത്ത് ഉപ്പുരസം മാറ്റിയെടുക്കും. അതുപോലെ നമ്മിലെ വിദ്വേഷഭാവത്തെ ഞാനെന്ന ഭാവത്തെ സദ്ചിന്തകളിലൂടെ ഇല്ലാതാക്കണം. ഇതിനു നിരന്തരമായ ശ്രമമുണ്ടാവണം. മനസ്സ് ശുദ്ധമാവുമ്പോള്‍ ഏതു സാഹചര്യത്തെയും സന്തോഷപൂര്‍വം സ്വാഗതം ചെയ്യാന്‍ നമുക്ക് കഴിയും. ഇതിലൂടെ ന!ാം ആധ്യാത്മികമായി മുന്നേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

India

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.