Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്തോനേഷ്യയിലും തുര്‍ക്കിയിലും വന്‍സ്‌ഫോടന പരമ്പര: 22 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2016, 06:57 pm IST
in World

ജക്കാര്‍ത്ത, ഇൗസ്താന്‍ബൂള്‍: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ പ്രസിഡന്റിന്റെ വസതിക്കടുത്ത് വന്‍സ്‌ഫോടനപരമ്പര. അഞ്ചു ചാവേറുകളടക്കം പതിനേഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം.

നഗരഹൃദയത്തിലെ തിരക്കേറിയ താമരിന്‍ സ്ട്രീറ്റിലെ ഒരു കോഫി ഷോപ്പിലാണ് ഭീകരര്‍ തോക്കുകളും ബോംബുകളുമായി ആദ്യം ആക്രമണം അഴിച്ചുവിട്ടത്. പ്രസിഡന്റിന്റെ വസതിയും നിരവധി വിദേശ എംബസികളും യുഎന്‍ ഓഫീസും സ്ഥിതി ചെയ്യുന്ന വീഥിയാണിത്. രാവിലെ പത്തരയോടെയായിരുന്നു ഇത്. മൂന്നു ചാവേറുകള്‍ ശരീരത്ത് കെട്ടിവച്ചിരുന്ന ബോംബുകള്‍ പൊട്ടിക്കുകയായിരുന്നു. രണ്ടു പേര്‍ തുരുതുരാ വെടിയുതിര്‍ത്തു. തുടര്‍ന്ന് അടുത്തുള്ള അഞ്ചു സ്ഥലങ്ങളില്‍ ബോംബുകള്‍ പൊട്ടി. സംഭവത്തെത്തുടര്‍ന്ന് സൈന്യം ടാങ്കുകളുമായി നഗരത്തിലിറങ്ങി. അവര്‍ തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. സ്ഥാപനങ്ങള്‍ അടപ്പിച്ചു. പൊതു സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ശക്തമായ കാവലും ഏര്‍പ്പെടുത്തി.

ഒരു പോലീസ് ഉദ്യോഗസ്ഥനും മൂന്ന് സാധാരണക്കാരും ഒരു ഡച്ച് പൗരനും സംഭവത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആറിടങ്ങളിലായി പതിനേഴു പേരാണ് മരിച്ചത്.

സൈന്യം തെരച്ചിലും തിരിച്ചടിയും ശക്തമാക്കിയതോടെ ചില ഭീകരര്‍ ജനവാസ കേന്ദ്രങ്ങളില്‍ ഒളിച്ചതായി സംശയമുണ്ട്. അതിനാല്‍ ഇവര്‍ വീണ്ടും ആക്രമണം നടത്തിയേക്കും. ഷാര്‍ലിയന്‍ മുന്നറിയിപ്പ് നല്‍കി. പോലീസും സൈന്യവും നഗരം അരിച്ചുപെറുക്കുകയാണ്. തന്റെ ഓഫീസിന്റെ വളെരയടുത്താണ് സ്‌ഫോടനമുണ്ടായതെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ ജര്‍മ്മി ഡഗഌസ് പറഞ്ഞു. നാലു ഭീകരരെ വധിച്ചതായും മൂന്നു പേരെ പിടികൂടിയതായും സ്ഥിതി നിയന്ത്രണാധീനമാണെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. ഏതാനും പേര്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. അതിനാല്‍ സൈന്യം കരുതലോടെയാണ് നീങ്ങുന്നത്. കേണല്‍ മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു.

തെക്കന്‍ തുര്‍ക്കിയിലെ സിനാറില്‍ കുര്‍ദിഷ് ഭീകരര്‍ നടത്തിയ കാര്‍ബോംബാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു. ബോംബു പൊട്ടി രണ്ടു പേരും സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് മൂന്നു പേരുമാണ് മരിച്ചത്.

ലോകത്തേറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നിരവധി ബോംബാക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2002ല്‍ ബാലിയിലുണ്ടായ ഭീകരാക്രമണത്തില്‍ 202 പേരാണ് കൊല്ലപ്പെട്ടത്. സുരക്ഷാ സേനകളെ ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇവിടുത്തെ നിരവധി ഭീകരസംഘടനകള്‍ ദുര്‍ബലമായെങ്കിലും ഐഎസിന്റെ വരവാണ് ഇന്തോനേഷ്യയ്‌ക്ക് പുതിയ ഭീഷണി. ഇന്നലെയുണ്ടായ ആക്രമണത്തിനു പിന്നിലും ഐഎസ്ആണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

India

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

India

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.